അഭയകേന്ദ്രമായ സ്കൂളിൽ ബോംബിങ്: 20 മരണം
ജറുസലം ∙ മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിലെ യുഎന്നിന്റെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 16 സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുബാസ് നഗരത്തിൽ 5 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിൻ, റാമല്ല, ബത്‌ലഹം, ഹീബ്രോൺ നഗരങ്ങളിൽ
ജറുസലം ∙ മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിലെ യുഎന്നിന്റെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 16 സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുബാസ് നഗരത്തിൽ 5 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിൻ, റാമല്ല, ബത്‌ലഹം, ഹീബ്രോൺ നഗരങ്ങളിൽ
ജറുസലം ∙ മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിലെ യുഎന്നിന്റെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 16 സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുബാസ് നഗരത്തിൽ 5 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിൻ, റാമല്ല, ബത്‌ലഹം, ഹീബ്രോൺ നഗരങ്ങളിൽ
ജറുസലം ∙ മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിലെ യുഎന്നിന്റെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 16 സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുബാസ് നഗരത്തിൽ 5 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിൻ, റാമല്ല,
ബത്‌ലഹം, ഹീബ്രോൺ നഗരങ്ങളിൽ 30 പലസ്തീൻകാർ അറസ്റ്റിലായി. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 41,084 പേർ കൊല്ലപ്പെട്ടു. 95,029 പേർക്കു പരുക്കേറ്റു.അതിനിടെ, കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷൻ വടക്കൻ ഗാസയിൽ തുടരുന്നു. ഇതിനകം 5.30 ലക്ഷം കുട്ടികൾക്ക് വാക്സീൻ നൽകിയതായി യുനിസെഫ് അറിയിച്ചു.