കൊച്ചി∙ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിയെ സ്ഥലം മാറ്റി. റീജനൽ ഓഫിസിലെ സീനിയർ എൻജിനീയർ എം.എം.ഷിജുവിനെ പകരം നിയമിച്ചു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്

കൊച്ചി∙ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിയെ സ്ഥലം മാറ്റി. റീജനൽ ഓഫിസിലെ സീനിയർ എൻജിനീയർ എം.എം.ഷിജുവിനെ പകരം നിയമിച്ചു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിയെ സ്ഥലം മാറ്റി. റീജനൽ ഓഫിസിലെ സീനിയർ എൻജിനീയർ എം.എം.ഷിജുവിനെ പകരം നിയമിച്ചു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിയെ സ്ഥലം മാറ്റി. റീജനൽ ഓഫിസിലെ സീനിയർ എൻജിനീയർ എം.എം.ഷിജുവിനെ പകരം നിയമിച്ചു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് എൻജിനീയറെ മാറ്റിയത്. നഷ്ടപരിഹാരം നൽകാമെന്നും കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു.

English Summary:

Mass fish death in Periyar