Download Manorama Online App
തട്ടിപ്പുകാർ ഇപ്പോൾ പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ 'വാടകക്ക്' എടുക്കാറുണ്ട്. അതായത് ഒരാൾക്ക് 10000 രൂപയോ 20000 രൂപയോ വാഗ്ദാനം ചെയ്തായിരിക്കും അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാട് നടത്താൻ അനുവാദം വാങ്ങുന്നത്. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ
ചുമ്മാ ഭംഗിക്കുമാത്രം ഉപയോഗിച്ചിരുന്ന കീചെയിൻ ഇനിമുതൽ ഡെബിറ്റ് കാർഡായും ഉപയോഗിക്കാം. ഫെഡറൽ ബാങ്കാണ് ഇങ്ങനൊരു കീചെയിൻ അവതരിപ്പിച്ചിരിക്കുന്നത്. സമ്പർക്കരഹിത സാമ്പത്തിക ഇടപാടുകൾ നടത്താനാകുന്ന, "ഫ്ലാഷ്പേ" എന്ന പേരിലുള്ള സ്മാർട്ട് കീചെയിൻ ആണ് ഇടപാടുകാർക്കായി ഫെഡറൽ ബാങ്കിൽ നിന്നു
വായ്പ എടുക്കുമ്പോൾ ഉപഭോക്താവിന് പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ബാങ്ക് നൽകുന്ന രേഖകൾ വായിച്ചാൽ പല കാര്യങ്ങളും മനസിലാകാറില്ല. ഇനി മുതൽ ഉപഭോക്താവിന് മനസിലാകുന്ന രീതിയിൽ തന്നെ കാര്യങ്ങൾ ലളിതമായി വായ്പ രേഖയിൽ വിശദീകരിച്ച് കൊടുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. വായ്പാ രേഖകൾ വായിച്ചാൽ
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളും സ്ഥാപനങ്ങളും വ്യക്തികളും ആണ് ഇപ്പോൾ ഈ സംവിധാനത്തിൽ ഉള്ളത്. CBDC റീറ്റെയ്ൽ (CBDC-R) കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ബാങ്കുകൾ അല്ലാത്ത പേയ്മെന്റ് സംവിധാനങ്ങള്‍ക്കും CBDC wallet ഓഫർ ചെയ്യുവാൻ
ഇതു വരെ ക്യാഷ് ഡിപോസിറ്റ് മെഷീനി(CDM)ൽ പണം അടയ്ക്കാൻ പോകുമ്പോൾ ഡെബിറ്റ് കാർഡ് കൈയ്യിലെടുത്തില്ലെങ്കിൽ പെട്ടുപോകുമായിരുന്നു. എന്നാലിനി ഇതിനായി ഡെബിറ്റ് കാർഡ് വേണ്ട. UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ
തുടർച്ചയായി ഏഴാം തവണയും റിപോ നിരക്കിൽ മാറ്റം വരുത്താതെയാണ് മോണിറ്ററി പോളിസി കമ്മിറ്റി പിരിയുന്നത്. 2023 ഫെബ്രുവരി വരെ തുടർച്ചയായി 250 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്. ഇപ്പോഴും റിസർവ് ബാങ്ക് ലക്ഷ്യമിട്ട നാല് ശതമാനം വിലക്കയറ്റം എന്ന
പുതിയതും പഴയതുമായ കാറുകളും ഇരുചക്ര വാഹനങ്ങളും വാങ്ങാന്‍ സീറോ പ്രോസസ്സിങ് ഫീസുമായി യൂണിയന് ബാങ്കിന്റെ യൂണിയന് മൈല്‍സ് വാഹന വായ്പകള്‍ പ്രയോജനപ്പെടുത്താം. ആവശ്യമായ രേഖകളെല്ലാം നല്കി കഴിഞ്ഞാല്‍ വെറും രണ്ടു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വായ്പ ലഭിക്കുമെന്നതടക്കം നിരവധി സവിശേഷതകളാണീ യൂണിയന്
പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വാട്ട്സ്ആപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ അക്കൗണ്ട് ഉടമകളോട് അഭ്യർത്ഥിച്ചു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് അപകടകരമായ
നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പലതരത്തിലുള്ള പണമിടപാടുകള്‍ നടത്താറുണ്ട്. ഒരു ചായ കുടിച്ചത് മുതല്‍ എന്തിനും ഏതിനും അക്കൗണ്ടിൽ നിന്നാണ് പണം നല്‍കുക. ഇപ്പോള്‍ ആരും കൈയ്യില്‍ പണം കരുതാറില്ലെന്ന് സാരം. അതേ സമയം മുൻപ് കുട്ടുകാർക്ക് കടം കൊടുത്തത് തിരികെ തരുന്നത് മുതൽ പല വഴിക്ക് നമ്മുടെ അക്കൗണ്ടിലേക്ക്
