പാലക്കാട്∙ തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹരിതയുടെ മുത്തശ്ശൻ കുമരേശൻ പിള്ള പറഞ്ഞു. ജാതിയായിരുന്നില്ല... | Haritha's grandfather | Aneesh Murder Case | Manorama News

പാലക്കാട്∙ തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹരിതയുടെ മുത്തശ്ശൻ കുമരേശൻ പിള്ള പറഞ്ഞു. ജാതിയായിരുന്നില്ല... | Haritha's grandfather | Aneesh Murder Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹരിതയുടെ മുത്തശ്ശൻ കുമരേശൻ പിള്ള പറഞ്ഞു. ജാതിയായിരുന്നില്ല... | Haritha's grandfather | Aneesh Murder Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹരിതയുടെ മുത്തശ്ശൻ കുമരേശൻ പിള്ള പറഞ്ഞു. ജാതിയായിരുന്നില്ല പ്രശ്നം. സാമ്പത്തിക അന്തരമായിരുന്നു വിയോജിപ്പിനു കാരണമെന്നാണ് കുമരേശൻ പിള്ളയുടെ വിശദീകരണം. കൊലപാതകത്തിൽ ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയ്ക്ക് പങ്കുണ്ടെന്നാണ് അനീഷിന്റെ കുടുംബത്തിന്റ ആരോപണം.

കുമരേശൻ പിള്ള

അനീഷിനെ കൊലപ്പെടുത്തിയ അച്ഛൻ പ്രഭുകുമാറിനും അമ്മാവൻ സുരേഷിനും പരമാവധി ശിക്ഷ കിട്ടണമെന്നാണ് ഹരിതയും പറയുന്നത്. പഠിക്കണമെന്നും ജോലി ചെയ്യണമെന്നും പറഞ്ഞ ഹരിത അനീഷിന്റെ വീട്ടിൽ തന്നെ താമസിക്കുമെന്നും അറിയിച്ചു. ഹരിതയെ മകളെ പോലെ നോക്കുമെന്നും തുടർപഠനത്തിന് സർക്കാർ സഹായിക്കണമെന്നും അനീഷിന്റെ അച്ഛൻ അറുമുഖൻ അപേക്ഷിച്ചു.

ADVERTISEMENT

English Summary : Have no role in Aneesh's murder: Hariths's grandfather

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT