ജറുസലം ∙ ഗാസയിൽ അടിയന്തര വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെ, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീൻകാർ കൊല്ലപ്പെട്ടു. 350 പേർക്കു പരുക്കേറ്റു. ഹമാസിനെ ഉന്മൂലനം ചെയ്യാതെ സ്ഥിരമായ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

ജറുസലം ∙ ഗാസയിൽ അടിയന്തര വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെ, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീൻകാർ കൊല്ലപ്പെട്ടു. 350 പേർക്കു പരുക്കേറ്റു. ഹമാസിനെ ഉന്മൂലനം ചെയ്യാതെ സ്ഥിരമായ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ഗാസയിൽ അടിയന്തര വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെ, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീൻകാർ കൊല്ലപ്പെട്ടു. 350 പേർക്കു പരുക്കേറ്റു. ഹമാസിനെ ഉന്മൂലനം ചെയ്യാതെ സ്ഥിരമായ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ഗാസയിൽ അടിയന്തര വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെ, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീൻകാർ കൊല്ലപ്പെട്ടു. 350 പേർക്കു പരുക്കേറ്റു. ഹമാസിനെ ഉന്മൂലനം ചെയ്യാതെ സ്ഥിരമായ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

മൂന്നാഴ്ചത്തെ ആക്രമണത്തിനുശേഷം ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥിക്യാംപിൽനിന്ന് 20 കുട്ടികളുടേത് അടക്കം 70 മൃതദേഹങ്ങൾ വൈദ്യസഹായസംഘം കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. 

English Summary:

War will not stop without destroying hamas says Israel