ലണ്ടൻ ∙ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് എതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിട്ടൻ നടപടികൾ അവസാനിപ്പിച്ചു. 1996 ഓഗസ്റ്റിൽ നടന്നതായി പറയുന്ന അതിക്രമം തെളിയിക്കാൻ ഇനി സാധ്യതയില്ലെന്നു വിലയിരുത്തിയാണു നടപടി.

ലണ്ടൻ ∙ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് എതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിട്ടൻ നടപടികൾ അവസാനിപ്പിച്ചു. 1996 ഓഗസ്റ്റിൽ നടന്നതായി പറയുന്ന അതിക്രമം തെളിയിക്കാൻ ഇനി സാധ്യതയില്ലെന്നു വിലയിരുത്തിയാണു നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് എതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിട്ടൻ നടപടികൾ അവസാനിപ്പിച്ചു. 1996 ഓഗസ്റ്റിൽ നടന്നതായി പറയുന്ന അതിക്രമം തെളിയിക്കാൻ ഇനി സാധ്യതയില്ലെന്നു വിലയിരുത്തിയാണു നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് എതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിട്ടൻ നടപടികൾ അവസാനിപ്പിച്ചു. 1996 ഓഗസ്റ്റിൽ നടന്നതായി പറയുന്ന അതിക്രമം തെളിയിക്കാൻ ഇനി സാധ്യതയില്ലെന്നു വിലയിരുത്തിയാണു നടപടി. 

യുഎസിൽ ഒട്ടേറെ ലൈംഗികാതിക്രമ കേസുകളിൽ ഇപ്പോഴും വെയ്ൻസ്റ്റൈൻ പ്രതിയാണ്. 2017 ൽ വെയ്ൻസ്റ്റൈനെതിരെ വെളിപ്പെടുത്തലുകളുമായി അതിജീവിതമാർ രംഗത്തുവന്നതോടെയാണ് ലോകമാകെ ആഞ്ഞടിച്ച ‘മീ ടൂ’ ക്യാംപെയ്നു തുടക്കമായത്. 2020 ൽ ബലാൽസംഗ കേസിൽ 23 വർഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും ന്യൂയോർക്ക് അപ്പീൽ കോടതി ഈ വർഷം ഏപ്രിലിൽ റദ്ദാക്കി. 

English Summary:

Britain closes Harvey Weinstein case