പി.വൽസലയ്ക്കു യാത്രാമൊഴി
മലയാളത്തിന്റെ പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും
മലയാളത്തിന്റെ പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും
മലയാളത്തിന്റെ പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും
മലയാളത്തിന്റെ പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. 2021ലെ എഴുത്തച്ഛൻ സാഹിത്യ പുരസ്കാര ജേതാവുമാണ്.