കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിദേശികളില്‍ നിന്ന് 23 മില്യൻ ദിനാറാണ് വൈദ്യുതി-ജലം-പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന് കളക്ഷനായി ലഭിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിദേശികളില്‍ നിന്ന് 23 മില്യൻ ദിനാറാണ് വൈദ്യുതി-ജലം-പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന് കളക്ഷനായി ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിദേശികളില്‍ നിന്ന് 23 മില്യൻ ദിനാറാണ് വൈദ്യുതി-ജലം-പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന് കളക്ഷനായി ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിദേശികളില്‍ നിന്ന് 23 മില്യൻ ദിനാറാണ് വൈദ്യുതി-ജലം-പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന് കളക്ഷനായി ലഭിച്ചത്. 2023 സെപ്റ്റംബർ 1 മുതല്‍ ഈ മാസം ആദ്യം വരെയുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

വൈദ്യുതി മന്ത്രാലയത്തെ ആഭ്യന്തര-നീതിന്യായ മന്ത്രാലയങ്ങളുമായി ബന്ധിപ്പിച്ച പുതിയ നടപടിക്രമങ്ങളാണ് കളക്ഷനിലെ വര്‍ധനവിന് പ്രാഥമിക കാരണം. പ്രസ്തുത നടപടിപ്രകാരം വിദേശികളെ അവരുടെ കുടിശിക അടയ്ക്കാതെ, രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അതോടെപ്പം, സര്‍ക്കാര്‍ ഇടപാടുകള്‍ നടത്താനും കഴിഞ്ഞിരുന്നില്ല. 

ADVERTISEMENT

വൈദ്യുതി മന്ത്രാലയവും ആഭ്യന്തര-നീതിന്യായ മന്ത്രാലയവും തമ്മിലുള്ള സഹകരണം മൂലമാണ് കിട്ടാകടങ്ങള്‍ അടക്കമുള്ളവ വിജയകരമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ കിട്ടാകടങ്ങള്‍ ശേഖരിക്കുന്നതിന് റെഗുലേറ്ററി അധികാരികളാണ് ആഭ്യന്തര-നീതിന്യായ മന്ത്രാലയങ്ങളുമായി ചേര്‍ന്നുള്ള പദ്ധതി തുടങ്ങിയത്.

English Summary:

Ministry of Electricity collected 23 million dinars from Expats last year