അമ്മയ്ക്ക് കാൻസർ ആയിരുന്നു. രണ്ടര വർഷത്തോളം ചികിത്സിച്ചു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും സാധിച്ചില്ലെന്നും പ്രതീക്ഷ മുൻപ് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു....

അമ്മയ്ക്ക് കാൻസർ ആയിരുന്നു. രണ്ടര വർഷത്തോളം ചികിത്സിച്ചു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും സാധിച്ചില്ലെന്നും പ്രതീക്ഷ മുൻപ് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയ്ക്ക് കാൻസർ ആയിരുന്നു. രണ്ടര വർഷത്തോളം ചികിത്സിച്ചു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും സാധിച്ചില്ലെന്നും പ്രതീക്ഷ മുൻപ് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയുടെ ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി നടി പ്രതീക്ഷ.ജി.പ്രദീപ്. അമ്മയുടെ വേർപാട് വലിയ നഷ്ടമാണ് ജീവിതത്തിലുണ്ടാക്കിയതെന്നും ആ സ്ഥാനം ആർക്കും പകരം വയ്ക്കാനാവില്ലെന്നും പ്രതീക്ഷ കുറിച്ചു. 

‘‘അമ്മ വിട പറഞ്ഞിട്ട് ഒരു വർഷമായി. അതൊരു വലിയ നഷ്ടമാണ്. ആർക്കും അമ്മയ്ക്കു പകരമാവാനാകില്ല. അമ്മയുടെ ജീവിച്ചത് ഞങ്ങൾക്കു വേണ്ടിയായിരുന്നു. ഒരോ ദിവസവും കൂടുതൽ മെച്ചപ്പെടാൻ അമ്മ എന്ന പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ജീവിതം അമ്മയുടെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാക്കുന്ന രീതിയിൽ മുന്നോട്ടു നയിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വർഗത്തിലിരുന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം’’– അമ്മ ഗിരിജയ്ക്കും സഹോദരൻ പ്രണവിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രതീക്ഷ കുറിച്ചു.

ADVERTISEMENT

അമ്മയ്ക്ക് കാൻസർ ആയിരുന്നു. രണ്ടര വർഷത്തോളം ചികിത്സിച്ചു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും സാധിച്ചില്ലെന്നും പ്രതീക്ഷ മുൻപ് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.  

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT