ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് വടകര വേദിയാകുന്നത്. കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർഥി കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരനെതിരെ സിപിഎം അവിടെ രംഗത്തിറക്കിയിരിക്കുന്നത് മുൻമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജയെ. സിറ്റിങ് സീറ്റ് നിലനിർത്തുമെന്ന ആത്മവിശ്വാസത്തോടെ മുരളി കളത്തിലിറങ്ങിക്കഴിഞ്ഞു. സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് മുരളിക്ക് ഒരു തടസ്സമല്ല. സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്ന നേതാക്കളിൽ ഒരാളായ കെ.മുരളീധരൻ വടകരയിലെയും കേരളത്തിലെയും യുഡിഎഫ് സാധ്യതകൾ വിശകലനം ചെയ്യുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ മുരളീധരൻ സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com