Download Manorama Online App
യാത്രികര്‍ക്കു കൂടുതല്‍ മികച്ച യാത്രാനുഭവം നല്കാന് ഒരുങ്ങുകയാണ് ഇന്ത്യയിലെ മുന്‍ നിര എയര്‍ലൈനായ ഇന്‍ഡിഗോ. വിമാനയാത്രക്കിടെ യാത്രികര്‍ക്ക് ഇന്‍ ഫ്ളൈറ്റ് എന്റര്‍ടെയിന്‍മെന്റ് സംവിധാനം ഏര്‍പെടുത്തുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹി- ഗോവ റൂട്ടിലാണ് യാത്രികര്‍ക്ക് വിനോദ
അൽപം പച്ചപ്പൊക്കെ കണ്ടു കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും ഒരു ദിവസം കൊണ്ടു പോയിവരാവുന്ന സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്. കോടമഞ്ഞും പച്ചപ്പും നിറഞ്ഞ കുന്നുകളും അവയുടെ കൊടുമുടികളില്‍ നിന്നും ഒഴുകിയിറങ്ങി വരുന്ന ശുദ്ധവായുവും സ്വര്‍ഗീയമായ കാഴ്ചകളുമെല്ലാം ചേര്‍ന്ന മനോഹര ഇടമാണ്
കോടമഞ്ഞിൽ പൊതിഞ്ഞ കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമൊക്കെ ആസ്വദിക്കാൻ സഞ്ചാരികള്‍ എത്തുന്ന സ്വർഗഭൂമിയാണ് മൂന്നാർ. കാഴ്ചകളൊക്കെയും മനം നിറച്ച് കണ്ട് താമസിക്കുവാനായി നിരവധി താമസയിടങ്ങളും ഇവിടെയുണ്ട്. ഇപ്പാഴിതാ മൂന്നാറിന് മുഖച്ചാർത്തേകിയ വാര്‍ത്തയാണ് സഞ്ചാരികളുടെ ഹൃദയം
ജലഗതാഗതത്തിൽ പുതിയ മാതൃക സമ്മാനിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്. ഒരു വർഷം കൊണ്ട് 19.72 ലക്ഷം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. രണ്ടും റൂട്ടുകളും ഒമ്പതു ബോട്ടുകളുമായി തുടങ്ങിയ സർവീസ്. ഒരു വർഷം പിന്നിടുമ്പോൾ കാക്കനാട്– വൈറ്റില റൂട്ടിലും ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ,
ഒരുപാട് ഉരുകിയുരുകി ജീവിച്ചതുകൊണ്ടാകാം മോളി ജോയിക്ക് മഞ്ഞിനോടു വലിയ സ്നേഹമാണ്. അതുകൊണ്ടുതന്നെ താൻ സഞ്ചരിച്ച വഴികളിലെ റഷ്യയിലെ മഞ്ഞുവീഴ്ചയും സ്വിറ്റ്സർലൻഡിലെ മഞ്ഞുകട്ടകളും കൊതിയോടെയല്ലാതെ മോളിക്ക് ഓർക്കാൻ കഴിയില്ല. എറണാകുളം ചിത്രപ്പുഴ സ്വദേശി മോളി ജോയ് എന്ന 62കാരി 12 വർഷംകൊണ്ടു സഞ്ചരിച്ചത് 16
12 വയസ്സു വരെയുള്ള കുട്ടികൾക്കു വിമാനയാത്രയിൽ മാതാപിതാക്കളിലൊരാൾക്കൊപ്പം സീറ്റ് അനുവദിക്കാൻ വിമാന കമ്പനികൾക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിർദേശം നൽകി. മാതാപിതാക്കളുടെ സീറ്റുകൾ രണ്ടിടത്താണെങ്കിൽ ഒരാൾക്കൊപ്പമായിരിക്കണം കുട്ടിയുടെ സീറ്റ്. യാത്രയിൽ മാതാപിതാക്കളില്ലെങ്കിൽ ഒപ്പം സഞ്ചരിക്കുന്ന
ഹിമാചല്‍ പ്രദേശില്‍ കയാക്കിങ്ങിനും റിവര്‍ റാഫ്റ്റിങ്ങിനും പോകുന്നവര്‍ക്ക് പ്രായപരിധി നിര്‍ണയിക്കണമെന്ന നിര്‍ദേശവുമായി ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കുളു ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്കി കഴിഞ്ഞു. ജസ്റ്റിസ് എംഎസ് രാമചന്ദ്ര റാവു, ജസ്റ്റിസ്
ചില പാട്ടുകൾ വെറുതെ ഒന്ന് കേട്ടാൽ മതി. അപ്പോൾ തന്നെ ഒരു ബുള്ളറ്റിൽ കയറി എങ്ങോട്ടെങ്കിലും പോകാൻ തോന്നും. കൈയിൽ കാശില്ലെങ്കിലും സ്വപ്നത്തേരിലേറി എങ്കിലും ഒരു യാത്ര പോകാൻ തോന്നും. പാട്ട് മാത്രമല്ല സിനിമകളും. മലയാളത്തിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ചാർളി അങ്ങനെയങ്ങനെ എത്ര സിനിമകൾ. യാത്രയെ
ഡെന്മാർക്ക് ഒരു മനോഹരമായ ഭൂമിയാണ്, അവിടെ പ്രകൃതി നമുക്ക് അവിശ്വസനീയമായ പലതും ഒരുക്കി വച്ചിട്ടുണ്ട്.എന്നാൽ ജുട്ട്ലാൻഡിലെ സ്കാഗന്റെ വടക്കുള്ള ഉപദ്വീപായ ഗ്രെനന്റെ അറ്റത്ത്, അദ്ഭുതപ്പെടുത്തുന്ന ഒന്നുണ്ട്. ഇവിടെയാണ് ബാൾട്ടിക് കടൽ എതിർദിശയിൽ നിന്ന് വരുന്ന വടക്കൻ കടലുമായി സംഗമിക്കുന്നത്. വ്യത്യസ്ത
പലപ്പോഴും ഇന്ത്യയ്ക്കു പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ആദ്യം നമ്മൾ ചിന്തിക്കുന്നത് ബജറ്റിനെക്കുറിച്ചു തന്നെയാണ്. എങ്ങനെ പോക്കറ്റ് കാലിയാവാതെ ചെലവ് ചുരുക്കി യാത്ര ചെയ്യാം എന്നതായിരിക്കും നമ്മുടെ പ്രധാന ആലോചന. കാഴ്ചകൾക്ക് കുറവ് വരരുത്, യാത്രയും അടിപൊളിയാകണം. എന്നാൽ പോക്കറ്റ് കാലിയാകാനും പാടില്ല. എങ്കിൽ
തിരക്കും ബഹളവും നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു യാത്ര പോയി മടുത്തോ? എങ്കിലിനി അല്‍പ്പം ശുദ്ധവായു ശ്വസിക്കാനുള്ള യാത്രയായാലോ? മോട്ടോര്‍ വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത, ശുദ്ധമായ ഓക്സിജന്‍ കിട്ടുന്ന ഭൂമിയിലെ സ്വച്ഛന്ദസുന്ദരമായ ചില ഇടങ്ങള്‍ പരിചയപ്പെടാം... മതേരന്‍, മഹാരാഷ്ട്ര മഹാരാഷ്ട്രയിലെ
മലയാളികളുടെ സ്വന്തം സൂപ്പര്‍ഹീറോ ആണ് മിന്നല്‍ മുരളി. ആ കഥാപാത്രത്തെ അനശ്വരമാക്കിയ നടന് ടൊവിനോ തോമസിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. ഈയിടെ ശ്രീലങ്കയില്‍ നിന്നും കടലില്‍ മിന്നലടിക്കുന്ന ചിത്രം നടന് പങ്കുവച്ചു. ഇതിനടിയില്‍ നിറയെ ആരാധകരുടെ തമാശനിറഞ്ഞ കമന്റുകള്‍ നിറഞ്ഞു. മിന്നല്‍ മുരളി തോറിനെ
