‘സജി ആളു ശുദ്ധൻ, പക്ഷേ പറഞ്ഞത് സത്യമല്ല’
തിരുവനന്തപുരം ∙ എസ്എസ്എൽസി ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും പോലും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസം. ഭരണഘടനയ്ക്കെതിരെ മുൻപു നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് സജി ചെറിയാനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് ശിവൻകുട്ടി ഓർമിപ്പിച്ചു. ‘‘സജി ചെറിയാൻ തെറ്റുപറ്റിയാലും തിരുത്തുന്ന ആളാണല്ലോ. മുൻപും അങ്ങനെയാണല്ലോ ? അതിന്റെ പേരിൽ ഒരുപാടു ത്യാഗം അനുഭവിച്ച ആളുമാണ്. അതിന്റെയൊരു സൗജന്യം കൊടുക്കാം. ശുദ്ധമനസ്സായതിനാൽ ആവേശംകൊണ്ട് പറഞ്ഞു പോകുന്നതാ. പറഞ്ഞത് സത്യമൊന്നുമല്ല’’– ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ∙ എസ്എസ്എൽസി ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും പോലും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസം. ഭരണഘടനയ്ക്കെതിരെ മുൻപു നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് സജി ചെറിയാനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് ശിവൻകുട്ടി ഓർമിപ്പിച്ചു. ‘‘സജി ചെറിയാൻ തെറ്റുപറ്റിയാലും തിരുത്തുന്ന ആളാണല്ലോ. മുൻപും അങ്ങനെയാണല്ലോ ? അതിന്റെ പേരിൽ ഒരുപാടു ത്യാഗം അനുഭവിച്ച ആളുമാണ്. അതിന്റെയൊരു സൗജന്യം കൊടുക്കാം. ശുദ്ധമനസ്സായതിനാൽ ആവേശംകൊണ്ട് പറഞ്ഞു പോകുന്നതാ. പറഞ്ഞത് സത്യമൊന്നുമല്ല’’– ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ∙ എസ്എസ്എൽസി ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും പോലും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസം. ഭരണഘടനയ്ക്കെതിരെ മുൻപു നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് സജി ചെറിയാനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് ശിവൻകുട്ടി ഓർമിപ്പിച്ചു. ‘‘സജി ചെറിയാൻ തെറ്റുപറ്റിയാലും തിരുത്തുന്ന ആളാണല്ലോ. മുൻപും അങ്ങനെയാണല്ലോ ? അതിന്റെ പേരിൽ ഒരുപാടു ത്യാഗം അനുഭവിച്ച ആളുമാണ്. അതിന്റെയൊരു സൗജന്യം കൊടുക്കാം. ശുദ്ധമനസ്സായതിനാൽ ആവേശംകൊണ്ട് പറഞ്ഞു പോകുന്നതാ. പറഞ്ഞത് സത്യമൊന്നുമല്ല’’– ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ∙ എസ്എസ്എൽസി ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും പോലും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസം. ഭരണഘടനയ്ക്കെതിരെ മുൻപു നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് സജി ചെറിയാനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് ശിവൻകുട്ടി ഓർമിപ്പിച്ചു. ‘‘സജി ചെറിയാൻ തെറ്റുപറ്റിയാലും തിരുത്തുന്ന ആളാണല്ലോ. മുൻപും അങ്ങനെയാണല്ലോ ? അതിന്റെ പേരിൽ ഒരുപാടു ത്യാഗം അനുഭവിച്ച ആളുമാണ്. അതിന്റെയൊരു സൗജന്യം കൊടുക്കാം. ശുദ്ധമനസ്സായതിനാൽ ആവേശംകൊണ്ട് പറഞ്ഞു പോകുന്നതാ. പറഞ്ഞത് സത്യമൊന്നുമല്ല’’– ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
പ്രസ്താവന സജി ചെറിയാൻ തിരുത്തിയില്ലല്ലോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പനിയായി കിടപ്പാണെന്നായിരുന്നു മറുപടി. ‘‘രണ്ടു മൂന്നു ദിവസമായി അദ്ദേഹം അസംബ്ലിയിൽ വരുന്നില്ല. കാബിനറ്റിലും ഇല്ലായിരുന്നു. എന്നെപ്പേടിച്ച് വരാത്തതാണെന്നാണ് എല്ലാവരും പറയുന്നത്’’– ശിവൻകുട്ടി തമാശ തുടർന്നു.