ഗുവാഹത്തി ∙ മുസ്‌ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.

ഗുവാഹത്തി ∙ മുസ്‌ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ മുസ്‌ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ മുസ്‌ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.

ശൈശവ വിവാഹങ്ങളും ഇരുകക്ഷികളുടെയും സമ്മതമില്ലാതെ നടക്കുന്ന വിവാഹങ്ങളും തടയുക എന്നതാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ശൈശവവിവാഹം പൂർണമായി നിരോധിക്കപ്പെടും. ബഹുഭാര്യത്വം പരിശോധിക്കാനും വിവാഹിതരായ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കാനും വിധവകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനും പുതിയ നിയമം വഴിയൊരുക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു.

English Summary:

Registration of Muslim marriages will be made mandatory in Assam