സഞ്ചാരികള്‍ക്ക് സന്തോഷമേകുന്ന ഒട്ടേറെ വാര്‍ത്തകള്‍ ഈയിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ വീസ നിയമങ്ങള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അനുകൂലമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇക്കൊല്ലം തിരഞ്ഞെടുക്കാന്‍ ലക്ഷ്യസ്ഥാനങ്ങള്‍ ഒട്ടേറെയുണ്ട്. ഓരോ ഇന്ത്യൻ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട 2024
ഈയിടെ ഇന്റര്‍നെറ്റിലെങ്ങും വൈറലായ ഒരു തടാകത്തിന്റെ ചിത്രമുണ്ടായിരുന്നു. റഷ്യൻ നഗരമായ നോവോസിബിർസ്കിലെ ഒരു തടാകം എന്ന പേരിലാണ് ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലെങ്ങും ഈ മനോഹരമായ നീലത്തടാകത്തിന്റെ കാഴ്ചകള്‍ കാണാം. ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രജ്ഞര്‍. നീലയും
നഗരം ചുറ്റിക്കാണാനെത്തുന്നവർക്ക് യാത്രയുടെ നവ്യാനുഭവം തീർക്കാൻ കെഎസ്ആർടിസി ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നഗരപ്രദക്ഷിണം തുടരുകയാണ്. വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുമുൾപ്പെടെയുള്ള ഓപ്പൺ ഡെക്ക് സർവീസ് ഇന്ത്യയിൽത്തന്നെ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ്
ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം അഴിച്ചു വിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഇറാനെതിരെ ശക്തമായ ആക്രമണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇസ്രയേൽ. ഇറാനിലെ ഇസ്ഫഹാനിലാണ് സ്ഫോടന ശബ്ദം കേട്ടതെന്നാണ് റിപ്പോട്ടുകൾ. ഇതിനെ തുടർന്ന് ടെഹ്റാൻ, ഇസ്ഫഹാൻ, ഷിറാസ് വിമാനത്താവളങ്ങൾ അടിയന്തിരമായി അടച്ചു. അതേസമയം,
സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് വിശുദ്ധ ഗുഹയായ അമർനാഥ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ലാദർ താഴ്വരയിൽ പതിഞ്ഞുകിടക്കുന്ന അമർനാഥ് ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയാണ്. എല്ലാ വർഷവും അമർനാഥിലേക്ക് തീർഥാടനമുണ്ട്. ഇത്തവണത്തെ അമർനാഥ് തീർഥാടന യാത്രയ്ക്കുള്ള സമയം അടുത്തു വരികയാണ്. ഇത്തവണത്തെ അമർനാഥ് യാത്രയുടെ സമയം ശ്രീ അമർനാഥ് ഷ്രൈൻ ബോർഡ് പുറത്തിറക്കി. ഈ വർഷം ജൂൺ 29 മുതൽ ഓഗസ്റ്റ് 19 വരെയാണ് അമർനാഥ് തീർഥാടനം. തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
'അപ്പുവിന്റെ അച്ഛനാണ് ഞാൻ', യാത്രകളിൽ മലയാളത്തിന്റെ മോഹൻലാൽ പുലർത്തിവരുന്ന എളിമയുടെ അനുഭവങ്ങള്‍ കണ്ടു സഹയാത്രികനും എഴുത്തുകാരനുമാ ആർ രാമാനന്ദ് ചോദിച്ചപ്പോൾ മോഹൻലാൽ നൽകിയ മറുപടിയാണിത്. പരമ്പരാഗത പാതയിലേക്കു വഴിതിരിഞ്ഞു ഇന്നാരും പോകാത്ത കൊടുംകാട്ടിലൂടെ കുടജാദ്രിയുടെ മുകൾത്തട്ടിൽമോഹൻലാലുമൊത്ത് കയറിയ
കുറച്ചു വർഷങ്ങളായി നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും. ശുദ്ധജലത്തിന്റെ ലഭ്യത കുറവും പ്രകൃതിദത്തമായ തീരങ്ങൾ ഗണ്യമായി ഇല്ലാതാകുന്നതും സാരമായി ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ, മണൽ തീരങ്ങളുടെയും ശുദ്ധജലത്തിന്റെയും ആവശ്യം
യാത്ര ചെയ്യുന്നത് നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഒരുപോലെ പ്രധാനപ്പെട്ടതാണ് ട്രാവൽ ഇൻഷുറൻസ്. വിദേശയാത്രകൾക്കുള്ള വീസ ലഭിക്കാൻ യാത്രാ ഇൻഷുറൻസ് ആവശ്യമാണ്. യാത്രയിൽ ഉണ്ടാകുന്ന അപകടങ്ങൾ, ആശുപത്രി സംബന്ധമായ പ്രതിസന്ധികൾ, പാസ്പോർട്ട് പോലെയുള്ള രേഖകളുടെ നഷ്ടപ്പെടൽ, എന്തെങ്കിലും സാഹചര്യത്തിൽ ജീവഹാനി
ബ്രാൻഡ് യുഎസ്എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫ്രെഡ് ഡിക്സൺ. ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും, യുഎസിൽ ബ്രാൻഡ് യുഎസ്എയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഡിക്സൺ മേൽനോട്ടം വഹിക്കും. ക്രിസ്റ്റഫർ എൽ തോംസണ്‍ പകരക്കാരനായിട്ടാണ് ഫ്രെഡ് ഡിക്സൺ എത്തിയത്. “ട്രാവൽ, ടൂറിസം വ്യവസായത്തിൽ ഉടനീളം ധാരാളം അറിവും
രാജ്യാന്തര തലത്തില്‍ ലോക പൈതൃക ദിനം ഏപ്രില്‍ 18ന് ആചരിക്കും. ആഗോളതലത്തിലുള്ള വിവിധ ലോക പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്റ്സ്
ആറാമത് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് യുനെസ്കോ. ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ നാൽപ്പത്തിയാറാമത് സെഷന്റെ ഭാഗമായിട്ടാണ് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. 'പൈതൃകവും സമൂഹങ്ങളും: ലോക പൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരവും ഫലപ്രദവുമായ നിയന്ത്രണം' എന്നതാണ് ഇക്കുറി വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ പ്രമേയം.
