മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചു; ഇറാനിലെ ഖനിയിലുണ്ടായ അപകടത്തിൽ 51 മരണം
ടെഹ്റാൻ ∙ ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരിഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 51 മരണം. 69 തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരുന്ന ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണു സ്ഫോടനമുണ്ടായത്. ഇവരിൽ പലരും കുടുങ്ങിയ നിലയിലാണ്. ഇറാന്റെ കൽക്കരി ആവശ്യകതയുടെ 76 ശതമാനവും നിറവേറ്റുന്നത് ഈ മേഖലയിൽനിന്നാണ്. ടെഹ്റാനിൽ നിന്ന് 540 കിലോമീറ്റർ അകലെ ടാബാസിലാണ് ഖനി.
ടെഹ്റാൻ ∙ ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരിഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 51 മരണം. 69 തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരുന്ന ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണു സ്ഫോടനമുണ്ടായത്. ഇവരിൽ പലരും കുടുങ്ങിയ നിലയിലാണ്. ഇറാന്റെ കൽക്കരി ആവശ്യകതയുടെ 76 ശതമാനവും നിറവേറ്റുന്നത് ഈ മേഖലയിൽനിന്നാണ്. ടെഹ്റാനിൽ നിന്ന് 540 കിലോമീറ്റർ അകലെ ടാബാസിലാണ് ഖനി.
ടെഹ്റാൻ ∙ ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരിഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 51 മരണം. 69 തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരുന്ന ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണു സ്ഫോടനമുണ്ടായത്. ഇവരിൽ പലരും കുടുങ്ങിയ നിലയിലാണ്. ഇറാന്റെ കൽക്കരി ആവശ്യകതയുടെ 76 ശതമാനവും നിറവേറ്റുന്നത് ഈ മേഖലയിൽനിന്നാണ്. ടെഹ്റാനിൽ നിന്ന് 540 കിലോമീറ്റർ അകലെ ടാബാസിലാണ് ഖനി.
ടെഹ്റാൻ ∙ ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരിഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 51 മരണം. 69 തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരുന്ന ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണു സ്ഫോടനമുണ്ടായത്. ഇവരിൽ പലരും കുടുങ്ങിയ നിലയിലാണ്. ഇറാന്റെ കൽക്കരി ആവശ്യകതയുടെ 76 ശതമാനവും നിറവേറ്റുന്നത് ഈ മേഖലയിൽനിന്നാണ്. ടെഹ്റാനിൽ നിന്ന് 540 കിലോമീറ്റർ അകലെ ടാബാസിലാണ് ഖനി.