ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എെഎഎഫ്എഫ്) നഷ്ടപരിഹാരമായി 3.36 കോടി രൂപ നൽകും. കരാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ പുറത്താക്കിയതിനെത്തുടർന്ന്, 2 വർഷത്തെ ശമ്പളമായ 7.72 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഫിഫ കോടതിയെ സമീപിച്ചിരുന്നു.

ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എെഎഎഫ്എഫ്) നഷ്ടപരിഹാരമായി 3.36 കോടി രൂപ നൽകും. കരാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ പുറത്താക്കിയതിനെത്തുടർന്ന്, 2 വർഷത്തെ ശമ്പളമായ 7.72 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഫിഫ കോടതിയെ സമീപിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എെഎഎഫ്എഫ്) നഷ്ടപരിഹാരമായി 3.36 കോടി രൂപ നൽകും. കരാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ പുറത്താക്കിയതിനെത്തുടർന്ന്, 2 വർഷത്തെ ശമ്പളമായ 7.72 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഫിഫ കോടതിയെ സമീപിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എെഎഎഫ്എഫ്) നഷ്ടപരിഹാരമായി 3.36 കോടി രൂപ നൽകും. കരാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ പുറത്താക്കിയതിനെത്തുടർന്ന്,  2 വർഷത്തെ ശമ്പളമായ 7.72 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഫിഫ കോടതിയെ സമീപിച്ചിരുന്നു.

ഇതിനിടെ, എെഎഎഫ്എഫും സ്റ്റിമാച്ചും തമ്മിൽ 3.36 കോടി രൂപ എന്ന ഒത്തുതീർപ്പിലെത്തുകയായിരുന്നു.

English Summary:

AIFF to pay compensation of 3.36 crore rupees to Igor Štimac