തട്ടുകടകള്‍ മുതല്‍ ആംഡബര ബ്രാന്‍ഡ് ഷോറൂം വരെ എവിടെ ചെന്നാലും ഇപ്പോള്‍ ഡിജിറ്റല്‍ പെയ്മെന്റാണു താല്പര്യം. സാമ്പത്തിക കാര്യങ്ങള്‍ ഇങ്ങനെ വിരല്‍ത്തുമ്പില്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നതോടൊപ്പം സൈബര്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. സംശയാലുക്കളല്ലാത്ത ഉപഭോക്താക്കള്‍ ഇത്തരം തട്ടിപ്പുകാരുടെ
കൊച്ചി: ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാവുക. പൂര്‍ണമായും കടലാസ്രഹിതമായ ഈ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എവിടെ നിന്നും എപ്പോഴും
വിലക്കുറവിലൂടെ ജനങ്ങളെ ഞെട്ടിച്ച രാജ്യത്തെ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വിശാല്‍ മെഗാ മാര്‍ട് പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യ്ക്ക്. ഏകദേശം 8,500 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതോടെ സ്ഥാപനത്തിന്റെ മൂല്യം 50000 ലക്ഷം ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ
ജോലിക്കായി നിരവധി ആളുകളാണ് വിദേശ രാജ്യങ്ങളില്‍ പോകുന്നത്. ബാങ്കുകള്‍ ഇത്തരം പ്രവാസികളുടെ അക്കൗണ്ടുകള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. അതിലൊന്നാണ് പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബാങ്കുകളില്‍ രൂപയില്‍ സ്ഥിര നിക്ഷേപം നടത്താനുള്ള സൗകര്യം. ഇവരുടെ എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് നേരിട്ട് വിദേശ കറൻസിയിൽ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാർ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ഏജൻസി ബാങ്കുകളോടും ശാഖകൾ മാർച്ച് 31ന് തുറന്ന് പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയാണ്. നികുതി ആസൂത്രണം ലക്ഷ്യമിട്ട് നിക്ഷേപം നടത്താനുള്ള അവസാന ദിവസവും അന്നാണ്. നികുതിദായകരെ
വലിയൊരു വിഭാഗം ജനങ്ങളും തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. അതു പോലെ തന്നെ ഭവന വായ്പ എടുക്കുന്നവരില്‍ വലിയൊരു വിഭാഗം അതു നേരത്തെ അടച്ചു തീര്ക്കുന്നതിനെ കുറിച്ചും ചിന്തിക്കും. എന്താണ് മുന്‍കൂട്ടിയുള്ള അടച്ചു തീര്‍ക്കല്‍? കാലങ്ങള്‍ കൊണ്ട് ചെറിയ തവണളായി
ജപ്പാന്റെ കേന്ദ്ര ബാങ്ക് 'നെഗറ്റീവ് പലിശ നയം' റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു. ബാങ്ക് വായ്പപലിശ ഉയർത്താതെ നിർത്തി, ഡിമാൻഡ് വർധിപ്പിക്കാനും, സമ്പദ് വ്യവസ്ഥ വളർത്താനും ശ്രമിച്ച ജപ്പാൻ ഇപ്പോൾ ബാങ്ക് വായ്പ ഉയർത്താൻ നിര്‍ബന്ധിതരായതിന് ഒരു കാരണം
സംസ്ഥാനത്തെ സഹകരണമേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്. അടിക്കടി വരുന്ന ക്രമക്കേടുകളും പണം തട്ടിപ്പുവാര്ത്തകളും സഹകരണമേഖലയുടെ വിശ്വാസമാണ് തകര്‍ത്തത്. സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിലും സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തില്‍ പാലക്കാട്
മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെ അപേക്ഷിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമങ്ങളിൽ കൂടുതൽ കർശന സമീപനമാണെടുക്കുന്നത്. അതാണ് അമേരിക്കയിലും, യൂറോപ്പിലും ബാങ്കിങ് പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യയിൽ ബാങ്കുകൾ സുരക്ഷിതമായി നിന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് റിസർവ് ബാങ്കിന് മുൻപിൽ പല പുതിയ
ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണി സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അപകട സാധ്യതകൾ കുറക്കുന്നതിന് സുരക്ഷാ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ (സിഎസ്ഐടിഇ) ഏറ്റവും പുതിയ റൗണ്ടിനെ
ചെലവുകള്‍ കുത്തനെ കൂടുകയും വരുമാനം കുറയുകയും ചെയ്യുമ്പോഴാണ്, പലിശ നിരക്കോ, ചതിക്കുഴികളോ, വക വെയ്ക്കാതെ മിക്കവരും ഓണ്‍ലൈന്‍ വ്യക്തിഗത വായ്പകളില്‍ തല വെച്ചു കൊടുക്കുന്നത്. അത്യാവശ്യത്തിന് പണം വേണമെങ്കിൽ എളുപ്പത്തില്‍ എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് മിക്കവരെയും അലട്ടുന്നത്. അതുകൊണ്ടു പണത്തിന്
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡിനെതിരെ (CIBIL) 2022 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ RBI ഓംബുഡ്സ്മാൻ്റെ (ORBIOs) ഓഫീസുകൾ വഴി റിസർവ് ബാങ്ക് (RBI) 796 പരാതികൾ സ്വീകരിച്ചു.ആർ ബി ഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് ബ്യൂറോയ്ക്കെതിരെ ഉയർന്ന പരാതികളാണ്യാ ഇത്. റിസർവ് ബാങ്ക് -
ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ വിൽപ്പന. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി
മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ ജിയോ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വീണ്ടും തരംഗമാകുന്നു. ഇത്തവണ, ഏറ്റവും പുതിയ ജിയോ സൗണ്ട്ബോക്സുമായി യുപിഐ പേയ്മെൻ്റ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. പേടിഎം സൗണ്ട്ബോക്സിന് സമാനമായി, റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ പേയ്മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനാണ് ജിയോ
ഓഹരി ഇടപാടുകൾക്കായി പേടിഎം പേയ്മെന്റ്സ് ബാങ്ക് (പിപിബിഎല്‍) അക്കൗണ്ട് ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ) മുന്നറിയിപ്പ്. മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിമാറ്റ് അക്കൗണ്ടിലൂടെ ഇടപാട്
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (ഐബിഎ) ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനുകളുടെയും വർക്ക്മെൻ എംപ്ലോയീസ് യൂണിയനുകളുടെയും നെഗോഷിയേറ്റിംഗ് കമ്മിറ്റി, ശമ്പള പരിഷ്കരണത്തിൽ 17 ശതമാനം വർദ്ധനയ്ക്കുള്ള കരാറിൽ ഒപ്പുവച്ചു.2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൻ്റെ തുടക്കം മുതൽ തന്നെ ശമ്പള പരിഷ്കരണം
ഫെബ്രുവരി 27ാം തിയതി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ കൈവശം വച്ചിരുന്നവർക്ക് അവകാശ ഓഹരികൾ ഇപ്പോൾ വാങ്ങാം. ഓഹരി ഉടമകൾക്ക് ട്രേഡിങ്ങ് അക്കൗണ്ടിൽ അവകാശ ഓഹരികൾ (റൈറ്റ്സ് എന്റൈറ്റിൽമെന്റ്, RE) ഇപ്പോൾ ലഭ്യമാണ്. ഒന്നുകിൽമാർച്ച് 20നകം അവകാശ ഓഹരികൾക്കായി അപേക്ഷിക്കുക.അല്ലെങ്കിൽ ട്രേഡിങ് സമയ
ഇന്നലെ വരെ ഇടപാടു നടത്തിയ ബാങ്ക് അക്കൗണ്ട് പെട്ടെന്ന് പ്രവര്‍ത്തിക്കുന്നില്ല. അതും കൂടുതൽ ഇടപാട് നടത്തുന്ന സമയം കൂടി ആണെങ്കിലോ.കാരണം എന്താണെന്ന് അറിയാതെ ടെന്‍ഷന്‍ അടിക്കേണ്ടി വരും അല്ലേ? എന്നാൽ കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സ്റ്റോപ് ചെയ്യുന്നത്. ബാങ്ക് ഉപഭോക്താവിന്
മാനദണ്ഡങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ പേടിഎം പേയ്മെൻ്റ് ബാങ്കിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയുടെ പശ്ചാത്തലത്തിൽ, ചില വ്യക്തിഗത സ്റ്റാർട്ടപ്പുകളുടെ, പ്രത്യേകിച്ച് ഫിൻടെക് ഇക്കോസിസ്റ്റത്തിലെ പ്രശ്നങ്ങളെ ഒരു മേഖലാ പ്രശ്നമായി കാണേണ്ടതില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. . ഇന്ത്യൻ
ന്യൂഡൽഹി∙ വിദ്യാർഥികളിൽ സാമ്പത്തിക സാക്ഷരത വളർത്തുന്നതിനായി റിസർവ് ബാങ്ക് പിജി വിദ്യാർഥികളിൽ നിന്ന് ആശയം സ്വീകരിക്കുന്നു. മികച്ച ആശയങ്ങൾക്ക് ഒരു ലക്ഷം, 75,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 'Money Matters for young adults; Rethinking outreach strategies' എന്ന വിഷയത്തിൽ 2,000 വാക്കിൽ
പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ പേയ്ടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ–എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. എന്നാൽ, പേയ്ടിഎമിന്റെ എംഡി സ്ഥാനത്ത് തുടരും. വിജയ് ശേഖർ ശർമ്മ പേടിഎം പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ബോർഡിൽ നിന്ന്
ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് , ബാങ്കിംഗ് ഭീമൻമാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഐസിഐസിഐ ബാങ്ക് , യെസ് ബാങ്ക് എന്നിവയുടെ റേറ്റിംഗുകൾ താഴ്ത്തി. നാളുകളായി അതിശക്തമായ രീതിയിൽ വളർച്ചയും, ലാഭവും ഉണ്ടായിക്കൊണ്ടിരുന്ന ബാങ്കുകളായ എസ് ബി ഐയും, ഐ സി ഐ സി ഐ യും ഇനിയും വളരാനില്ലെന്ന എന്ന
മാര്‍ച്ച് 15 നുശേഷം പേയ്ടിഎം പേയ്മെന്റ് ബാങ്ക് തന്നെ ഇല്ലാതാകുമെന്ന് ഉറപ്പാക്കുന്നതാണ് ആര്‍ബിഐ കഴിഞ്ഞദിവസം പുറത്തിറക്കിയ എഫ്.എ.ക്യു. പേയ് ടിഎമ്മിന്റെ ഏതാണ്ട് എല്ലാ ഇടപാടുകാരും ആശങ്കയോടെ ചോദിച്ചുകൊണ്ടിരിക്കുന്ന 30 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ആര്‍ബിഐ നല്‍കിയത്. ചോദ്യങ്ങള്‍ പേയ് ടിഎം
ബാങ്കിങ് മേഖലയില്‍ തൊഴില്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ മികച്ച അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്കെയില്‍ II തസ്തികകളിലേക്ക് ഈമാസം (ഫെബ്രുവരി) 21 വരെ അപേക്ഷിക്കാം. നേരത്തെ 19 വരെയായിരുന്നു അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത്. അപേക്ഷകര്‍ 1991 ജനുവരി
മാർച്ച് 15 മുതൽ പ്രവർത്തനം നിലയ്ക്കുന്ന പേയ് ടി എം ബാങ്കിലെ ഇടപാടുകാരുടെ പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആർ ബി ഐ നൽകിയ ഉത്തരങ്ങളിൽ പ്രസക്തമായവ ഇതാ. 1.പേയ്ടിഎം പേയ്മെന്റ് ബാങ്കിലുള്ള പണവും ഡെബിറ്റ് കാര്‍ഡും മാര്‍ച്ച് 15 നുശേഷം ഉപയാഗിക്കാമോ? അതിലുള്ള പണം തീരുന്നതുവരെ യഥേഷ്ടം ഉപയോഗിക്കാം.