വേനലവധി ആഘോഷമാക്കാന്‍ 'സമ്മര്ല ഫിയേസ്റ്റ'യുമായി വണ്ടര്‍ലാ കൊച്ചി. മേയ് 31 വരെ സമ്മര്ല ഫിയസ്റ്റയുടെ ഭാഗമായി റൈഡുകൾക്കു പുറമെ നിരവധി കലാപ്രകടനങ്ങൾ, സ്പെഷൽ ഷോകൾ, ഭക്ഷ്യമേള എന്നിവ അതിഥികള്‍ക്ക് ആസ്വദിക്കാനാവും. എയര്‍ റേസ് എന്ന പേരില്‍ ആഘോഷങ്ങളെ പുതിയ ഉയരത്തിലും ആവേശത്തിലുമെത്തിക്കുന്ന റൈഡും വണ്ടര്‍ലാ
യാത്രകൾക്ക് പ്രിയം കൂടി വരികയാണ്. തനിച്ചും കൂട്ടമായും കുടുംബമായും ആളുകൾ യാത്ര ചെയ്യുന്നു. ഇതുവരെ കാണാത്ത ദേശങ്ങളും ചരിത്ര സ്മാരകങ്ങളും പുൽമേടും മലനിരകളും വരെ സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കോവിഡിനു ശേഷം യാത്രകൾ പണ്ടത്തേതിനേക്കാൾ സജീവമായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ
പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുക കൂടി ചെയ്തതോടെ യുദ്ധം അതിന്റെ കൂടുതൽ ഭീകരാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സൈറണുകളും ബോംബ് സ്ഫോടനങ്ങളുടെ ശബ്ദവുമാണ് ഇസ്രയേലിൽ എങ്ങും. തലസ്ഥാനമായ ടെൽ അവീവിലും ജെറുസലേമിലും ഉൾപ്പെടെ ഇസ്രയേലിൽ എവിടെയും
ഏറെക്കാലം ജീവിക്കണം എന്നല്ല, ജീവിക്കുന്നിടത്തോളം കാലം ആരോഗ്യത്തോടെ ഇരിക്കണം എന്നാണു നമ്മളില്‍ പലരും ആഗ്രഹിക്കുന്നത്. മുപ്പതു വയസ്സ് കഴിയുമ്പോഴേ ഷുഗറും പ്രഷറും കൊളസ്ട്രോളും തലപൊക്കിത്തുടങ്ങുന്ന രാജ്യമാണ് നമ്മുടേത്. അപ്പോള്‍പ്പിന്നെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി
‘പ്രേമലു’ സിനിമയിൽ രണ്ടു കൂട്ടുകാർ വിദേശത്തേക്കു പോകാനുള്ള വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഒരാൾക്കു മാത്രമാണ് വീസ കിട്ടുന്നത്. ആവശ്യത്തിനു ബാങ്ക് ബാലൻസ് ഇല്ലാത്തതു കൊണ്ടാണ് നായകൻ സച്ചിന്റെ അപേക്ഷ നിരസിക്കപ്പെടുന്നത്. വിദേശയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരുടെയും ആദ്യ ടെൻഷൻ വീസ
ലോകം ഞെട്ടലോടെ കേട്ട വാർത്തയാണ് ടൈറ്റാനിക് കപ്പൽ ദുരന്തം. അന്നുവരെ കണ്ടിട്ടില്ലാത്ത വലുപ്പത്തിലും സൗകര്യത്തിലും ആയിരുന്നു ടൈറ്റാനിക് നിർമിച്ചത്. എന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽദുരന്തമായി കലാശിക്കാൻ ആയിരുന്നു ടൈറ്റാനിക്കിന്റെ വിധി. ആ മഹാദുരന്തം സിനിമ ആയപ്പോൾ, വെള്ളിത്തിരയിൽ തരംഗമായി. ടൈറ്റാനിക്കിനെക്കുറിച്ചുള്ള വിശേഷങ്ങൾ കേൾക്കാനും പറയാനും ആളുകൾക്ക് ആവേശമാണ്.
ഏകദേശം എഡി 1528 മുതല്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു കെടാവിളക്ക്. അസമിലെ ജോർഹട്ട് ജില്ലയിലെ ധെകിയാഖോവ ഗ്രാമത്തിലുള്ള ഒരു നാംഘറിലാണ് ഈ വിളക്ക്. കടുകെണ്ണയൊഴിച്ച് പുരോഹിതന്മാര് നിത്യവും കത്തിക്കുന്ന ഈ വിളക്ക് അഞ്ഞൂറ് വര്‍ഷത്തോളമായി ആസാമിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ആസാമീസ്
വർഷങ്ങൾക്കു ശേഷവും ഹണിമൂൺ യാത്രയിലെ കാഴ്ചകളും ഒാർമകളും ആരും മറക്കില്ല. ഈ വര്‍ഷം വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ചറിയാം. സമൂഹമാധ്യമങ്ങളിൽ തരംഗമായ 2024 ലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ... അമാൽഫി കോസ്റ്റ്,
ഇന്നും മനുഷ്യരെത്തിയിട്ടില്ലാത്ത സ്ഥലങ്ങളുണ്ട് നമ്മുടെ ഭൂമിയില്‍. അതിലൊന്നാണ് വിദൂര സമുദ്രത്തിലെ പോയിന്റ് നിമോ എന്നറിയപ്പെടുന്ന പ്രദേശം. മനുഷ്യസാന്നിധ്യത്തിന്റെ സാധ്യതകളില്ലാത്തതിനാല്‍ കാലാവധി കഴിഞ്ഞ കൃത്രിമ ഉപഗ്രഹങ്ങളും മറ്റും അവസാനയാത്രക്കൊടുവില് അന്തിമവിശ്രമത്തിനെത്തുന്ന പസഫിക് സമുദ്ര ഭാഗം.
ഇടുക്കി അണക്കെട്ട് ഇന്നലെ മുതൽ സഞ്ചാരികൾക്കായി തുറന്നുനൽകുമെന്നു കെഎസ്ഇബി അധികൃതർ അറിയിപ്പു നൽകിയിരുന്നെങ്കിലും തീരുമാനം നടപ്പായില്ല. ഒട്ടേറെപ്പേർ രാവിലെ മുതൽ ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലെത്തിയെങ്കിലും പ്രവേശനം അനുവദിച്ചില്ല. അണക്കെട്ട് ഇന്നലെ തുറക്കുമെന്നും സഞ്ചാരികൾക്കു പ്രവേശനം
പൊള്ളിക്കുന്ന വേനൽച്ചൂട് കേരളം മുഴുവൻ തുടരുകയാണ്. അവധിക്കാലത്തെ ചുട്ടുപൊള്ളിക്കുന്ന ഈ വേനലിൽ നമുക്കു പോകാൻ അധികം സ്ഥലങ്ങളില്ല. പക്ഷേ, പരീക്ഷാച്ചൂടും ടെൻഷനും മറികടന്ന കുട്ടികൾക്ക് ആർത്തുലസിക്കാനും മനസ്സ് നിറയും വരെ ആസ്വദിക്കാനും അവസരം വേണം. ഈ കൊടുംചൂടിലും ശൈത്യകാലത്തിന്റെ തണുപ്പും മഞ്ഞും
കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് നമ്മൾ ഒരുപാട് തവണ കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ, കൊച്ചി നമ്മുടെ കേരളത്തിൽ മാത്രമല്ല ഉള്ളത് എന്ന ഡയലോഗ് ആണ് ഇനി കേൾക്കാൻ പോകുന്നത്. കേരളത്തിൽ എന്നതു പോട്ടെ, ഇന്ത്യയിൽ പോലുമല്ല ഈ കൊച്ചി. ഈ കൊച്ചി അങ്ങ് ജപ്പാനിലാണ്. ഷിക്കോകുവിന്റെ തെക്കൻ തീരത്തുള്ള കൊച്ചി പ്രിഫെക്ചറിന്റെ തലസ്ഥാനമാണ് കൊച്ചി. ചെറുതും സൗഹാർദപരവുമായ നഗരമാണ് ഇത്. യാത്രക്കാരെ ആകർഷിക്കുന്ന നിരവധിസ്ഥലങ്ങളാണ് കൊച്ചിയിൽ ഉള്ളത്.
