ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു തിരിച്ചടി, പുരുഷ വിഭാഗത്തിലും യോഗ്യതാ റൗണ്ടിൽ പുറത്ത്
പാരിസ്∙ ഒളിംപിക്സിലെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിൽ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാനാകാതെ ഇന്ത്യ. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിൻഡാൽ– അർജുൻ ബബുത, എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യങ്ങൾ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്. ആദ്യ നാലു
പാരിസ്∙ ഒളിംപിക്സിലെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിൽ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാനാകാതെ ഇന്ത്യ. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിൻഡാൽ– അർജുൻ ബബുത, എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യങ്ങൾ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്. ആദ്യ നാലു
പാരിസ്∙ ഒളിംപിക്സിലെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിൽ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാനാകാതെ ഇന്ത്യ. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിൻഡാൽ– അർജുൻ ബബുത, എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യങ്ങൾ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്. ആദ്യ നാലു
പാരിസ്∙ ഒളിംപിക്സിലെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിൽ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാനാകാതെ ഇന്ത്യ. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിൻഡാൽ– അർജുൻ ബബുത, എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യങ്ങൾ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്.
ആദ്യ നാലു സ്ഥാനക്കാരാണ് മെഡൽ റൗണ്ടിലേക്കു യോഗ്യത നേടുക. ആറാമതുള്ള ഇന്ത്യൻ സഖ്യവും നാലാം സ്ഥാനക്കാരായി വെങ്കല മെഡല്‍ പോരാട്ടത്തിനു യോഗ്യത നേടിയ ജര്‍മൻ സഖ്യവും തമ്മിൽ 1.2 പോയിന്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്.
10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് പുരുഷ വിഭാഗത്തിലും ഇന്ത്യയ്ക്ക് ഫൈനൽ റൗണ്ടിൽ കടക്കാൻ സാധിച്ചില്ല. സരബ്ജോത് സിങ്ങും അർജുൻ സിങ് ചീമയും യോഗ്യതാ റൗണ്ടിൽ പുറത്തായി. സരബ്ജോത് സിങ് ഒൻപതാം സ്ഥാനത്തും അർജുൻ 18–ാമതുമാണ് മത്സരം പൂർത്തിയാക്കിയത്.