ആക്രമണത്തിനു ചുക്കാൻ പിടിക്കാൻ ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയ ജോഷ്വ സൊത്തീരിയോ ഒരു മത്സരം പോലും കളിക്കുന്നതിനു മുൻപേ പരുക്കേറ്റു മടങ്ങുന്നതിനു സാക്ഷി ആയാണു കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. സീസണിലെ ആദ്യ താരത്തിളക്കമായി ടീമിലെത്തിയ സൊത്തീരിയോയിലൂടെ ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ പരുക്കിന്റെ ശാപം പടർന്നു പിടിച്ച് പ്രകടനത്തിലും പ്രതീക്ഷകളിലും ഒരു ചോദ്യചിഹ്നമായി മാറിയ നിലയിലാണിപ്പോൾ. പ്ലേമേക്കറും ക്യാപ്റ്റനുമായ അഡ്രിയൻ ലൂണ ഉൾപ്പെടെ 4 താരങ്ങൾക്കു സീസൺ നഷ്ടം തന്നെ സമ്മാനിച്ചാണു ബ്ലാസ്റ്റേഴ്സ് ക്യാംപിൽ പരുക്കുകളുടെ വിളയാട്ടം.

ആക്രമണത്തിനു ചുക്കാൻ പിടിക്കാൻ ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയ ജോഷ്വ സൊത്തീരിയോ ഒരു മത്സരം പോലും കളിക്കുന്നതിനു മുൻപേ പരുക്കേറ്റു മടങ്ങുന്നതിനു സാക്ഷി ആയാണു കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. സീസണിലെ ആദ്യ താരത്തിളക്കമായി ടീമിലെത്തിയ സൊത്തീരിയോയിലൂടെ ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ പരുക്കിന്റെ ശാപം പടർന്നു പിടിച്ച് പ്രകടനത്തിലും പ്രതീക്ഷകളിലും ഒരു ചോദ്യചിഹ്നമായി മാറിയ നിലയിലാണിപ്പോൾ. പ്ലേമേക്കറും ക്യാപ്റ്റനുമായ അഡ്രിയൻ ലൂണ ഉൾപ്പെടെ 4 താരങ്ങൾക്കു സീസൺ നഷ്ടം തന്നെ സമ്മാനിച്ചാണു ബ്ലാസ്റ്റേഴ്സ് ക്യാംപിൽ പരുക്കുകളുടെ വിളയാട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്രമണത്തിനു ചുക്കാൻ പിടിക്കാൻ ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയ ജോഷ്വ സൊത്തീരിയോ ഒരു മത്സരം പോലും കളിക്കുന്നതിനു മുൻപേ പരുക്കേറ്റു മടങ്ങുന്നതിനു സാക്ഷി ആയാണു കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. സീസണിലെ ആദ്യ താരത്തിളക്കമായി ടീമിലെത്തിയ സൊത്തീരിയോയിലൂടെ ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ പരുക്കിന്റെ ശാപം പടർന്നു പിടിച്ച് പ്രകടനത്തിലും പ്രതീക്ഷകളിലും ഒരു ചോദ്യചിഹ്നമായി മാറിയ നിലയിലാണിപ്പോൾ. പ്ലേമേക്കറും ക്യാപ്റ്റനുമായ അഡ്രിയൻ ലൂണ ഉൾപ്പെടെ 4 താരങ്ങൾക്കു സീസൺ നഷ്ടം തന്നെ സമ്മാനിച്ചാണു ബ്ലാസ്റ്റേഴ്സ് ക്യാംപിൽ പരുക്കുകളുടെ വിളയാട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്രമണത്തിനു ചുക്കാൻ പിടിക്കാൻ ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയ ജോഷ്വ സൊത്തീരിയോ ഒരു മത്സരം പോലും കളിക്കുന്നതിനു മുൻപേ പരുക്കേറ്റു മടങ്ങുന്നതിനു സാക്ഷി ആയാണു കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. സീസണിലെ ആദ്യ താരത്തിളക്കമായി ടീമിലെത്തിയ സൊത്തീരിയോയിലൂടെ ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ പരുക്കിന്റെ ശാപം പടർന്നു പിടിച്ച് പ്രകടനത്തിലും പ്രതീക്ഷകളിലും ഒരു ചോദ്യചിഹ്നമായി മാറിയ നിലയിലാണിപ്പോൾ. പ്ലേമേക്കറും ക്യാപ്റ്റനുമായ അഡ്രിയൻ ലൂണ ഉൾപ്പെടെ 4 താരങ്ങൾക്കു സീസൺ നഷ്ടം തന്നെ സമ്മാനിച്ചാണു ബ്ലാസ്റ്റേഴ്സ് ക്യാംപിൽ പരുക്കുകളുടെ വിളയാട്ടം.

സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസും ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ചും  വീണ്ടും പരുക്കിന്റെ പിടിയിലാണ്. തോളിന് പരുക്കേറ്റ ഗോളി സച്ചിൻ സുരേഷിന്റെ തിരിച്ചുവരവും സംശയത്തിലാണ്. പ്ലേഓഫിൽ കടക്കാൻ ഇനിയുള്ള 7 മത്സരങ്ങളിൽ മികച്ച പ്രകടനം അനിവാര്യമാണെന്നിരിക്കെ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ വലിയ തലവേദന താരങ്ങളുടെ പരുക്കു തന്നെ. നിലവിൽ പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആദ്യ 6 ടീമുകളാണ് പ്ലേഓഫിലെത്തുക.

സീസണിൽ ഇതുവരെ 17 ബ്ലാസ്റ്റേഴ്സ് താരങ്ങളാണു ചെറുതും വലുതുമായ പരുക്കിന്റെ പിടിയിലായത്. തുടക്കം തൊട്ടേ പരുക്ക് ഞങ്ങളുടെ കൂടെയുണ്ട്. ഈ സീസണിനെ പരുക്ക് പൂർണമായും തകർത്തു കളഞ്ഞു. ഞങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമുള്ള നിരവധി കാര്യങ്ങൾ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഒറ്റ വാക്കിൽ പറയാനാവുന്നതല്ല പരുക്ക് ഉണ്ടാക്കിയ ആഘാതം. വിശദമായി ആ കാര്യം വൈകാതെ പറയാം.

English Summary:

Kerala Blasters suffering from injuries