ഹാംബര്‍ഗ്∙ യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നു ക്രൊയേഷ്യയെ സമ്മർദത്തിലാക്കി മത്സരത്തിൽ നിറഞ്ഞുനിന്നത് അൽബേനിയയാണ്. സെൽഫ് ഗോളുൾപ്പെടെ രണ്ടു ഗോളുകൾ സ്വന്തം വലയിലേക്ക് എത്തിയതോടെ അൽബേനിയ പ്രതിരോധത്തിലായി.

ഹാംബര്‍ഗ്∙ യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നു ക്രൊയേഷ്യയെ സമ്മർദത്തിലാക്കി മത്സരത്തിൽ നിറഞ്ഞുനിന്നത് അൽബേനിയയാണ്. സെൽഫ് ഗോളുൾപ്പെടെ രണ്ടു ഗോളുകൾ സ്വന്തം വലയിലേക്ക് എത്തിയതോടെ അൽബേനിയ പ്രതിരോധത്തിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാംബര്‍ഗ്∙ യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നു ക്രൊയേഷ്യയെ സമ്മർദത്തിലാക്കി മത്സരത്തിൽ നിറഞ്ഞുനിന്നത് അൽബേനിയയാണ്. സെൽഫ് ഗോളുൾപ്പെടെ രണ്ടു ഗോളുകൾ സ്വന്തം വലയിലേക്ക് എത്തിയതോടെ അൽബേനിയ പ്രതിരോധത്തിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാംബര്‍ഗ്∙ യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നു ക്രൊയേഷ്യയെ സമ്മർദത്തിലാക്കി മത്സരത്തിൽ നിറഞ്ഞുനിന്നത് അൽബേനിയയാണ്. സെൽഫ് ഗോളുൾപ്പെടെ രണ്ടു ഗോളുകൾ സ്വന്തം വലയിലേക്ക് എത്തിയതോടെ അൽബേനിയ പ്രതിരോധത്തിലായി. എന്നാൽ അവസാന നിമിഷങ്ങളിൽ ക്രൊയേഷ്യയ്ക്കെതിരെ രണ്ടാം ഗോൾ അടിച്ചാണ് അൽബേനിയ വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയത്. സ്കോർ- 2:2.

11-ാം മിനിറ്റിൽ ഖാസിം ലാസിയാണ് അൽബേനിയയുടെ ആദ്യ ഗോളടിച്ചത്. 74-ാം മിനിറ്റില്‍ ആന്ദ്രെ ക്രമാരിച്ച് ക്രൊയേഷ്യയ്ക്കായി സമനില ഗോള്‍ നേടി. 76-ാം മിനിറ്റില്‍ അൽബേനിയൻ താരം ക്ലോസ് ജസുലയുടെ സെൽഫ് ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തി. എന്നാല്‍ 95-ാം മിനിറ്റില്‍ ക്ലോസ് ജസുല തന്നെ ക്രൊയേഷ്യയുടെ വലയിലേക്ക് പന്തടിച്ചു കയറ്റി. ഇതോടെ ഇരു ടീമുകളും രണ്ടുഗോൾ വീതം നേടി സമനില പിടിക്കുകയായിരുന്നു.

English Summary:

Euro 2024: Croatia vs Albania match updates