തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്ന സമയത്തു പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നു നേരത്തേ വാർത്താ സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയാതെ ഒഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റേതായിരുന്നു ചോദ്യം.

തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്ന സമയത്തു പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നു നേരത്തേ വാർത്താ സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയാതെ ഒഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റേതായിരുന്നു ചോദ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്ന സമയത്തു പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നു നേരത്തേ വാർത്താ സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയാതെ ഒഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റേതായിരുന്നു ചോദ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്ന സമയത്തു പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നു നേരത്തേ വാർത്താ സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയാതെ ഒഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റേതായിരുന്നു ചോദ്യം. 

അഭിമുഖം നടന്ന സ്ഥലത്ത് പിആർ ഏജൻസി പ്രതിനിധി സന്നിഹിതനായിരുന്നോ എന്നും മുഖ്യമന്ത്രിയെയും പത്രപ്രതിനിധിയെയും കൂടാതെ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. അഭിമുഖം നടത്തുന്നതിന് ഒരു പിആർ ഏജൻസിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ ചോദ്യം ബാധകമല്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. 

English Summary:

Chief Minister did not answered question about PR interview in assembly

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT