ദേശീയ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ പ്രസ്താവനകളും നടപടികളും അതിരുവിട്ടതാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി.

ദേശീയ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ പ്രസ്താവനകളും നടപടികളും അതിരുവിട്ടതാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ പ്രസ്താവനകളും നടപടികളും അതിരുവിട്ടതാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ പ്രസ്താവനകളും നടപടികളും അതിരുവിട്ടതാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി. 

ടീം തിരഞ്ഞെടുപ്പിലും പ്രവർത്തനങ്ങളിലും സ്റ്റിമാച്ചിന് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു.  ഫുട്ബോൾ ഫെഡറേഷന് എതിരെ നിലപാടെടുക്കുമ്പോഴും ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പ് പരിഗണിച്ചാണു മൗനം പാലിച്ചിരുന്നത്.  ടീം സിലക്‌ഷനിൽ ജ്യോത്സ്യന്റെ സേവനം ഉപയോഗിക്കുന്നുവെന്നറിഞ്ഞു തങ്ങൾ ഞെട്ടിയെന്നും വിവരം അറിഞ്ഞയുടൻ ഇടപെട്ട് അതു നിർത്തിക്കുകയായിരുന്നുവെന്നും ഫെഡറേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. 

English Summary:

Stimach's action went too far

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT