കൊടുങ്ങല്ലൂർ ∙ ഹിപ്നോട്ടിസം പരീക്ഷിച്ച 4 സ്കൂൾ വിദ്യാർഥികൾ ബോധരഹിതരായി. പ്രദേശത്തെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. യൂ ട്യൂബ് വിഡിയോയിൽ നിന്നു മനസ്സിലാക്കിയ പാഠങ്ങൾ പരീക്ഷിച്ച 10–ാം ക്ലാസ് വിദ്യാർഥികളാണു പ്രശ്നത്തിലായത്. ആദ്യം 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി. വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

കൊടുങ്ങല്ലൂർ ∙ ഹിപ്നോട്ടിസം പരീക്ഷിച്ച 4 സ്കൂൾ വിദ്യാർഥികൾ ബോധരഹിതരായി. പ്രദേശത്തെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. യൂ ട്യൂബ് വിഡിയോയിൽ നിന്നു മനസ്സിലാക്കിയ പാഠങ്ങൾ പരീക്ഷിച്ച 10–ാം ക്ലാസ് വിദ്യാർഥികളാണു പ്രശ്നത്തിലായത്. ആദ്യം 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി. വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ഹിപ്നോട്ടിസം പരീക്ഷിച്ച 4 സ്കൂൾ വിദ്യാർഥികൾ ബോധരഹിതരായി. പ്രദേശത്തെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. യൂ ട്യൂബ് വിഡിയോയിൽ നിന്നു മനസ്സിലാക്കിയ പാഠങ്ങൾ പരീക്ഷിച്ച 10–ാം ക്ലാസ് വിദ്യാർഥികളാണു പ്രശ്നത്തിലായത്. ആദ്യം 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി. വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ഹിപ്നോട്ടിസം പരീക്ഷിച്ച 4 സ്കൂൾ വിദ്യാർഥികൾ ബോധരഹിതരായി. പ്രദേശത്തെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. യൂ ട്യൂബ് വിഡിയോയിൽ നിന്നു മനസ്സിലാക്കിയ പാഠങ്ങൾ പരീക്ഷിച്ച 10–ാം ക്ലാസ് വിദ്യാർഥികളാണു പ്രശ്നത്തിലായത്. ആദ്യം 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി. വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. 

ഇവരെ തിരികെ സ്കൂളിൽ എത്തിച്ചപ്പോഴേക്ക് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായി. ഈ കുട്ടി തനിച്ചാണത്രേ ഹിപ്നോട്ടിസം പരീക്ഷിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും വിദഗ്ധ പരിശോധനയ്ക്ക് എ.ആർ.മെഡിക്കൽ സെന്ററിലും എത്തിച്ചു. വൈകിട്ടോടെ കുട്ടികൾ സാധാരണ നിലയിലായി. സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം നാളെ ചേരും. 

ADVERTISEMENT

∙ ‘ഹിപ്നോട്ടിസത്തിൽ വൈദഗ്ധ്യം ഇല്ലാത്തവർ ചെയ്താൽ അബോധാവസ്ഥയിലാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തിരികെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരാൻ സാധിക്കണം. ഇല്ലെങ്കിൽ അപകടം സംഭവിക്കാം. രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം.’ - ഡോ.അബ്ദുൽ മജീദ്, ശിശുരോഗ വിഭാഗം മേധാവി, എ.ആർ. മെഡിക്കൽ സെന്റർ, കൊടുങ്ങല്ലൂർ 

English Summary:

Four school students who tried hypnotism fell unconscious

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT