ജറുസലം ∙ വെടിനിർത്തൽ ചർച്ചാനടപടികൾ പുരോഗമിക്കുന്നതിനിടെ, ഇസ്രയേൽ ടാങ്കുകൾ വീണ്ടും ഗാസ സിറ്റിയിൽ പ്രവേശിച്ചു. രാത്രി മുഴുവനും നീണ്ട ബോംബാക്രമണത്തിനുശേഷമാണിത്. മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയതോടെ ആയിരങ്ങൾ പലായനം ചെയ്തു.

ജറുസലം ∙ വെടിനിർത്തൽ ചർച്ചാനടപടികൾ പുരോഗമിക്കുന്നതിനിടെ, ഇസ്രയേൽ ടാങ്കുകൾ വീണ്ടും ഗാസ സിറ്റിയിൽ പ്രവേശിച്ചു. രാത്രി മുഴുവനും നീണ്ട ബോംബാക്രമണത്തിനുശേഷമാണിത്. മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയതോടെ ആയിരങ്ങൾ പലായനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ വെടിനിർത്തൽ ചർച്ചാനടപടികൾ പുരോഗമിക്കുന്നതിനിടെ, ഇസ്രയേൽ ടാങ്കുകൾ വീണ്ടും ഗാസ സിറ്റിയിൽ പ്രവേശിച്ചു. രാത്രി മുഴുവനും നീണ്ട ബോംബാക്രമണത്തിനുശേഷമാണിത്. മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയതോടെ ആയിരങ്ങൾ പലായനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ വെടിനിർത്തൽ ചർച്ചാനടപടികൾ പുരോഗമിക്കുന്നതിനിടെ, ഇസ്രയേൽ ടാങ്കുകൾ വീണ്ടും ഗാസ സിറ്റിയിൽ പ്രവേശിച്ചു. രാത്രി മുഴുവനും നീണ്ട ബോംബാക്രമണത്തിനുശേഷമാണിത്. മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയതോടെ ആയിരങ്ങൾ പലായനം ചെയ്തു. 24 മണിക്കൂറിനിടെ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിനു പേർക്കു പരുക്കേറ്റു.

English Summary:

Many Palestinians killed in Gaza City attack