ജീവിതം വീഞ്ഞു പോലെ വീര്യമുള്ളതും ലഹരിയുള്ളതുമാണെന്നാണു പറയാറുള്ളത്. വീഞ്ഞു കുടിച്ച് അതിന്റെ ലഹരിയിൽ മുങ്ങിത്താഴാൻ ആഗ്രഹിക്കുന്നവരും ഏറെയുണ്ടാകും. അത്തരക്കാരെ കാത്തിരിക്കുന്നത് വീഞ്ഞ് പതഞ്ഞൊഴുകുന്ന ഒരു അമ്യൂസ്മെന്റ് പാർക്ക്! അത് സ്വർഗമായിരിക്കും അല്ലേ. എന്നാൽ, അത്തരത്തിലൊരു അമ്യൂസ്മെന്റ് പാർക്ക് ഈ
മുത്തുകളുടെ നഗരമാണ് ഹൈദരാബാദ്. ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്പറേഷൻ ലിമിറ്റഡ് (IRCTC) യുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിലേക്ക് ഒരു വിമാനയാത്ര പാക്കേജ് സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 30 മുതൽ മെയ് 03 വരെയാണ് ഹൈദരാബാദിലേക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 3
ഇന്ത്യക്കാര്‍ക്ക് ഇനി ജപ്പാനിലേക്കുള്ള യാത്രകള്‍ കൂടുതല്‍ അനായാസമാവും. ഏറെക്കാലമായി കാത്തിരിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള ഇ വീസ ഏപ്രില്‍ ഒന്നു മുതല്‍ ജപ്പാന് അവതരിപ്പിച്ചു. വിഎഫ്എസ് ഗ്ലോബലിലൂടെ ജപ്പാന് വീസ അപ്ലിക്കേഷന്‍ സെന്ററുകള്‍ വഴി ജപ്പാനിലേക്കുള്ള ഇ വീസയ്ക്കായി അപേക്ഷിക്കാം. വിനോദ
മധ്യവേനലവധിക്കാലത്ത് കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽ നിന്നു ടോപ് സ്റ്റേഷൻ, ചതുരംഗപ്പാറ, കാന്തല്ലൂർ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നുണ്ട്. മുൻപ് നടത്തിയിരുന്ന യാത്രകളാണിവ. സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന് ഏതാനും നാളുകളായി ഇവ നിർത്തിവച്ചിരിരുന്നു. ദിവസവും രാവിലെ
ഒരു നാട്ടിലേക്കു യാത്ര പോകുംമുൻപ് ആ നാടിനെക്കുറിച്ച് അത്യാവശ്യം കാര്യങ്ങൾ അറിഞ്ഞിരിക്കണം. ച്യുയിങ്ഗം നിരോധിച്ച നാട്ടിൽ ചെന്ന് അതു ചവച്ചാൽ ‘പണി’ കിട്ടും. അതുകൊണ്ട് അത്തരം കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമേ യാത്രയ്ക്കിറങ്ങാവൂ. ഇതാ ചില രാജ്യങ്ങളിലെ അത്തരം ചില നിയന്ത്രണങ്ങൾ. ഫ്രഞ്ച് സ്കൂളുകളിൽ കെച്ചപ്പിനും
കാർ യാത്രകള്‍ തരുന്ന സ്വാതന്ത്ര്യം ഒന്നു വേറെ തന്നെയാണ്. ഇഷ്ടമുള്ള സമയത്ത് ഇറങ്ങാം, പോവുന്ന വഴി നിറുത്തി സാവധാനം പോവാം, എന്തിനേറെ അവസാന നിമിഷം യാത്രയുടെ ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്‍ യാത്രകളെ കൂടുതല്‍ അനായാസവും ആസ്വാദ്യകരവുമാക്കാന്‍ സാധിക്കും. ഈ
മലയാളികള്‍ അടക്കമുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി തായ്ലന്ഡ് മാറിയിട്ട് കുറച്ചു കാലമായിട്ടുണ്ട്. സംസ്ക്കാരവും പാരമ്പര്യവും പുതുവര്‍ഷവുമെല്ലാം ഒത്തു ചേരുന്ന തായ്ലന്‍ഡിന്റെ ആഘോഷമാണ് സോങ്ക്രാന് ഫെസ്റ്റിവല്‍. ഇത്തവണ 13 മുതല്‍ 15 വരെയാണ് സോങ്ക്രാന് ആഘോഷം. രാവിലെ മുതല്‍ രാത്രി വരെ മണിക്കൂറുകള്‍
പലര്‍ക്കും സ്വപ്ന യാത്രയുടെ പേരാണ് ലഡാക്ക്. അത് ബൈക്ക് യാത്രയോ കാര്‍ യാത്രയോ ആവാം, ഒരു പടി കൂടി കടന്ന് സൈക്കിള്‍ യാത്രയോ കിട്ടുന്ന വാഹനത്തിലുള്ള യാത്രയോ കാല്‍നടയാത്രയോ പോലുമാവാം. ലഡാക്കിന്റെ മൂന്നില്‍ രണ്ടു വലുപ്പമേ നമ്മുടെ കേരളത്തിനുള്ളൂ! ലഡാക്കെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞു
കുറച്ചു ദിവസം മുൻപാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടത്. അതിലെ ചില രംഗങ്ങൾ കണ്ടപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം ഓർക്കാനിടയായി. ഓർമ ശരിയാണെങ്കിൽ 2016 മാർച്ച് അവസാനത്തിലാണ് അത് നടന്നത്. ഞാൻ അന്ന് പ്ലസ്ടുവിൽ പഠിക്കുന്നു. പ്രകൃതിയിലെ ചൂടിനൊപ്പം പരീക്ഷാച്ചൂടും കത്തി നിൽക്കുന്ന സമയം. ഫിസിക്സ്
യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആൻഡ് പ്രൊട്ടക്ട് സേവനമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴി യാത്രക്കാര്‍ക്ക്
മുംബൈയിലെ കോസ്റ്റല്‍ റോഡ് ടണലിലൂടെയുള്ള തന്റെ ആദ്യ യാത്രയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്. 'വിസ്മയകരം' എന്നാണ് ബച്ചന് ഇതിനെ വിശേഷിപ്പിച്ചത്. ഹാജി അലിക്കു മുമ്പായി തുരങ്കത്തിൽ പ്രവേശിച്ച് മറൈൻ ഡ്രൈവിലേക്കുള്ള പാതിവഴിയിൽ നിന്നു പുറത്തുകടക്കുകയായിരുന്നു
തായ് എയർവേയ്സിന് ബാങ്കോക്ക് -കൊച്ചി സർവിസിന് തുടക്കം. ബാങ്കോക്ക് സുവർണഭൂമി രാജ്യാന്തര വിമാനതാവളത്തിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ട് തായ് എയർവേസ് സർവീസ് ആരംഭിച്ചു, രാത്രി 12 മണിയോടെ ലാൻഡ് ചെയ്ത വിമാനത്തെ സിയാൽ അധികൃതർ വാട്ടർ സല്യൂട്ട് നൽകി, ആഴ്ചയിൽ ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് കൊച്ചിക്ക്
കുട്ടികൾക്കൊപ്പം അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള
വിമാനയാത്രകളില്‍ യാത്രകര് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്തെങ്കിലും കാരണവശാല്‍ വിമാനം ദീര്‍ഘസമയം നിര്‍ത്തിയിടേണ്ടി വന്നാലും പുറത്തിറങ്ങാനാവില്ലെന്നതാണ്. പലപ്പോഴും ഈ നിയന്ത്രണം വലിയ ബുദ്ധിമുട്ടുകള്‍ യാത്രികര്‍ക്ക് സൃഷ്ടിക്കാറുണ്ട്. ആ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വ്യോമയാന
