തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സംസ്ഥാന പൊലീസും സിബിഐയും വിചാരണക്കോടതിക്കു നൽകിയ റിപ്പോർട്ടുകളിൽ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരായ പരാമർശമില്ലാത്തതുകൊണ്ടാണ് ഇവരെ മാനേജ്മെന്റ് കൗൺസിൽ തിരിച്ചെടുത്തതെന്നു മന്ത്രി ജെ.ചിഞ്ചുറാണി.

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സംസ്ഥാന പൊലീസും സിബിഐയും വിചാരണക്കോടതിക്കു നൽകിയ റിപ്പോർട്ടുകളിൽ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരായ പരാമർശമില്ലാത്തതുകൊണ്ടാണ് ഇവരെ മാനേജ്മെന്റ് കൗൺസിൽ തിരിച്ചെടുത്തതെന്നു മന്ത്രി ജെ.ചിഞ്ചുറാണി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സംസ്ഥാന പൊലീസും സിബിഐയും വിചാരണക്കോടതിക്കു നൽകിയ റിപ്പോർട്ടുകളിൽ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരായ പരാമർശമില്ലാത്തതുകൊണ്ടാണ് ഇവരെ മാനേജ്മെന്റ് കൗൺസിൽ തിരിച്ചെടുത്തതെന്നു മന്ത്രി ജെ.ചിഞ്ചുറാണി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സംസ്ഥാന പൊലീസും സിബിഐയും വിചാരണക്കോടതിക്കു നൽകിയ റിപ്പോർട്ടുകളിൽ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരായ പരാമർശമില്ലാത്തതുകൊണ്ടാണ് ഇവരെ മാനേജ്മെന്റ് കൗൺസിൽ തിരിച്ചെടുത്തതെന്നു മന്ത്രി ജെ.ചിഞ്ചുറാണി.

ഗവർണർ നിയോഗിച്ച കമ്മിഷൻ അന്വേഷണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. സസ്പെൻഷനിലായി ആറു മാസം കഴിഞ്ഞതിനാലും അന്വേഷണം പൂർത്തിയായതിനാലുമാണ് അച്ചടക്ക നടപടി പിൻവലിച്ചു മറ്റൊരു കോളജിൽ നിയമിച്ചത്. ഗവർണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഈ തീരുമാനം നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവച്ചെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

English Summary:

No mention of dean, warden in Siddharth death reports- Minister J Chinchu Rani

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT