എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം സൃഷ്ടിക്കാൻ കഴിയില്ലെന്നു സർക്കാർ. പുതിയ 244 തസ്തിക സൃഷ്ടിക്കുന്നത് സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ സാധ്യമല്ലെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം. മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ ടേൺ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് സ്റ്റാഫിനെയാണ് ഈ ജോലിക്കു

എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം സൃഷ്ടിക്കാൻ കഴിയില്ലെന്നു സർക്കാർ. പുതിയ 244 തസ്തിക സൃഷ്ടിക്കുന്നത് സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ സാധ്യമല്ലെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം. മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ ടേൺ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് സ്റ്റാഫിനെയാണ് ഈ ജോലിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം സൃഷ്ടിക്കാൻ കഴിയില്ലെന്നു സർക്കാർ. പുതിയ 244 തസ്തിക സൃഷ്ടിക്കുന്നത് സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ സാധ്യമല്ലെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം. മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ ടേൺ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് സ്റ്റാഫിനെയാണ് ഈ ജോലിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം സൃഷ്ടിക്കാൻ കഴിയില്ലെന്നു സർക്കാർ. പുതിയ 244 തസ്തിക സൃഷ്ടിക്കുന്നത് സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ സാധ്യമല്ലെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം.

മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ ടേൺ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് സ്റ്റാഫിനെയാണ് ഈ ജോലിക്കു നിയോഗിക്കുന്നത്. 2013ൽ ധനകാര്യ പരിശോധനാ വിഭാഗവും 2018ൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പും മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കണമെന്നു ശുപാർശ ചെയ്തിരുന്നു. ശുപാർശ നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാനും പരാതിക്കാരെ കേൾക്കാനും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. 

English Summary:

Financial crisis: Govt cannot create ministerial wing in Excise Department

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT