ടോക്കിയോ ∙ ജപ്പാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് 27ന് നടത്താൻ ഉദ്ദേശിക്കുന്നതായി ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഷിഗേറു ഇഷിബ പറഞ്ഞു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്. ഇഷിബ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടില്ലാത്തതിനാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ടോക്കിയോ ∙ ജപ്പാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് 27ന് നടത്താൻ ഉദ്ദേശിക്കുന്നതായി ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഷിഗേറു ഇഷിബ പറഞ്ഞു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്. ഇഷിബ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടില്ലാത്തതിനാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ജപ്പാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് 27ന് നടത്താൻ ഉദ്ദേശിക്കുന്നതായി ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഷിഗേറു ഇഷിബ പറഞ്ഞു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്. ഇഷിബ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടില്ലാത്തതിനാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ജപ്പാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് 27ന് നടത്താൻ ഉദ്ദേശിക്കുന്നതായി ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഷിഗേറു ഇഷിബ പറഞ്ഞു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്. ഇഷിബ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടില്ലാത്തതിനാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English Summary:

Japan to Hold Elections on Twenty-Seventh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT