ഗാസയിൽ ഇസ്രയേൽ ആക്രമണം: 3 മരണം

ജറുസലം ∙ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിലേക്കുള്ള സഹായവിതരണം രണ്ടാഴ്ചയിലേറെയായി ഇസ്രയേൽ തടഞ്ഞിരിക്കുന്നതിനാൽ കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുന്നതായി യുനിസെഫ് അറിയിച്ചു.
ജറുസലം ∙ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിലേക്കുള്ള സഹായവിതരണം രണ്ടാഴ്ചയിലേറെയായി ഇസ്രയേൽ തടഞ്ഞിരിക്കുന്നതിനാൽ കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുന്നതായി യുനിസെഫ് അറിയിച്ചു.
ജറുസലം ∙ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിലേക്കുള്ള സഹായവിതരണം രണ്ടാഴ്ചയിലേറെയായി ഇസ്രയേൽ തടഞ്ഞിരിക്കുന്നതിനാൽ കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുന്നതായി യുനിസെഫ് അറിയിച്ചു.
ജറുസലം ∙ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിലേക്കുള്ള സഹായവിതരണം രണ്ടാഴ്ചയിലേറെയായി ഇസ്രയേൽ തടഞ്ഞിരിക്കുന്നതിനാൽ കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുന്നതായി യുനിസെഫ് അറിയിച്ചു.