പെരുമ്പിലാവ് ∙ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡുകൾ തകർന്ന് തരിപ്പണമായതോടെ പെരുമ്പിലാവ് അംബേദ്കർ നഗർ റോഡിലൂടെയുള്ള ഗതാഗതം ദുരിതമായി.വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും അടക്കം പെരുമ്പിലാവ് ജംക്‌ഷനിലെ പ്രധാന ഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് ഈ റോഡ്.റോഡിന്റെ നടുഭാഗം

പെരുമ്പിലാവ് ∙ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡുകൾ തകർന്ന് തരിപ്പണമായതോടെ പെരുമ്പിലാവ് അംബേദ്കർ നഗർ റോഡിലൂടെയുള്ള ഗതാഗതം ദുരിതമായി.വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും അടക്കം പെരുമ്പിലാവ് ജംക്‌ഷനിലെ പ്രധാന ഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് ഈ റോഡ്.റോഡിന്റെ നടുഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡുകൾ തകർന്ന് തരിപ്പണമായതോടെ പെരുമ്പിലാവ് അംബേദ്കർ നഗർ റോഡിലൂടെയുള്ള ഗതാഗതം ദുരിതമായി.വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും അടക്കം പെരുമ്പിലാവ് ജംക്‌ഷനിലെ പ്രധാന ഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് ഈ റോഡ്.റോഡിന്റെ നടുഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡുകൾ തകർന്ന് തരിപ്പണമായതോടെ പെരുമ്പിലാവ് അംബേദ്കർ നഗർ റോഡിലൂടെയുള്ള ഗതാഗതം ദുരിതമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും അടക്കം പെരുമ്പിലാവ് ജംക്‌ഷനിലെ പ്രധാന ഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് ഈ റോഡ്. റോഡിന്റെ നടുഭാഗം പിളർന്ന നിലയിലാണ്. മഴ പെയ്താൽ ചെളിയും വെള്ളവും നിറയുന്നതോടെ കാൽനട യാത്രപോലും ദുസ്സഹമാണ്. നാട്ടുകാർ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

English Summary:

The Ambedkar Nagar Road in Perumbilavu, Kerala, is in a dire state, causing significant difficulties for commuters. Dug-up roads, meant for water pipe laying, have been left unrepaired, leading to caving and severe waterlogging. This poses a major inconvenience for residents, especially those relying on the road to access essential services like hospitals and educational institutions. Despite multiple complaints, authorities have yet to address the issue.