വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമുകളുടെ എണ്ണം 5ൽ നിന്നു വർധിപ്പിക്കാൻ ആലോചിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാനും ഡബ്ല്യുപിഎൽ കമ്മിറ്റി അംഗവുമായ അരുൺ ധുമാൽ. ടൂർണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഈ അവസരത്തിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ച് ടൂർണമെന്റിന്റെ ഘടന പൊളിക്കാൻ ആലോചിക്കുന്നില്ലെന്നും അരുൺ പറഞ്ഞു.

വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമുകളുടെ എണ്ണം 5ൽ നിന്നു വർധിപ്പിക്കാൻ ആലോചിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാനും ഡബ്ല്യുപിഎൽ കമ്മിറ്റി അംഗവുമായ അരുൺ ധുമാൽ. ടൂർണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഈ അവസരത്തിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ച് ടൂർണമെന്റിന്റെ ഘടന പൊളിക്കാൻ ആലോചിക്കുന്നില്ലെന്നും അരുൺ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമുകളുടെ എണ്ണം 5ൽ നിന്നു വർധിപ്പിക്കാൻ ആലോചിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാനും ഡബ്ല്യുപിഎൽ കമ്മിറ്റി അംഗവുമായ അരുൺ ധുമാൽ. ടൂർണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഈ അവസരത്തിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ച് ടൂർണമെന്റിന്റെ ഘടന പൊളിക്കാൻ ആലോചിക്കുന്നില്ലെന്നും അരുൺ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമുകളുടെ എണ്ണം 5ൽ നിന്നു വർധിപ്പിക്കാൻ ആലോചിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാനും ഡബ്ല്യുപിഎൽ കമ്മിറ്റി അംഗവുമായ അരുൺ ധുമാൽ. ടൂർണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഈ അവസരത്തിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ച് ടൂർണമെന്റിന്റെ ഘടന പൊളിക്കാൻ ആലോചിക്കുന്നില്ലെന്നും അരുൺ പറഞ്ഞു.

5 ടീമുകളിൽ നിന്നായി 4670 കോടി രൂപയാണ് ബിസിസിഐ സമാഹരിച്ചത്. ഇതിനു പുറമേ 951 കോടി രൂപ സംപ്രേഷണാവകാശം വഴിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ടീമുകളുടെ എണ്ണം വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്.

English Summary:

The Women's Premier League (WPL) will not expand beyond five teams. Arun Dhumal confirms no plans to increase the number of teams despite the league's significant financial success.