ഉയർന്ന പലിശ വരുമാനം, കുറഞ്ഞ ക്രെഡിറ്റ് ചെലവുകൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകൾ ഡിസംബർ പാദത്തിൽ നല്ല ലാഭം നേടി . 12 ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സംയോജിത ലാഭം 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 3.84 ശതമാനം ഉയർന്ന് 30,297 കോടി രൂപയായി . മുൻ
മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഒട്ടേറെ സവിശേഷതകളോടെ 4 പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി, ഇതിലൂടെ 55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് സൗകര്യം. നിലവിലിപ്പോൾ ആരും ഇത്രയും ദിവസത്തെ പലിശരഹിത കാലയളവ് നൽകുന്നില്ല എന്നാണറിയുന്നത് ചെറു സംരംഭകർ, ഫ്രീലാൻസർമാർ, പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ട്
വിളവെടുപ്പിനു ശേഷമുള്ള കാലത്തെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ കര്‍ഷകരെ സഹായിക്കാനായി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കിസാന്‍ തല്‍ക്കാല്‍ വായ്പകള്‍ അവതരിപ്പിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ രണ്ടു വര്‍ഷത്തെ തൃപ്തികരമായ ഇടപാടുകള്‍ ഉള്ളവര്‍ക്കാണ് ഇതിനര്‍ഹത. ബാങ്ക് വെബ്സൈറ്റ് വഴിയോ
പൊതുമേഖല ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടില്‍ വലിയ ചോര്‍ച്ച. സ്വകാര്യ ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതിനേക്കാള്‍ വേഗത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതായാണ് ബാങ്കിങ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന വലിയ
റിസർവ് ബാങ്ക് ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തിയില്ല കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള പണാവലോകനയോഗത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനമാനമായി നിലനിർത്തി. അതുകൊണ്ട് പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും. വിലക്കയറ്റ നിരക്ക് മുൻ
ബാങ്കിങ് മേഖലയെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനങ്ങൾ ഇത്തവണ കേന്ദ്ര ബജറ്റിൽ ഇല്ലായിരുന്നു. സാധാരണ പൊതുമേഖല ബാങ്കുകൾക്ക് മൂലധന സഹായം, ബാങ്കുകൾ കൂട്ടിച്ചേർക്കുക, സ്വകാര്യവൽക്കരിക്കുക എന്നിങ്ങനെയുള്ള നയങ്ങളോ നടപടികളോ ഒക്കെ ബജറ്റിൽ ഉണ്ടാകാറുണ്ട്. ഈ ബജറ്റിൽ അതും ഉൾക്കൊള്ളിച്ചിട്ടില്ല. എങ്കിലും ബാങ്കിങ്
രാജ്യത്തെ 6 ബാങ്കുകളിൽ 9.5 ശതമാനം വരെ നിക്ഷേപം നടത്താൻ എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകി. എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിന്റെ പ്രൊമോട്ടർ എന്ന നിലയിൽ നൽകിയ അപേക്ഷയാണ് ആർബിഐ അംഗീകരിച്ചത്. ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, ബന്ധൻ
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച, രണ്ടാം മോദി സര്‍ക്കാരിന്റെ ഈ അവസാന ബജറ്റില്‍ അക്ഷരാത്ഥത്തില്‍ ആരെയും ഞെട്ടിക്കുന്ന ഒരു കണക്കുണ്ട്. ഡയറക്ടറ് ട്രാന്‍സഫറിലൂടെ 34 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ജന്‍ധൻ യോജന അക്കൗണ്ട് ഉടമകള്‍ക്ക് കൈമാറിയപ്പോള്‍ സര്‍ക്കാര്‍ 2.7 ലക്ഷം കോടി രൂപ ലാഭിച്ചു
