വെള്ളിക്കുളങ്ങര ∙ പാലപ്പിള്ളി - ചൊക്കന റോഡിലെ മുപ്ലി ആശുപത്രിക്കാനയ്ക്കു സമീപം റോഡരുകിൽ കാട്ടാനക്കൂട്ടം. റോഡരികിൽ ഒരു മണിക്കൂറിലേറെ നിലയുറപ്പിച്ച ആനകളെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് കാട്ടിലേക്ക് കയറ്റിവിട്ടു. ഒരു

വെള്ളിക്കുളങ്ങര ∙ പാലപ്പിള്ളി - ചൊക്കന റോഡിലെ മുപ്ലി ആശുപത്രിക്കാനയ്ക്കു സമീപം റോഡരുകിൽ കാട്ടാനക്കൂട്ടം. റോഡരികിൽ ഒരു മണിക്കൂറിലേറെ നിലയുറപ്പിച്ച ആനകളെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് കാട്ടിലേക്ക് കയറ്റിവിട്ടു. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിക്കുളങ്ങര ∙ പാലപ്പിള്ളി - ചൊക്കന റോഡിലെ മുപ്ലി ആശുപത്രിക്കാനയ്ക്കു സമീപം റോഡരുകിൽ കാട്ടാനക്കൂട്ടം. റോഡരികിൽ ഒരു മണിക്കൂറിലേറെ നിലയുറപ്പിച്ച ആനകളെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് കാട്ടിലേക്ക് കയറ്റിവിട്ടു. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിക്കുളങ്ങര ∙ പാലപ്പിള്ളി - ചൊക്കന റോഡിലെ മുപ്ലി ആശുപത്രിക്കാനയ്ക്കു സമീപം റോഡരുകിൽ കാട്ടാനക്കൂട്ടം. റോഡരികിൽ ഒരു മണിക്കൂറിലേറെ നിലയുറപ്പിച്ച ആനകളെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് കാട്ടിലേക്ക് കയറ്റിവിട്ടു. ഒരു കുട്ടിയാനയടക്കം അഞ്ച് ആനകളാണുണ്ടായിരുന്നത്. റോഡുവശത്തെ കാടുപിടിച്ച ഭാഗങ്ങളിൽ ആനകൾ മേയുന്നുണ്ടായിരുന്നു. 11 മണിയോടെ ആനകൾ റോഡിൽ ഇറങ്ങിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.