നിങ്ങൾ യാത്ര ഇഷ്ടപ്പെടുന്നയാളാണോ? മിഡിൽ ഈസ്റ്റിലെ ആരും അറിയാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കാൻ തയാറാണെങ്കിൽ, സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരികത നിങ്ങളെ വരവേൽക്കും. അൽഉല ആകാശത്തിനു താഴെയുള്ള ആഡംബരവും മോഹിപ്പിക്കുന്നതുമായ കാഴ്ചകളിൽ നിന്ന് ആത്മാവിനെ ഉണർത്തുന്നതും ഇന്ദ്രിയങ്ങൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന, ശ്രീലങ്കയുടെ കൈവശമുള്ള കച്ചത്തീവ് ദ്വീപ് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. 1974 ൽ അന്നത്തെ കോൺഗ്രസ് സർക്കാർ ഒരു സമുദ്ര ഉടമ്പടിയിലൂടെ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതോടെ കച്ചത്തീവ് ഒരു രാഷ്ട്രീയ വിഷയം കൂടിയാകുകയാണ്.
ജലഗതാഗത വകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ‘ഇന്ദ്ര’ സർവീസ് തുടങ്ങി. കൊച്ചി കായലിലൂടെ 2 മണിക്കൂർ നേരം നീണ്ടു നിൽക്കുന്ന 2 സർവീസുകളാണു പ്രതിദിനം നടത്തുക. ശീതീകരിച്ച ബോട്ടിൽ ഒരേ സമയം 100 പേർക്കു യാത്ര ചെയ്യാം. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ സോളർ ക്രൂയിസ് ബോട്ടാണ് ഇന്ദ്ര. 2 നിലകളിലുള്ള ബോട്ടിൽ
പലര്‍ക്കും കാത്തുകാത്തിരുന്ന് യാഥാര്‍ഥ്യമായ യാത്രയാണ് ലഡാക്കിലേക്കുള്ളത്. ചിലരെങ്കിലും കാത്തിരിപ്പു തുടരുകയുമാണ്. കാലാവസ്ഥ കൊണ്ടും ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ടും അന്യഗ്രഹ പ്രതീതി സമ്മാനിക്കാന്‍ വേണ്ട പലതുമുണ്ട് ലഡാക്കില്‍. ട്രെക്കിങ്ങിനെത്തുന്നവരും ബൈക്ക് ട്രിപ്പിനെത്തുന്നവരും മഞ്ഞും
എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായി ഇന്ത്യക്കാരി സിദ്ധി മിശ്ര. ഭോപാല്‍ സ്വദേശിയായ ഈ രണ്ടര വയസുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മാതാപിതാക്കളായ ഭാവന ദെഹാരിയ, മാഹിം മിശ്ര എന്നിവര്‍ക്കൊപ്പമാണ് സിദ്ധി മിശ്ര എവറസ്റ്റ് ബേസ് ക്യാംപിലെത്തിയത്. ഇവര്‍ മൂന്നു പേരും എവറസ്റ്റ്
സാങ്കേതികവിദ്യയുടേയും സുരക്ഷാ സൗകര്യങ്ങളുടേയും വളര്‍ച്ചയോടെ ആരോഗ്യവും മനക്കരുത്തുമുള്ള ആര്‍ക്കും കീഴടക്കാവുന്ന ലക്ഷ്യമാക്കി എവറസ്റ്റ്.1953 ല്‍ ആദ്യമായി മനുഷ്യന് എവറസ്റ്റിനു മുകളിലെത്തിയപ്പോഴത്തെ വെല്ലുവിളികള്‍ ഇന്ന് എവറസ്റ്റ് കയറുന്നവർക്കില്ല. എങ്കില്‍ പോലും ഒറ്റ ദിവസം കൊണ്ട് തീരുമാനിച്ചു
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് വിനോദ സഞ്ചാരികളായി ഓസ്ട്രേലിയയിലെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 26,200 ഇന്ത്യക്കാരാണ് ഓസ്ട്രേലിയയിലേക്കു വിനോദ സഞ്ചാരികളായെത്തിയതെന്നു ടൂറിസം ഓസ്ട്രേലിയ അറിയിച്ചു. ഓസ്ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന
ഓശാനയുടെ കുരുത്തോല കയ്യിലേന്തി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ വിശുദ്ധവാര ആചരണത്തിലേക്ക് കടന്നിരിക്കുകയാണ്. യേശുവിന്റെ അന്ത്യ അത്താഴവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. പെസഹാവ്യാഴവും ദുഃഖവെള്ളിയും കടന്ന് ഉത്ഥാനത്തിന്റെ, ഉയിർപ്പിന്റെ സന്തോഷം പങ്കുവയ്ക്കുന്ന
ഇന്റര്‍നെറ്റില്‍ ഏതൊക്കെ ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ചാണ് ആളുകള്‍ കൂടുതല്‍ തിരയുന്നത് ? ആഭ്യന്തര വിനോദ സഞ്ചാരികളുടെ ട്രാവല്‍ ട്രെന്‍ഡ് മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ അടുത്തിടെ വൗടിക്കറ്റ്സ് ഡോട്ട് കോം ഒരു സര്‍വേ നടത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ അൻപത് വിമാനത്താവളങ്ങളില്‍ ഡല്‍ഹിയും
കോവിഡിനു ശേഷം വിനോദസഞ്ചാരം ക്രമാതീതമായി വര്‍ധിച്ചതോടെ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജപ്പാനിലെ ക്യോട്ടോയിലെ ജിയോണ്‍ മേഖല. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതിലുള്ള അസംതൃപ്തി നേരത്തെ തന്നെ ക്യോട്ടോയിലെ നാട്ടുകാരും അവിടുത്തെ ജനപ്രതിനിധികളും പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു രൂപയ്ക്ക് മുറി നല്‍കുമെന്ന വാഗ്ദാനവുമായി മൂന്നാര്‍ ടൂറിസ്റ്റ് നൈറ്റ് ഗൈഡ് അസോസിയേഷന്. മാര്‍ച്ച് 27ന് മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കാണ് ഈ ഓഫര്‍ ആസ്വദിക്കാനാവുക. 200 മുറികള്‍ ഒരു രൂപ വാടകയില്‍ നല്‍കുമെന്നാണ് മൂന്നാര്‍ ടൂറിസ്റ്റ് നൈറ്റ് ഗൈഡ്
സുന്ദരമായ പ്രകൃതിയും പ്രകൃതിരമണീയമായ കാഴ്ചകളും. അപൂർവമായ വന്യജീവികളുടെ സംഗമസ്ഥാനം. ആരെയും ആകർഷിക്കുന്ന ചരിത്രവും ഭൂപ്രകൃതിയും. ഇത്രയൊക്കെ കാഴ്ചകളും വിസ്മയങ്ങളും ഈ രാജ്യത്ത് ഉണ്ടെങ്കിൽ ഒരു അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായി പലരുടെയും മനസ്സിൽ എത്യോപ്യയില്ല. കാരണം, എത്യോപ്യ എന്ന രാജ്യത്തെക്കുറിച്ച്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സുന്ദരമായ സ്ഥലങ്ങളും ഇന്നും സഞ്ചാരികള്‍ കണ്ടു തീര്‍ത്തിട്ടില്ല. അങ്ങനെ ഒളിഞ്ഞിരിക്കുന്ന ഒരു മനോഹര സ്ഥലത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അരുണാചല്‍ പ്രദേശിന്റെ ശ്രമം. മെച്ചുക്കയെന്നും മെന്ചുക്കയെന്നും അറിയപ്പെടുന്ന നാട്ടിലെ മെച്ചുക്ക
