സൂരജ് രേവണ്ണ സിഐഡി കസ്റ്റഡിയിൽ; പ്രജ്വൽ വീണ്ടും ജയിലിൽ
ബെംഗളൂരു∙പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) എംഎൽസി സൂരജ് രേവണ്ണയെ ജൂലൈ 1 വരെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജോലിക്കു സഹായം തേടി സമീപിച്ച 27 വയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽ നിന്നാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയും സൂരജിന്റെ പിഎയുമായ ശിവകുമാർ ഒളിവിലാണ്.
ബെംഗളൂരു∙പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) എംഎൽസി സൂരജ് രേവണ്ണയെ ജൂലൈ 1 വരെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജോലിക്കു സഹായം തേടി സമീപിച്ച 27 വയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽ നിന്നാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയും സൂരജിന്റെ പിഎയുമായ ശിവകുമാർ ഒളിവിലാണ്.
ബെംഗളൂരു∙പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) എംഎൽസി സൂരജ് രേവണ്ണയെ ജൂലൈ 1 വരെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജോലിക്കു സഹായം തേടി സമീപിച്ച 27 വയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽ നിന്നാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയും സൂരജിന്റെ പിഎയുമായ ശിവകുമാർ ഒളിവിലാണ്.
ബെംഗളൂരു∙പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) എംഎൽസി സൂരജ് രേവണ്ണയെ ജൂലൈ 1 വരെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജോലിക്കു സഹായം തേടി സമീപിച്ച 27 വയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽ നിന്നാണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയും സൂരജിന്റെ പിഎയുമായ ശിവകുമാർ ഒളിവിലാണ്. കുറ്റം മറച്ചുവയ്ക്കാൻ ശിവകുമാർ 2 കോടി രൂപ വാഗ്ദാനം ചെയ്തതായി യുവാവ് പരാതിപ്പെട്ടിരുന്നു. ഇതിനിടെ, ജൂലൈ 8 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത സൂരജിന്റെ സഹോദരൻ പ്രജ്വൽ രേവണ്ണയെ പാരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണിത്.