ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അന്വേഷണ അനുമതി റദ്ദാക്കിയ കോൺഗ്രസ് സർക്കാർ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി തള്ളി. മുൻ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നത്.

ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അന്വേഷണ അനുമതി റദ്ദാക്കിയ കോൺഗ്രസ് സർക്കാർ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി തള്ളി. മുൻ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അന്വേഷണ അനുമതി റദ്ദാക്കിയ കോൺഗ്രസ് സർക്കാർ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി തള്ളി. മുൻ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അന്വേഷണ അനുമതി റദ്ദാക്കിയ കോൺഗ്രസ് സർക്കാർ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി തള്ളി. മുൻ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നത്.

ഇത് നിലവിലെ സർക്കാർ പിൻവലിച്ചെങ്കിലും കേസ് ലോകായുക്തയ്ക്കു കൈമാറിയത് ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഉത്തരവ്. സിബിഐക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും അഭിപ്രായപ്പെട്ടു. നേരത്തേ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരിക്കെ ബെനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു കേസ്. 

English Summary:

CBI petition against DK Shivakumar rejected