വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. റഷ്യയോട് അനുഭാവ നിലപാടുള്ള, വിഭാഗീയ ചിന്താഗതിക്കാരനായ ഹെർബർ‌ട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു. കിക്കൽ ഒഴികെയുള്ളവരുമായി സഹകരിക്കാൻ തയാറാണെന്ന് ഒവിപി സൂചന നൽകിയിട്ടുണ്ട്. ഒവിപി – ഗ്രീൻസ് പാർട്ടി സഖ്യമാണ് നിലവിൽ ഓസ്ട്രിയ ഭരിച്ചിരുന്നത്.

വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. റഷ്യയോട് അനുഭാവ നിലപാടുള്ള, വിഭാഗീയ ചിന്താഗതിക്കാരനായ ഹെർബർ‌ട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു. കിക്കൽ ഒഴികെയുള്ളവരുമായി സഹകരിക്കാൻ തയാറാണെന്ന് ഒവിപി സൂചന നൽകിയിട്ടുണ്ട്. ഒവിപി – ഗ്രീൻസ് പാർട്ടി സഖ്യമാണ് നിലവിൽ ഓസ്ട്രിയ ഭരിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. റഷ്യയോട് അനുഭാവ നിലപാടുള്ള, വിഭാഗീയ ചിന്താഗതിക്കാരനായ ഹെർബർ‌ട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു. കിക്കൽ ഒഴികെയുള്ളവരുമായി സഹകരിക്കാൻ തയാറാണെന്ന് ഒവിപി സൂചന നൽകിയിട്ടുണ്ട്. ഒവിപി – ഗ്രീൻസ് പാർട്ടി സഖ്യമാണ് നിലവിൽ ഓസ്ട്രിയ ഭരിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. റഷ്യയോട് അനുഭാവ നിലപാടുള്ള, വിഭാഗീയ ചിന്താഗതിക്കാരനായ ഹെർബർ‌ട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു. കിക്കൽ ഒഴികെയുള്ളവരുമായി സഹകരിക്കാൻ തയാറാണെന്ന് ഒവിപി സൂചന നൽകിയിട്ടുണ്ട്. ഒവിപി – ഗ്രീൻസ് പാർട്ടി സഖ്യമാണ് നിലവിൽ ഓസ്ട്രിയ ഭരിച്ചിരുന്നത്.

English Summary:

Austrian Far-Right Freedom Party Tops National Elections

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT