ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു. ജിതിയ വ്രത പൂജകളുടെ മുന്നോടിയായുള്ള സ്നാന ചടങ്ങുകൾക്കിടെയാണ് അപകടങ്ങൾ. വ്യാപക മഴയിൽ നദികളും കുളങ്ങളും കരകവിഞ്ഞിട്ടും നദീതീരങ്ങളിലും കുളങ്ങളിലും സ്നാനത്തിനു വൻ തിരക്കായിരുന്നു.

ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു. ജിതിയ വ്രത പൂജകളുടെ മുന്നോടിയായുള്ള സ്നാന ചടങ്ങുകൾക്കിടെയാണ് അപകടങ്ങൾ. വ്യാപക മഴയിൽ നദികളും കുളങ്ങളും കരകവിഞ്ഞിട്ടും നദീതീരങ്ങളിലും കുളങ്ങളിലും സ്നാനത്തിനു വൻ തിരക്കായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു. ജിതിയ വ്രത പൂജകളുടെ മുന്നോടിയായുള്ള സ്നാന ചടങ്ങുകൾക്കിടെയാണ് അപകടങ്ങൾ. വ്യാപക മഴയിൽ നദികളും കുളങ്ങളും കരകവിഞ്ഞിട്ടും നദീതീരങ്ങളിലും കുളങ്ങളിലും സ്നാനത്തിനു വൻ തിരക്കായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു. ജിതിയ വ്രത പൂജകളുടെ മുന്നോടിയായുള്ള സ്നാന ചടങ്ങുകൾക്കിടെയാണ് അപകടങ്ങൾ. വ്യാപക മഴയിൽ നദികളും കുളങ്ങളും കരകവിഞ്ഞിട്ടും നദീതീരങ്ങളിലും കുളങ്ങളിലും സ്നാനത്തിനു വൻ തിരക്കായിരുന്നു. 

മുംഗേറിൽ ഏഴ്, പൂർവി ചമ്പാരനിൽ ആറ്, ഭാഗൽപുരിൽ അഞ്ച്, ബിഹാർ ഷെരീഫിൽ മൂന്ന്, വൈശാലി, മധേപുര, പശ്ചിമ ചമ്പാരൻ എന്നിവിടങ്ങളിൽ രണ്ടു വീതം, ലഖിസരായിയിലും കതിഹാറിലും ഒന്നു വീതം എന്നിങ്ങനെയാണു മരണസംഖ്യ.

English Summary:

People drowned in Bihar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT