മോസ്കോ ∙ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയായ കർസ്കിൽ യുക്രെയ്ൻ സൈനികമുന്നേറ്റം തുടരവേ, യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ മിസൈലാക്രമണത്തിൽ വീടുകളും വാഹനങ്ങളും തകർന്നു. വൻതീപിടിത്തവുമുണ്ടായി.

മോസ്കോ ∙ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയായ കർസ്കിൽ യുക്രെയ്ൻ സൈനികമുന്നേറ്റം തുടരവേ, യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ മിസൈലാക്രമണത്തിൽ വീടുകളും വാഹനങ്ങളും തകർന്നു. വൻതീപിടിത്തവുമുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയായ കർസ്കിൽ യുക്രെയ്ൻ സൈനികമുന്നേറ്റം തുടരവേ, യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ മിസൈലാക്രമണത്തിൽ വീടുകളും വാഹനങ്ങളും തകർന്നു. വൻതീപിടിത്തവുമുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയായ കർസ്കിൽ യുക്രെയ്ൻ സൈനികമുന്നേറ്റം തുടരവേ, യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ മിസൈലാക്രമണത്തിൽ വീടുകളും വാഹനങ്ങളും തകർന്നു. വൻതീപിടിത്തവുമുണ്ടായി.

കീവ് മേഖലയിൽ അടക്കം 14 റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. ഈ മാസം 6നു യുക്രെയ്ൻ സൈന്യം കടന്നുകയറിയ കർസ്കിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. യുക്രെയ്ൻ സേനയെ തുരത്താനുള്ള റഷ്യയുടെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. കർസ്കിലെ ആണവനിലയം ആക്രമിക്കാനാണു യുക്രെയ്ൻ ശ്രമിക്കുന്നതെന്ന് റഷ്യ ആരോപിച്ചു.

English Summary:

Missile attacks on Ukrainian cities