മുന്‍നിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 8.35 ശതമാനം എന്ന ആകര്‍ഷകമായ വാര്‍ഷിക പലിശ നിരക്കില്‍ മഹാ സൂപര്‍ ഹൗസിങ് ലോണ്‍ പദ്ധതി അവതരിപ്പിച്ചു. പുതിയതും നിലവിലുള്ളതുമായ വീടുകള്‍ നിര്‍മിക്കുന്നതും വിപുലീകരിക്കുന്നതും നിര്‍മാണത്തിലിരിക്കുന്ന വസ്തു വാങ്ങുന്നതും നിലവിലുള്ള വസ്തുവില്‍ മാറ്റം
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 20 ദശലക്ഷം പ്രാബല്യത്തിലുള്ളക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്ത രാജ്യത്തെ ആദ്യബാങ്കായി മാറിയിരിക്കുകയാണ് എച്ച്ഡിഎഫ്സി. 2001-ല്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് പ്രവേശിച്ച
അടുത്ത മാസത്തെ ബജറ്റിൽ സാധാരണക്കാർക്കായുള്ള മുൻനിര ഭവന പദ്ധതി വിപുലീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകൾക്ക് ലഭ്യമായ സബ്സിഡികളുടെ വർദ്ധനവ് പ്രഖ്യാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങളും , ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സാധ്യത ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ്
കാലാവസ്ഥ വ്യതിയാനം ഇന്നു ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ജീവജാലങ്ങളുടെ ആരോഗ്യവും നിലനില്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണം എന്നതാണ് ലോകമൊന്നാകെ കൈകൊണ്ടിരിക്കുന്ന ആപ്ത വാക്യം. സാമ്പത്തിക മേഖലയും സാമ്പത്തിക പ്രവർത്തനങ്ങളും പദ്ധതികളും ഈ ആശയവുമായി സമരസപ്പെട്ടുവേണം
രാജ്യത്തെ സംരംഭക മേഖലയിൽ ഒട്ടേറെ മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. സംരംഭകർക്ക് അവരുടെ ആവശ്യങ്ങൾക്കിണങ്ങുന്ന വായ്പ ഒരുക്കുവാൻ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബാങ്കുകൾ സജ്ജരാണ്. ഈ ഘട്ടത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയാര്‍ന്ന വായ്പ സൗകര്യങ്ങളൊരുക്കാനുള്ള
റിസര്‍വ് ബാങ്ക് വിതരണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് ഡിജിറ്റല്‍ റുപ്പി. ഏറ്റവും പുതിയ ഈ ഡിജിറ്റല്‍ കറന്‍സി സാങ്കേതികവിദ്യയുടെ കാര്യത്തില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. സുരക്ഷിതവും കാര്യക്ഷമവും എല്ലാവരേയും സാമ്പത്തിക
പോസ്റ്റ് ഓഫീസുകള്‍ വഴിയും 2000 രൂപ നോട്ടുകള്‍ മാറ്റാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കി. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ജനങ്ങള്‍ ആര്‍ബിഐ ഓഫീസുകളില്‍ ക്യൂ നില്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെത്തുടര്‍ന്നാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈനായി
ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കാന്‍ ഇനി മുതല്‍ നികുതിദായകര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഈ സംവിധാനം ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) പ്രാബല്യത്തിലാക്കിയത്. നിലവില്‍ നെറ്റ് ബാങ്കിങ്,
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീച്ചറുകളിലും ചാർജുകളിലും ഉടൻ തന്നെ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നു. ഐസിഐസിഐ ബാങ്കിൽ നിന്നുള്ള തിരഞ്ഞെടുത്ത 21 ക്രെഡിറ്റ് കാർഡുകളിലാണ് ഈ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എസ്ബിഐ കാർഡ് തുടങ്ങിയ ബാങ്കുകളും
