പൊന്നോണം.. – നൈന മണ്ണഞ്ചേരി എഴുതിയ കവിത
പുതിയ നൂറ്റാണ്ടിന്റെ പൊൻ പ്രഭ ചൊരിഞ്ഞെത്തീ പൊന്നിൻ ചിങ്ങം ഇന്നെൻ മനസ്സിലും നാട്ടിലും .. മഴ പെയ്ത് തോർന്ന പാടങ്ങളിൽ മലവെള്ളം പാഞ്ഞ് വന്ന താഴ്‌വാരങ്ങളിൽ ഇനിയും തീരാത്ത ദു:ഖത്തിൻ തേങ്ങലുകൾ.. ഒരു സാന്ത്വനം കൊണ്ട് തലോടുന്ന പൊൻ ചിങ്ങം.. പാറകൾക്കിടയിൽ അമർന്നൊരാ വീടുകൾ, ദീനമായ് എവിടെയും ഉയർന്ന നിലവിളികൾ..
പുതിയ നൂറ്റാണ്ടിന്റെ പൊൻ പ്രഭ ചൊരിഞ്ഞെത്തീ പൊന്നിൻ ചിങ്ങം ഇന്നെൻ മനസ്സിലും നാട്ടിലും .. മഴ പെയ്ത് തോർന്ന പാടങ്ങളിൽ മലവെള്ളം പാഞ്ഞ് വന്ന താഴ്‌വാരങ്ങളിൽ ഇനിയും തീരാത്ത ദു:ഖത്തിൻ തേങ്ങലുകൾ.. ഒരു സാന്ത്വനം കൊണ്ട് തലോടുന്ന പൊൻ ചിങ്ങം.. പാറകൾക്കിടയിൽ അമർന്നൊരാ വീടുകൾ, ദീനമായ് എവിടെയും ഉയർന്ന നിലവിളികൾ..
പുതിയ നൂറ്റാണ്ടിന്റെ പൊൻ പ്രഭ ചൊരിഞ്ഞെത്തീ പൊന്നിൻ ചിങ്ങം ഇന്നെൻ മനസ്സിലും നാട്ടിലും .. മഴ പെയ്ത് തോർന്ന പാടങ്ങളിൽ മലവെള്ളം പാഞ്ഞ് വന്ന താഴ്‌വാരങ്ങളിൽ ഇനിയും തീരാത്ത ദു:ഖത്തിൻ തേങ്ങലുകൾ.. ഒരു സാന്ത്വനം കൊണ്ട് തലോടുന്ന പൊൻ ചിങ്ങം.. പാറകൾക്കിടയിൽ അമർന്നൊരാ വീടുകൾ, ദീനമായ് എവിടെയും ഉയർന്ന നിലവിളികൾ..
പുതിയ നൂറ്റാണ്ടിന്റെ പൊൻ പ്രഭ ചൊരിഞ്ഞെത്തീ
പൊന്നിൻ ചിങ്ങം ഇന്നെൻ മനസ്സിലും നാട്ടിലും ..
മഴ പെയ്ത് തോർന്ന പാടങ്ങളിൽ
മലവെള്ളം പാഞ്ഞ് വന്ന താഴ്‌വാരങ്ങളിൽ
ഇനിയും തീരാത്ത ദു:ഖത്തിൻ തേങ്ങലുകൾ..
ഒരു സാന്ത്വനം കൊണ്ട് തലോടുന്ന പൊൻ ചിങ്ങം..
പാറകൾക്കിടയിൽ അമർന്നൊരാ വീടുകൾ,
ദീനമായ് എവിടെയും ഉയർന്ന നിലവിളികൾ..
ആശ്വാസ വചനങ്ങൾ ചൊല്ലി പതിയെ
തലോടലായെത്തുന്നു ചിങ്ങമാസപ്പുലരി..
നനയുന്ന കണ്ണുനീരോർമ്മകളിലും പതിയെ
കൺ തുറന്നൊന്ന് ഞാൻ നോക്കവെ, കാണുന്നു
ആശ്വാസം പകരുന്ന തെളിനീർ ചിരിയുമായ്
മുന്നിൽ കുളിർ കാറ്റായ്, നിൽക്കുന്നു പൊൻ ചിങ്ങം..