ടോക്കിയോ ∙ ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാ ഭീഷണിയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ആശങ്ക പ്രകടിപ്പിച്ചു. ടോക്കിയോവിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ചൈനയെ പേരെടുത്തു സൂചിപ്പിക്കാതെ ഈ മേഖലയിൽ നടക്കുന്ന അപകടകരമായ കുതന്ത്രങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ദക്ഷിണ ചൈനാക്കടലിൽ പരമാധികാരമുണ്ടെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ടോക്കിയോ ∙ ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാ ഭീഷണിയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ആശങ്ക പ്രകടിപ്പിച്ചു. ടോക്കിയോവിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ചൈനയെ പേരെടുത്തു സൂചിപ്പിക്കാതെ ഈ മേഖലയിൽ നടക്കുന്ന അപകടകരമായ കുതന്ത്രങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ദക്ഷിണ ചൈനാക്കടലിൽ പരമാധികാരമുണ്ടെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാ ഭീഷണിയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ആശങ്ക പ്രകടിപ്പിച്ചു. ടോക്കിയോവിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ചൈനയെ പേരെടുത്തു സൂചിപ്പിക്കാതെ ഈ മേഖലയിൽ നടക്കുന്ന അപകടകരമായ കുതന്ത്രങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ദക്ഷിണ ചൈനാക്കടലിൽ പരമാധികാരമുണ്ടെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാ ഭീഷണിയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ആശങ്ക പ്രകടിപ്പിച്ചു. ടോക്കിയോവിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ചൈനയെ പേരെടുത്തു സൂചിപ്പിക്കാതെ ഈ മേഖലയിൽ നടക്കുന്ന അപകടകരമായ കുതന്ത്രങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ദക്ഷിണ ചൈനാക്കടലിൽ പരമാധികാരമുണ്ടെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 

യുഎസ്, ജപ്പാൻ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ചൈനയെ ഈ മേഖലയിലെ ‘ഏറ്റവും വലിയ വെല്ലുവിളി’യെന്ന് വിശേഷിപ്പിച്ചു. ഫിലിപ്പീൻസും ചൈനയും തമ്മിൽ കടലിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ആശങ്ക രേഖപ്പെടുത്തി. 

ADVERTISEMENT

അതേസമയം, ക്വാഡ് രാഷ്ട്രങ്ങൾ കൃത്രിമമായി സംഘർഷമുണ്ടാക്കുകയും അതു മൂർഛിപ്പിക്കുകയും ചെയ്യുന്നതായി ചൈന ആരോപിച്ചു. ഏഷ്യ പസിഫിക് മേഖലയിലെ രാജ്യങ്ങളുടെ പുരോഗതി തടസ്സപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചു. 

English Summary:

China opposes Quad's concern about South China sea safety