വിമാനത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് യാത്രയ്ക്കു മുന്നോടിയായുള്ള സുരക്ഷാ നടപടികളെക്കുറിച്ച് അറിയാമായിരിക്കും. കൈവശമുള്ള ഫോണും ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും എയ്റോപ്ലെയ്ന്‍ മോഡിലേക്കാക്കുക എന്നതാണ് ലഭിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളില്‍ പ്രധാനം. ആകാശയാത്ര ചെയ്യുന്ന സമയത്ത്
അമേരിക്കൻ ഡാർക്ക് കോമഡി ഡ്രാമയാണ് വൈറ്റ് ലോട്ടസ്. നിങ്ങൾ ഒരു സഞ്ചാരിയും വൈറ്റ് ലോട്ടസ് ആരാധകരുമാണെങ്കിൽ ഒരു സന്തോഷ വാർത്ത, സീരിസിന്റെ മൂന്നാം സീസൺ തായ്ലൻഡിലാണ് ഷൂട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുള്ള വൈറ്റ് ലോട്ടസ് ആരാധകർക്ക് ഇപ്പോൾ തായ്ലൻഡ് യാത്ര തിരഞ്ഞെടുത്താൽ രണ്ടുണ്ട് കാര്യം. മേയ് പത്തുവരെ
ഏത് വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയാലും വഴികാട്ടിയായി എത്തുന്ന ഗൈഡുമാരിൽ ഭൂരിഭാഗവും പുരുഷൻമാർ ആയിരിക്കും. ചിലയിടങ്ങളിൽ എങ്കിലും സ്ത്രീകളെയും കാണാൻ കഴിയും. എന്നാൽ, ഇത്തവണത്തെ വനിതാദിനത്തിൽ ഭൂട്ടാനിലെ ആഘോഷങ്ങൾ വ്യത്യസ്തമായത് ഈ മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തിൽ ഉണ്ടായ വർദ്ധനവിലാണ്. വിനോദസഞ്ചാര മേഖലയിൽ
ലോകമെങ്ങുമുള്ള ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ്. കേരളത്തിലെ ക്രൈസ്ത്രവർക്ക് വലിയ നോമ്പിന്റെ നാൽപതാം വെള്ളിയോടെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുകയാണ്. വാഗമൺ കുരിശുമല ഉൾപ്പെടെയുള്ള വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നാൽപതാം വെള്ളി ഭക്ത്യാദര പൂർവം ആചരിക്കുന്നു. വിശുദ്ധ വാരത്തിൽ
സന്തോഷമായിരിക്കുക എന്നതാണ് ജീവിതത്തിന്റെ പരമപ്രധാനമായ കാര്യം. സന്തോഷവും സമാധാനവും ഉണ്ടായിരിക്കാൻ കൈയിൽ ആവശ്യത്തിനുള്ള പണവും ഉയർന്ന ജീവിതസാഹചര്യവും മികച്ച ഭക്ഷണവും എല്ലാം മനുഷ്യരുടെ സന്തോഷം നിർണയിക്കുന്നതിൽ പ്രധാനഘടകങ്ങളാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്തുള്ള രാജ്യങ്ങളാണ്
ജമ്മു കശ്മീരിലെ ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ 23 മുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഈ വര്‍ഷത്തെ ട്യൂലിപ് ഫെസ്റ്റിവലില്‍ 1.7 ദശലക്ഷം ട്യൂലിപ് പൂക്കൾ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും സ്വദേശികളും
താമരകൾ വിരിഞ്ഞുനിൽക്കുന്ന അരുവിയുടെ തീരത്ത് ഒരു ഊഞ്ഞാലിലോ, ബീൻ ബാഗിലോ വിശ്രമിക്കുമ്പോൾ ആ അരുവിയ്ക്കപ്പുറം അടുത്ത അതിഥികളേയുമായി ഒരു വിമാനം പറന്നിറങ്ങുന്നു. ആഹാ അന്തസ്, കയ്യിൽ ഒരു ചൂടുകാപ്പിയുമായി വിമാനം വരുന്നതും പോകുന്നതുമെല്ലാം തൊട്ടടുത്ത് ഇരുന്ന് കാണാൻ എന്തു രസമായിരിക്കുമല്ലേ.തായ്ലൻഡിലെ
ഇന്ത്യയിലെ വിമാനയാത്രികര്‍ക്ക് പുതിയൊരു എയര്‍ലൈന്‍ കൂടി, FLY91. തുടക്കകാല ഓഫറായി വെറും 1,991 രൂപക്കാണ് ഫ്ളൈ 91 വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. മാര്‍ച്ച് 18 ന് ഗോവയിലെ മനോഹര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്തവാളത്തിലേക്ക് രാവിലെ
ഇത്തവണത്തെ അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ ഊട്ടി ലിസ്റ്റിൽ ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുക. കാരണം, ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി പ്രത്യേക ടോയ് ട്രെയിൻ എത്തുന്നു. തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലെ മേട്ടുപ്പാളയം - ഊട്ടി - കൂനൂർ - ഊട്ടി റൂട്ടിൽ സ്പെഷൽ മൗണ്ടൻ ടോയ് ട്രെയിനിനുള്ള പദ്ധതികൾ സതേൺ
അടുത്തിടെയാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന്റെ പേര് സംസ്ഥാന സർക്കാർ അഹില്യാനഗർ എന്നു മാറ്റിയത്. മാൾവ രാജവംശത്തിലെ രാജ്ഞിയായിരുന്ന അഹില്യബായ് ഹോൾക്കറുടെ സ്മരണാർഥമാണ് പുതിയ പേര്. ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി അനുയോജ്യമായ വിധത്തിൽ പുനർനാമകരണം ചെയ്യുന്നതിലൂടെ ഭാവിതലമുറകൾക്ക് അവരുടെ
ലോകരാജ്യങ്ങള്‍ അവരുടെ രാജ്യത്തേക്കു വരുന്ന സഞ്ചാരികള്‍ പരാവധി കൈവശം വയ്ക്കാവുന്ന പണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനൊപ്പം കള്ളപ്പണ ഇടപാടുകള്‍ തടയാനും തീവ്രവാദം പോലുള്ള ദേശവിരുദ്ധ പ്രവൃത്തികള്‍ക്ക് പണം എത്തുന്നത് തടയുന്നത്