രണ്ടു വർഷത്തിലധികം ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകളെയാണ് പ്രവർത്തന രഹിതമായി കണക്കാക്കുന്നത്. ഇത്തരം അക്കൗണ്ട് ഉടമകളെ ബാങ്കുകൾ ഇമെയിൽ വഴിയോ ഫോൺ വഴിയോ ബന്ധപ്പെടാൻ നോക്കണം. എന്നിട്ടും ഈ അക്കൗണ്ട് ഉടമകൾ ഇടപാടുകൾ ഒന്നുംതന്നെ നടത്തിയില്ലെങ്കിൽ അത്തരം അക്കൗണ്ടുകൾ 10 വർഷങ്ങൾക്ക് ശേഷം റിസർവ്
2,000 രൂപ നോട്ടുകളിൽ 97.38 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നും 9,330 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇപ്പോഴും പൊതുജനങ്ങളിലുള്ളതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. മെയ് 19നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. 2000 രൂപ
പുതുവർഷത്തിൽ ബാങ്കിടപാടുകാർക്ക് ആശ്വാസം തരുന്ന പുതിയ മാറ്റം വരുന്നു. വായ്പ നൽകുമ്പോൾ അതിന്റെ തിരിച്ചടവു നിബന്ധനകൾ ബാങ്കുകൾ നിർദേശിക്കുക പതിവാണ്. ഇങ്ങനെ നിർദേശിക്കുന്ന നിബന്ധനകൾ പാലിക്കാതെ വരികയോ പാലിക്കാൻ കാലതാമസം വരികയോ ചെയ്താൽ പിഴപ്പലിശ ഈടാക്കുന്ന രീതിയാണ് ബാങ്കുകൾ പൊതുവെ അനുവർത്തിച്ചു
പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ 'പർപ്പസ് ബൗണ്ട് മണി (പി ബി എം )' വരുന്നു. വ്യവസ്ഥകൾക്കനുസരിച്ച് മാത്രം ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്നതും, അത്തരം ആവശ്യങ്ങൾക്ക് വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിലാണ് ഇത് വരുന്നത്.എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, അത്
എല്ലാ ബാങ്കുകളിലേയും ലോക്കര്‍ കരാറുകള്‍ ഘട്ടംഘട്ടമായി പുതുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 31 വരെയാണ് പുതുക്കിയ കരാര്‍ സമര്‍പ്പിക്കാനായി സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. അതായത്, നിങ്ങള്‍ക്ക് ഒരു ബാങ്ക് ലോക്കറുണ്ടെങ്കില്‍, നിങ്ങളുടെ ബാങ്കിന്റെ ശാഖ
ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി മാറ്റുന്നതിന് കൂടുതല്‍ സാക്ഷ്യപ്പെടുത്തലുകളുടെ ആവശ്യമൊന്നുമില്ല. പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ പല തലങ്ങളിലാണ് പ്രത്യാഘാതങ്ങളുണ്ടാകുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിസംബര്‍ ബുള്ളറ്റിന് അത് അടിവരയിട്ട് പറയുന്നുണ്ട്. ഗ്രാമീണ
ബിസിനസ് സംരംഭങ്ങള്‍ക്ക് സൗരോര്‍ജ്ജ വൈദ്യുതിയിലേക്കു നീങ്ങുക ഇനി ഏറെ എളുപ്പം. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്ന പത്തു ലക്ഷം രൂപ മുതല്‍ 16 കോടി രൂപ വരെയുള്ള യൂണിയന് സോളാര്‍ വായ്പകള്‍ ഇതിനായി പ്രയോജനപ്പെടുത്താം. മേല്‍ക്കൂരയിലോ നിലത്തോ കുറഞ്ഞത് 10-20 കിലോ വാട്ട് മുതല്‍ പരമാവധി നാലു മെഗാ വാട്ട്
നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ പണം പിന്‍വലിക്കുന്നുണ്ടോ. ബാങ്കുകള്‍ അങ്ങനെ ചെയ്യുമോയെന്ന് ചോദിക്കാനൊക്കെ വരട്ടെ. ദേശീയ തലത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഒരു ഹാഷ് ടാഗ് ക്യാമ്പൈന് നടക്കുന്നുണ്ട്. #StopBankLoot എന്ന പേരിലാണ് ബാങ്കുകള്‍ക്കതിരേ പ്രചാരണം
ഒന്നോ രണ്ടോ തവണ അല്ലെങ്കിൽ ഏതാനും തവണ തിരിച്ചടവു മുടങ്ങി എന്നതുകൊണ്ട് എല്ലാം കൈവിട്ടു എന്ന് ആശങ്കപ്പെടേണ്ട. ഇത്തരത്തിൽ തിരിച്ചടവു മുടങ്ങിയാൽ ഉടൻ ശരിയായ നടപടികൾ സ്വീകരിച്ചാൽ ഭാവിയിലെ വലിയ പ്രതിസന്ധി ഒഴിവാക്കാം. 1 ആദ്യമേ ഉണർന്നു പ്രവർത്തിക്കുക വായ്പതിരിച്ചടവ് മുടങ്ങി എന്ന അറിയിപ്പിനെ ഒരിക്കലും
