വർക്കല ∙ കടയ്ക്കാവൂർ സ്വദേശിയായ യുവതിയെ ഉപയോഗിച്ച് അവയവക്കടത്തിന് ശ്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. തന്നെ പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ സുഹൃത്ത് കടയ്ക്കാവൂർ സ്വദേശി അനീഷ് (34) റിമാൻഡിലാണ്.

വർക്കല ∙ കടയ്ക്കാവൂർ സ്വദേശിയായ യുവതിയെ ഉപയോഗിച്ച് അവയവക്കടത്തിന് ശ്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. തന്നെ പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ സുഹൃത്ത് കടയ്ക്കാവൂർ സ്വദേശി അനീഷ് (34) റിമാൻഡിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല ∙ കടയ്ക്കാവൂർ സ്വദേശിയായ യുവതിയെ ഉപയോഗിച്ച് അവയവക്കടത്തിന് ശ്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. തന്നെ പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ സുഹൃത്ത് കടയ്ക്കാവൂർ സ്വദേശി അനീഷ് (34) റിമാൻഡിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല ∙ കടയ്ക്കാവൂർ സ്വദേശിയായ യുവതിയെ ഉപയോഗിച്ച് അവയവക്കടത്തിന് ശ്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. തന്നെ പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ സുഹൃത്ത് കടയ്ക്കാവൂർ സ്വദേശി അനീഷ് (34) റിമാൻഡിലാണ്. 

അനീഷ് മാസങ്ങൾക്ക്  മുൻപ് തന്റെ വൃക്ക തട്ടിയെടുക്കാൻ ശ്രമിച്ചെന്നും യുവതി പരാതി നൽകി. തുടർന്നാണ് മലപ്പുറം വളാഞ്ചേരി കിഴക്കേക്കര സ്വദേശി നജുമുദ്ദീനും കൊട്ടാരം സ്വദേശി ശശിയും പിടിയിലാകുന്നത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ അവയവമാഫിയ സംബന്ധിച്ച നിർണായക രേഖകൾ ലഭിച്ചെന്നാണ് സൂചന. 

English Summary:

Woman's complaint; Organ trafficking mafia trapped

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT