മനുഷ്യക്കടത്ത് സംശയം 303 ഇന്ത്യൻ യാത്രക്കാരുള്ള വിമാനം ഫ്രാൻസ് പിടിച്ചിട്ടു
പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്ന് നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസ് അധികൃതർ നിലത്തിറിക്കി. റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസ് ചാർട്ടർ ചെയ്ത വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ പിടിച്ചിട്ടത്. വ്യാഴം രാത്രിയാണു സംഭവം.
പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്ന് നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസ് അധികൃതർ നിലത്തിറിക്കി. റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസ് ചാർട്ടർ ചെയ്ത വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ പിടിച്ചിട്ടത്. വ്യാഴം രാത്രിയാണു സംഭവം.
പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്ന് നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസ് അധികൃതർ നിലത്തിറിക്കി. റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസ് ചാർട്ടർ ചെയ്ത വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ പിടിച്ചിട്ടത്. വ്യാഴം രാത്രിയാണു സംഭവം.
പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്ന് നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസ് അധികൃതർ നിലത്തിറിക്കി. റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസ് ചാർട്ടർ ചെയ്ത വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ പിടിച്ചിട്ടത്.
വ്യാഴം രാത്രിയാണു സംഭവം. യുഎഇയിൽ ജോലി ചെയ്തിരുന്നവരാണ് യാത്രക്കാർ. ഇവരിൽ മനുഷ്യക്കടത്തിന് ഇരയായവരും ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു.
യാത്രക്കാർക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.