കൊച്ചി ∙ തോട്ടം മേഖലയിൽ നിക്ഷേപം നടത്താൻ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നു കെടിഎം സെമിനാർ. നിലവിൽ തോട്ടം മേഖലയുടെ 5% മാത്രമാണു ടൂറിസം ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ളത്. ടൂറിസം മേഖലയുടെ സ്വർണ ഖനിയാണു തോട്ടങ്ങളെന്നു സിജിഎഎച്ച് എർത്ത് സ്ഥാപകൻ

കൊച്ചി ∙ തോട്ടം മേഖലയിൽ നിക്ഷേപം നടത്താൻ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നു കെടിഎം സെമിനാർ. നിലവിൽ തോട്ടം മേഖലയുടെ 5% മാത്രമാണു ടൂറിസം ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ളത്. ടൂറിസം മേഖലയുടെ സ്വർണ ഖനിയാണു തോട്ടങ്ങളെന്നു സിജിഎഎച്ച് എർത്ത് സ്ഥാപകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തോട്ടം മേഖലയിൽ നിക്ഷേപം നടത്താൻ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നു കെടിഎം സെമിനാർ. നിലവിൽ തോട്ടം മേഖലയുടെ 5% മാത്രമാണു ടൂറിസം ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ളത്. ടൂറിസം മേഖലയുടെ സ്വർണ ഖനിയാണു തോട്ടങ്ങളെന്നു സിജിഎഎച്ച് എർത്ത് സ്ഥാപകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തോട്ടം മേഖലയിൽ നിക്ഷേപം നടത്താൻ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നു കെടിഎം സെമിനാർ. നിലവിൽ തോട്ടം മേഖലയുടെ 5% മാത്രമാണു ടൂറിസം ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ളത്. ടൂറിസം മേഖലയുടെ സ്വർണ ഖനിയാണു തോട്ടങ്ങളെന്നു സിജിഎഎച്ച് എർത്ത് സ്ഥാപകൻ ജോസ് ഡൊമിനിക് പറഞ്ഞു. ചെറിയ തോതിലാണെങ്കിലും പല തോട്ടം ഉടമകളും ഹോംസ്റ്റേ മാതൃകയിൽ ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു.

English Summary:

Experts at the Kerala Travel Mart seminar call for allowing tourism investments in plantations, highlighting the potential for growth and diversification in Kerala's tourism sector.