മദ്യലഹരിയിൽ ആളുകൾ എന്തുചെയ്യുമെന്ന് പറയാനാകില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ജാർഖണ്ഡിലെ ഗ്രാമത്തിൽ നിന്ന് പുരത്തുവരുന്നത്. ഗർഹ്‌വാ ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ നദിയിൽ മീൻ പിടിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കിട്ടിയത്. ഉടൻ തന്നെ ഇയാൾ പെരുമ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റുകയായിരുന്നു.

മദ്യലഹരിയിൽ ആളുകൾ എന്തുചെയ്യുമെന്ന് പറയാനാകില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ജാർഖണ്ഡിലെ ഗ്രാമത്തിൽ നിന്ന് പുരത്തുവരുന്നത്. ഗർഹ്‌വാ ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ നദിയിൽ മീൻ പിടിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കിട്ടിയത്. ഉടൻ തന്നെ ഇയാൾ പെരുമ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യലഹരിയിൽ ആളുകൾ എന്തുചെയ്യുമെന്ന് പറയാനാകില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ജാർഖണ്ഡിലെ ഗ്രാമത്തിൽ നിന്ന് പുരത്തുവരുന്നത്. ഗർഹ്‌വാ ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ നദിയിൽ മീൻ പിടിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കിട്ടിയത്. ഉടൻ തന്നെ ഇയാൾ പെരുമ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യലഹരിയിൽ ആളുകൾ എന്തുചെയ്യുമെന്ന് പറയാനാകില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ജാർഖണ്ഡിലെ ഗ്രാമത്തിൽ നിന്ന് പുരത്തുവരുന്നത്. ഗർഹ്‌വാ ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ നദിയിൽ മീൻ പിടിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കിട്ടിയത്. ഉടൻ തന്നെ ഇയാൾ പെരുമ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റുകയായിരുന്നു. ഇതോടെ പെരുമ്പാമ്പ് ഇയാളെ വരിഞ്ഞുമുറുക്കാൻ തുടങ്ങി. പരിഹാര പഞ്ചായത്തിലെ കിടാസോടി ഖുർഡ് ഗ്രാമവാസിയായ ബിർജാലാൽ റാം ഭുയിയാൻ ആണ് പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റിയത്.

 

ADVERTISEMENT

പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കിയതോടെ ശ്വാസം കിട്ടാതെ വിഷമിച്ച ബിർജാലാലിനെ മകനും സുഹൃത്തുക്കളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ മകനെത്തി ചുറ്റിവരിഞ്ഞ പാമ്പിനെ കഴുത്തിൽ നിന്ന് നീക്കം ചെയ്തു. തക്കസമയത്ത് ഇവർ രക്ഷിക്കാനെത്തിയതിനാൽ ഇയാൾക്ക് നേരിയ പരിക്കുകളോടെ രക്ഷപ്പെടാൻ സാധിച്ചു. മിഹിർ ഷായാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.

 

ADVERTISEMENT

English Summary: Drunk man wraps python around his neck, son and his friends rescue him

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT