തേരട്ടകളുടെ പ്രതാപിയായ പൂർവികന്റെ ഫോസിൽതല തലപുകഞ്ഞു പഠിച്ച ഗവേഷകർക്ക് വിസ്മയം. 30 കോടി വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി ജീവിച്ചിരുന്ന ഈ തീറ്റപ്രിയർ പഴുതാരകളിലേക്കുള്ള പരിണാമദിശയിലെ ഏറ്റവുമടുത്ത കണ്ണികൾ.

തേരട്ടകളുടെ പ്രതാപിയായ പൂർവികന്റെ ഫോസിൽതല തലപുകഞ്ഞു പഠിച്ച ഗവേഷകർക്ക് വിസ്മയം. 30 കോടി വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി ജീവിച്ചിരുന്ന ഈ തീറ്റപ്രിയർ പഴുതാരകളിലേക്കുള്ള പരിണാമദിശയിലെ ഏറ്റവുമടുത്ത കണ്ണികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേരട്ടകളുടെ പ്രതാപിയായ പൂർവികന്റെ ഫോസിൽതല തലപുകഞ്ഞു പഠിച്ച ഗവേഷകർക്ക് വിസ്മയം. 30 കോടി വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി ജീവിച്ചിരുന്ന ഈ തീറ്റപ്രിയർ പഴുതാരകളിലേക്കുള്ള പരിണാമദിശയിലെ ഏറ്റവുമടുത്ത കണ്ണികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേരട്ടകളുടെ പ്രതാപിയായ പൂർവികന്റെ ഫോസിൽതല തലപുകഞ്ഞു പഠിച്ച ഗവേഷകർക്ക് വിസ്മയം. 30 കോടി വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി ജീവിച്ചിരുന്ന ഈ തീറ്റപ്രിയർ പഴുതാരകളിലേക്കുള്ള പരിണാമദിശയിലെ ഏറ്റവുമടുത്ത കണ്ണികൾ.

ഫ്രാൻസിൽനിന്നു കണ്ടെത്തിയ ആർത്രോപ്ലൂറ എന്ന ഭീമൻ തേരട്ടയുടെ ഫോസിൽതലയുടെ വിശദപഠനമാണു പൂർത്തിയാകുന്നത്. ഇവർ പഴുതാരകളോടു സാമ്യമുള്ള സങ്കരജീവികളെന്നാണു കണ്ടെത്തൽ. . 88 കാലുകളുണ്ടായിരുന്നെന്നു കരുതുന്ന ‘ഹൈബ്രിഡ്’ തേരട്ടയുടെ തലയാണു ഫോസിൽകവചത്തിൽനിന്ന് ഇപ്പോൾ വ്യാഖ്യാനിച്ചെടുത്തിരിക്കുന്നത്. 3 മീറ്റർ വരെ നീളം വച്ചിരുന്ന വമ്പൻ തേരട്ടകളായിരുന്നു 30 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ആർത്രോപ്ലൂറകൾ. 

English Summary:

Fossil of 30 crore year old leech found

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT