ന്യൂഡൽഹി ∙ സ്പെയിനിലെ എയർബസ് കമ്പനിയിൽ നിന്നു വാങ്ങിയ സി 295 ട്രാൻസ്പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിലാണു വിമാനം ഒൗദ്യോഗികമായി സേനയുടെ ഭാഗമായത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി, കേന്ദ്ര ഗതാഗത സഹമന്ത്രി വി.കെ.സിങ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ന്യൂഡൽഹി ∙ സ്പെയിനിലെ എയർബസ് കമ്പനിയിൽ നിന്നു വാങ്ങിയ സി 295 ട്രാൻസ്പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിലാണു വിമാനം ഒൗദ്യോഗികമായി സേനയുടെ ഭാഗമായത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി, കേന്ദ്ര ഗതാഗത സഹമന്ത്രി വി.കെ.സിങ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്പെയിനിലെ എയർബസ് കമ്പനിയിൽ നിന്നു വാങ്ങിയ സി 295 ട്രാൻസ്പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിലാണു വിമാനം ഒൗദ്യോഗികമായി സേനയുടെ ഭാഗമായത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി, കേന്ദ്ര ഗതാഗത സഹമന്ത്രി വി.കെ.സിങ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്പെയിനിലെ എയർബസ് കമ്പനിയിൽ നിന്നു വാങ്ങിയ സി 295 ട്രാൻസ്പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിലാണു വിമാനം ഒൗദ്യോഗികമായി സേനയുടെ ഭാഗമായത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി, കേന്ദ്ര ഗതാഗത സഹമന്ത്രി വി.കെ.സിങ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള 11–ാം സ്ക്വാഡ്രണായിരിക്കും വിമാനത്തിന്റെ താവളം. ഈ മാസം 13നു സ്പെയിനിലെ സെവിയ്യയിൽ നടന്ന ചടങ്ങിലാണ് വിമാനം സേന ഏറ്റുവാങ്ങിയത്. 

ADVERTISEMENT

21,935 കോടി രൂപയ്ക്ക് 56 വിമാനങ്ങളാണു വ്യോമസേന വാങ്ങുന്നത്. ഇതിൽ 16 എണ്ണം സ്പെയിനിൽ നിന്ന് നേരിട്ടെത്തും. ബാക്കി 40 എണ്ണം എയർബസുമായി ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) വഡോദരയിൽ നിർമിക്കും. സ്വകാര്യ കമ്പനി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ സൈനിക വിമാനമായിരിക്കും ഇത്. 2025 ഓഗസ്റ്റിനകം 16 വിമാനങ്ങളും സ്പെയിനിൽ നിന്നെത്തും. 

English Summary : C295 transport aircraft handed over to the force