ടേക്ക് ഓഫിനു മുൻപ് വിമാനവാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്കുചാടി
ടൊറന്റോ ∙ കാനഡയിൽ നിന്നു ദുബായിക്കു പറക്കാൻ തുടങ്ങുന്നതിനിടെ യാത്രക്കാരൻ വിമാനത്തിന്റെ കാബിൻ വാതിൽ തുറന്നു പുറത്തേക്കുചാടി. തിങ്കളാഴ്ച ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിലാണു സംഭവം. 20 അടി താഴ്ചയിൽ റൺവേയിലേക്കു വീണ യാത്രക്കാരനു പരുക്കേറ്റു. വിമാനത്തിൽ കയറിയ വ്യക്തി സീറ്റിൽ ഇരിക്കുന്നതിനുപകരം കാബിൻ വാതിൽ തുറന്നു പുറത്തേക്കു ചാടിയെന്നാണു റിപ്പോർട്ട്. സംഭവം മൂലം വിമാനം 6 മണിക്കൂർ വൈകി. കഴിഞ്ഞയാഴ്ച എയർ കാനഡ വിമാനത്തിൽ പതിനാറുകാരൻ ബന്ധുവിനെ ആക്രമിച്ചതിനാൽ യാത്ര 3 മണിക്കൂർ വൈകിയിരുന്നു.
ടൊറന്റോ ∙ കാനഡയിൽ നിന്നു ദുബായിക്കു പറക്കാൻ തുടങ്ങുന്നതിനിടെ യാത്രക്കാരൻ വിമാനത്തിന്റെ കാബിൻ വാതിൽ തുറന്നു പുറത്തേക്കുചാടി. തിങ്കളാഴ്ച ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിലാണു സംഭവം. 20 അടി താഴ്ചയിൽ റൺവേയിലേക്കു വീണ യാത്രക്കാരനു പരുക്കേറ്റു. വിമാനത്തിൽ കയറിയ വ്യക്തി സീറ്റിൽ ഇരിക്കുന്നതിനുപകരം കാബിൻ വാതിൽ തുറന്നു പുറത്തേക്കു ചാടിയെന്നാണു റിപ്പോർട്ട്. സംഭവം മൂലം വിമാനം 6 മണിക്കൂർ വൈകി. കഴിഞ്ഞയാഴ്ച എയർ കാനഡ വിമാനത്തിൽ പതിനാറുകാരൻ ബന്ധുവിനെ ആക്രമിച്ചതിനാൽ യാത്ര 3 മണിക്കൂർ വൈകിയിരുന്നു.
ടൊറന്റോ ∙ കാനഡയിൽ നിന്നു ദുബായിക്കു പറക്കാൻ തുടങ്ങുന്നതിനിടെ യാത്രക്കാരൻ വിമാനത്തിന്റെ കാബിൻ വാതിൽ തുറന്നു പുറത്തേക്കുചാടി. തിങ്കളാഴ്ച ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിലാണു സംഭവം. 20 അടി താഴ്ചയിൽ റൺവേയിലേക്കു വീണ യാത്രക്കാരനു പരുക്കേറ്റു. വിമാനത്തിൽ കയറിയ വ്യക്തി സീറ്റിൽ ഇരിക്കുന്നതിനുപകരം കാബിൻ വാതിൽ തുറന്നു പുറത്തേക്കു ചാടിയെന്നാണു റിപ്പോർട്ട്. സംഭവം മൂലം വിമാനം 6 മണിക്കൂർ വൈകി. കഴിഞ്ഞയാഴ്ച എയർ കാനഡ വിമാനത്തിൽ പതിനാറുകാരൻ ബന്ധുവിനെ ആക്രമിച്ചതിനാൽ യാത്ര 3 മണിക്കൂർ വൈകിയിരുന്നു.
ടൊറന്റോ ∙ കാനഡയിൽ നിന്നു ദുബായിക്കു പറക്കാൻ തുടങ്ങുന്നതിനിടെ യാത്രക്കാരൻ വിമാനത്തിന്റെ കാബിൻ വാതിൽ തുറന്നു പുറത്തേക്കുചാടി. തിങ്കളാഴ്ച ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിലാണു സംഭവം. 20 അടി താഴ്ചയിൽ റൺവേയിലേക്കു വീണ യാത്രക്കാരനു പരുക്കേറ്റു.
വിമാനത്തിൽ കയറിയ വ്യക്തി സീറ്റിൽ ഇരിക്കുന്നതിനുപകരം കാബിൻ വാതിൽ തുറന്നു പുറത്തേക്കു ചാടിയെന്നാണു റിപ്പോർട്ട്. സംഭവം മൂലം വിമാനം 6 മണിക്കൂർ വൈകി. കഴിഞ്ഞയാഴ്ച എയർ കാനഡ വിമാനത്തിൽ പതിനാറുകാരൻ ബന്ധുവിനെ ആക്രമിച്ചതിനാൽ യാത്ര 3 മണിക്കൂർ വൈകിയിരുന്നു.