വിനോദസഞ്ചാര മേഖലയിൽ ഒരോ ദിവസവും പുതിയ വികസനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. വയനാട്ടിലെയും വാഗമണ്ണിലെയും ഗ്ലാസ് ബ്രിജുകൾ സഞ്ചാരികൾക്കിടയിൽ വലിയ ആവേശമായിരുന്നു. ഇപ്പോൾ ഇതാ തിരുവനന്തപുരത്തും ഗ്ലാസ് ബ്രിജ് എത്തിയിരിക്കുകയാണ്. ആക്കുളത്തെ ടൂറിസം വില്ലേജിലാണ് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതെന്ന
പ്രകൃതിദത്തവും ചരിത്രപരവുമായ ഒട്ടേറെ ആകര്ഷണങ്ങള് നിറഞ്ഞ യെമന്‍, മിഡിൽ ഈസ്റ്റിന്റെയും ആഫ്രിക്കയുടെയും വ്യാപാര പാതകളുടെ മധ്യത്തിലായതിനാൽ നൂറ്റാണ്ടുകളായി തിരക്കേറിയ ടൂറിസം കേന്ദ്രമാണ്. ഇരുപതാം നൂറ്റാണ്ട് വരെ വിനോദസഞ്ചാരം വളരെയധികം സജീവമായിരുന്നെങ്കിലും 2011 ലെ യെമൻ പ്രതിസന്ധിക്കു ശേഷം ടൂറിസത്തിൽ ഗണ്യമായ കുറവുണ്ടായി.
ശ്രീലങ്കയിലേക്ക് ശ്രീ രാമായണ യാത്ര പാക്കേജുമായി ഐആര്‍സിടിസി. കൊളംബോ, കാന്‍ഡി, നുവാര എലിയ എന്നിങ്ങനെ രാമായണവുമായി ബന്ധമുള്ള പ്രധാന സ്ഥലങ്ങളാണ് പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുക. അഞ്ച് രാത്രിയും ആറ് പകലുമുള്ള യാത്ര ഏപ്രില്‍ 26ന് ആരംഭിച്ച് മേയ് ഒന്നിന് അവസാനിക്കുന്ന
വിനോദവും സാഹസികതയും കൈകോര്‍ക്കുന്ന പുത്തന്‍ അനുഭവം സഞ്ചാരികള്‍ക്കായി ഒരുക്കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. മൂന്ന് ഹോട്ടലുകളും 11 റസ്റ്ററന്റുകളും റോളർകോസ്റ്ററും ഉള്ള ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിങ് തീം പാര്‍ക്ക് സൗദിയില്‍ ഉടന്‍ ആരംഭിക്കും.സൗദി അറേബ്യയുടെ ഏറ്റവും പുതിയ ബോങ്കേഴ്സ് പ്രോജക്റ്റായ തീം
വ്രതശുദ്ധിയുടെ പുണ്യദിവസങ്ങൾ. റമദാൻ നോമ്പിന്റെ പുണ്യത്തിന്റെ ഒരു മാസമാണ് ഇനി വിശ്വാസികൾക്ക്. ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റംസാൻ, റമസാൻ എന്നെല്ലാ അറിയപ്പെടുന്ന റമദാൻ മാസം. ലോകമെങ്ങുമുള്ള മുസ്ലിംകൾ വളരെ ഭക്തിയോടെയും വിശുദ്ധിയോടെയുമാണ് ഈ പുണ്യമാസം ആചരിക്കുന്നത്. പ്രത്യാശയുടെയും
ഈ വര്‍ഷം വിദേശയാത്ര പ്ലാന്‍ ചെയ്യുകയാണോ? എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വര്‍ഷം, ലോകപ്രശസ്തമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രകൃതിസംരക്ഷണവും സുസ്ഥിരതയും മുന്‍നിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനഫീസും നിരക്കു വര്‍ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം ചില
സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ ആകർഷണങ്ങള്‍ക്കു പേരുകേട്ട സംസ്ഥാനമാണ് അസം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടം അത്ര സുരക്ഷിതമായി കണക്കാക്കപ്പെടുന്നില്ല. റോഡുകൾ, ഗതാഗതം, താമസം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ് എന്ന് മാത്രമല്ല, കുറ്റകൃത്യങ്ങളും തീവ്രവാദവും രാഷ്ട്രീയ അശാന്തിയും
സാഹസിക വിനോദസഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസമാക്കി വളർത്തുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വാഗമണ്ണിൽ തുടങ്ങിയ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 17 വരെയാണു ഫെസ്റ്റിവൽ. ഉദ്ഘാടന പരിപാടിയിൽ കലക്ടർ ഷീബാ ജോർജ്, സബ്
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രം. കേരളത്തിൽ നിന്നുള്ള തിരുപ്പതി തീർത്ഥാടകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ്. പ്രധാനമന്ത്രി
മഹാനഗരങ്ങളിൽ മെട്രോ ട്രെയിനുകൾ ജീവിതത്തിന്റെ ഭാഗമാണ്. ലോകമെങ്ങുമുള്ള സഞ്ചാരികൾ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹൽ കാണാനെത്തുന്ന ഇടമാണ് ആഗ്ര. ഇനി ആഗ്രയിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും. കാരണം, മെട്രോ ട്രെയിൻ ആഗ്രയിലേക്ക് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര
ചരിത്രം ഓടി തുടങ്ങിയപ്പോൾ വെള്ളം വഴി മാറി. ഇന്ത്യയിൽ ആദ്യമായി അന്തർജല മെട്രോയുമായി കൊൽക്കത്ത. നഗരഗതാഗത മേഖലയിൽ വലിയ മാറ്റമാണ് അന്തർജല മെട്രോ കൊണ്ടു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിനാണ് അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ഏതായാലും കൊൽക്കത്ത അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം
ലൊസാഞ്ചലസിലെ റെഡ് കാർപറ്റ് വേദിയിൽ 96-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനും മികച്ച നടിയും മികച്ച സംവിധായകനും തുടങ്ങി ലോകം കാത്തിരുന്ന വിജയികൾ ഓസ്കർ വേദിയുടെ റെഡ് കാർപറ്റിൽ തിളങ്ങി നിന്നു. ഓസ്കർ പുരസ്കാരം പോലെ തന്നെ പ്രസിദ്ധമാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും. കഴിഞ്ഞ 22 വർഷമായി ഓസ്കർ
വൈദ്യുതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് പോഡ് ടാക്സികൾ. ഇന്ത്യയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോഡ് ടാക്സികൾ എത്തുകയായി. ഡ്രൈവറില്ലാത്ത ഇത്തരം വാഹനങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്നു. ഏകദേശം അഞ്ച് - ആറ് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഓട്ടോമേറ്റഡ്
ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി അസമിലെത്തിയത്. ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി. ദേശീയോദ്യാന ഡയറക്ടർ സൊണാലി ഘോഷും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും
എറണാകുളം ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനു മുമ്പ് ഈ വന്ദേ ഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സതേണ്‍ റെയില്‍വേ ബോര്‍ഡ് മുമ്പാകെ നേരത്തേ ലഭിച്ചിട്ടുള്ള ഈ
കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024 മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെയാണ് പ്രാബല്യം. ഇപ്പോൾ നിലവിലുള്ള ശീതകാല പട്ടികയിൽ ആകെ 1330 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകളുണ്ട്. രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. #BreakTheBias എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍
കടലിനടിയില്‍ മുങ്ങിപ്പോയെന്ന് കരുതപ്പെടുന്ന പൗരാണിക നഗരമായ ദ്വാരകയിലേക്കൊരു യാത്ര പോയാലോ. ഇതു സാധ്യമാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ സബ്മറീന് ടൂറിസം ദ്വാരകയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത്. ഹൈന്ദവവിശ്വാസങ്ങളും പുരാണങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ദ്വാരകയിലേക്ക് സബ്മറീനില്‍ യാത്രപോവാനുള്ള
മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രീ - വെഡ്ഡിങ് ആഘോഷങ്ങൾക്കാണ് ബിൽ ഗേറ്റ്സ് ഇന്ത്യയിൽ എത്തിയത്. എന്നാൽ, വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനു മുമ്പ് ഒരു വിനോദസഞ്ചാരിയുടെ റോളിൽ ഇന്ത്യയിൽ ചുറ്റിക്കറങ്ങി ലോക കോടീശ്വരൻ. വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി
വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു കിടിലൻ വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി. മാർച്ച് 11 മുതൽ 17 വരെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്പറേഷൻ ലിമിറ്റഡ് (IRCTC) ന്റെ നേതൃത്വത്തിലുള്ള വടക്കു - കിഴക്കൻ യാത്ര. അസം, മേഘാലയ എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് വിമാനയാത്ര
കഥാ പശ്ചാത്തലത്തിലും യാത്രയിലും ഒരുപാട് സാമ്യമുണ്ട് തിരഞ്ഞെടുത്ത വാഹനം ക്വാളിസ്, പോയ ആളുകൾ ഏകദേശം 8-9 പേർ. ഇനി കഥയിലേക്ക്...+2 കഴിഞ്ഞിരിക്കുന്ന 2006 കാലഘട്ടം ഞരമ്പുകളിൽ ചോര തിളച്ചു മറിഞ്ഞു കുരുത്തക്കേടുകൾ എന്തൊക്കെ ഒപ്പിക്കണം എന്നാലോചിച്ച് ഇരിക്കുന്ന സമയം, മുന്നിൽ വരുന്ന എന്തിനെയും നേരിടാനുള്ള
രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് കോട്ടയത്ത് പൊലീസും ജില്ലാ പഞ്ചായത്തും ചേർന്ന് സഹയാത്രിക പദ്ധതി കൊണ്ടു വന്നത്. എന്നാൽ, പദ്ധതി കൊണ്ടുവന്നു രണ്ടു മാസമായെങ്കിലും പരാജയം രുചിച്ചിരിക്കുകയാണ്. പദ്ധതിക്ക് ആവശ്യമായ പ്രചാരണം നൽകാത്തതും ആളുകളിലേക്ക് പദ്ധതിയുടെ പ്രാധാന്യം
ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ ദ്വീപു രാജ്യങ്ങളിൽ ഒന്നാണ് ടുവാലു. എന്നാൽ ഈ കുഞ്ഞൻ ദ്വീപ് ഭൂമിയിൽ നിന്നു തന്നെ അപ്രത്യക്ഷമാകാൻ അധികകാലം വേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന ഒരു ദ്വീപ് കൂടിയാണ് ഇത്. അടുത്ത കാലത്തൊന്നും അങ്ങോട്ട് പോയിട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷപരിപാടികൾ തകർപ്പനായി നടക്കുകയാണ്. ലോകം തന്നെ കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിൽ പങ്കുചേരാൻ ലോകോത്തര വ്യക്തിത്വങ്ങളും എത്തി. ഇവരെല്ലാവരും എത്തിയത് ചെറിയ വിമാനത്താവളമായ ജാംനഗറിലേക്ക് ആണ്. ജാംനഗർ നഗരത്തിൽ നിന്ന് വെറും പത്തു
ഡിജിറ്റൽ നാടോടികൾക്കായി പുതിയ നോമാഡ് വീസ അവതരിപ്പിച്ച് ജപ്പാന്. വിദൂരമായി ജോലിചെയ്യുകയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്യുകയും ചെയ്യുന്ന പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്ത പുതിയ വീസ പ്രോഗ്രാം, പ്രതിവർഷം കുറഞ്ഞത് 10 മില്യൺ യെന്‍ (56 ലക്ഷത്തിലധികം രൂപ) സമ്പാദിക്കുന്ന വ്യക്തികൾക്ക് ആറ്
യുഎസിലെ ന്യൂയോർക്ക് സിറ്റിയില്‍, മൻഹാറ്റന്റെ ഹൃദയഭാഗത്ത്, കാലാതീതമായി നിലകൊള്ളുന്ന ഒരു വാസ്തുവിദ്യാ വിസ്മയമുണ്ട്. ഒരു ഗതാഗത കേന്ദ്രം എന്നതിലുപരി ന്യൂയോർക്ക് നഗരത്തിന്റെ മഹത്വത്തിന്റെയും ചരിത്രത്തിന്റെയും പ്രതിരോധശേഷിയുടെയും ചിഹ്നമായ ഒരു റെയില്‍വേ സ്റ്റേഷന്. മഹാനഗരത്തിന്റെ പടിപടിയായുള്ള
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ ഡിജിറ്റൽ ഉച്ചകോടിയിൽ മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കി എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ജെന്റർ ന്യൂട്രൽ സവിശേഷതകൾ കണക്കിലെടുത്താണ് ഡിജിറ്റൽ റെസ്പോൺസിബിലിറ്റി അവാർഡ് ലഭിച്ചത്. എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക്
Results 1-100 of 1999