പപ്പടം ഒട്ടിച്ച പോലെ തലച്ചോർ, പായയിൽ ശരീരം പെറുക്കിക്കൂട്ടി, അഹങ്കാരം ഇതുവരെ!; ഇത് ദേവികയുടെ ജീവിതം

Mail This Article
×
ട്രെയിൻ തട്ടി തിരിച്ചറിയാനാകാത്ത വിധം തലയും ഉടലും ചിന്നിച്ചിതറി പാളത്തിലാരെങ്കിലും മരിച്ചാൽ ദേവികയെ തേടി വിളി വരും. രാവെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തും. ട്രെയിന്‍ തട്ടി മരിച്ചയാളുടെ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടും. പാലക്കാട് പട്ടാമ്പി സ്വദേശി ദേവികയുടെ ജീവിതം കുറെക്കാലമായി ഇങ്ങനെയാണ്. പ്രതിഫലേച്ഛയില്ലാത്ത സന്നദ്ധപ്രവർത്തനം. അപകട മരണങ്ങളിൽ മൃതദേഹം എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്.
English Summary:
Devika's selfless volunteer work involves collecting body parts from train accident victims in Palakkad. Her dedication highlights the power of human compassion and the impact of one person's commitment to helping others.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.