അക്കൗണ്ടുകളില്‍ മികച്ച ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷല്‍ എസ്ബി സ്കീംസ് വേരിയന്റ് -1 (എസ്ബി പ്രീമിയം) അധിക സൗകര്യങ്ങള്‍ ലഭ്യമാക്കും.സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാവുന്ന എല്ലാവര്ക്കും ഈ അക്കൗണ്ടുകളും ആരംഭിക്കാന്‍ സാധിക്കും. 15,000 രൂപയാണ് ഈ
ഇന്നത്തെ കാലത്ത് വ്യക്തിക്കും സംരംഭകർക്കും വായ്പകളെ ഒഴിച്ചു നിർത്തിയുള്ള സാമ്പത്തികാസൂത്രണം സാധ്യമല്ല തന്നെ. പക്ഷേ, കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ കടക്കെണിയാകും ഫലം. അതോടൊപ്പം നിയമനടപടി അടക്കമുള്ള പ്രശ്നങ്ങളും തല പൊക്കും. വായ്പാ തുകയും പലിശയും വിവിധ ഫീസുകളും അടക്കം നിശ്ചിത കാലയളവിൽ നിശ്ചിത തുക
യുപിഎയുടെ 10 വർഷത്തെ ഭരണകാലത്തെ ഉദാരമായി കൊടുത്ത വായ്പകൾ മിക്ക ഇന്ത്യൻ ബാങ്കുകളെയും പ്രതികൂലമായി ബാധിക്കുകയും നഷ്ടമുണ്ടാക്കുന്ന അവസ്ഥയിലേക്ക് നയിച്ചുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 2004-നും 2014-നും ഇടയിലുള്ള 10 വർഷത്തെ യുപിഎ ഭരണകാലത്ത് വായ്പ ലഭിക്കാൻ അർഹതയില്ലാത്ത ആളുകൾക്ക് വായ്പ
യുപിഐ ആപ്പുകളിലൂടെ ദിവസവും എത്ര ഇടപാടുകള്‍ നടത്താനാവും? എത്ര പണമാണ് ദിവസവും കൈമാറാനാവുക? ഇതിന് എല്ലാ യുപിഐ ആപ്പുകളും പരിധി നിശ്ചയിച്ചിട്ടുണ്ട്. യുപിഐ ആപ്പിലൂടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് യുപിഐ ആപ്പുകളിലേക്കോ പണം കൈമാറുന്നതിനാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തില്‍
സന്തോഷകരമായ കണക്കുകളുമായാണ് ഇത്തവണ സാമ്പത്തിക അവലോകന കമ്മിറ്റി കൂടാനിരിക്കുന്നത്. അമേരിക്ക നിരക്കുകൾ കൂട്ടിയിട്ടില്ല. രാജ്യാന്തരതലത്തിൽ യുദ്ധ സാഹചര്യങ്ങൾ തുടരുന്നുവെങ്കിലും ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കുന്ന തലത്തിലേക്ക് അതൊന്നും എത്തിയിട്ടില്ല. ഓയിലിന്റെ വിലയിൽ ക്ഷോഭജനകമായ
കയ്യില്‍ പണമില്ലെങ്കില്‍ നേരെ പോകുന്നത് ബാങ്കിലേക്കോ അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കോ ആയിരിക്കും. എന്നാല്‍ ഷോപ്പിങ്ങിനൊക്കെ വായ്പ എടുക്കുമ്പോള്‍ പലരും അറിയുന്നില്ല വലിയ ബാധ്യതയിലാണ് തല വയ്ക്കുന്നതെന്ന്. എന്നാല്‍ ഷോപ്പിങ്ങിനായി വ്യക്തിഗത വായ്പ എടുക്കുന്നവരുണ്ട്. കിട്ടാനെളുപ്പമുള്ളതു
യുപിഐ പെയ്മെന്റുകളില്ലാതെ മുന്നോട്ടു പോകുകയെന്നത് ഇന്നത്തെ യുവ തലമുറയെ സംബന്ധിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. മറ്റുള്ളവര്‍ക്കു പണം കൈമാറാനാണെങ്കിലും കച്ചവട സ്ഥാപനങ്ങളിലേക്കു പണം നല്കാനാണെങ്കിലുമെല്ലാം അവര്‍ ആദ്യം ചിന്തിക്കുന്നത് യുപിഐയെ കുറിച്ചു തന്നെയായിരിക്കും.
ഹോളിവുഡ് ഇതിഹാസം വാൾട്ട് ഡിസ്നിയും ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ച മാർഗം ഒരു മലയാളിക്കും ലഭ്യമാണോ? അതെ എന്നാണുത്തരം. ആസ്തികൾ നിലനിർത്തിക്കൊണ്ട് എങ്ങനെ അതിനെടുത്ത വായ്പകൾ തിരിച്ചടയ്ക്കാതിരിക്കാം - അതിനുള്ള തന്ത്രങ്ങളാണ് ഈ ലേഖനത്തിലെന്ന് കരുതിയവർ തുടർന്നു
ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ (CIR) സാമ്പത്തിക സ്ഥാപനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്, ആ വിവരം 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് വിവരങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കമ്പനികള്‍ക്കാണ് (CICs) ആര്‍ബിഐ ശ്രദ്ധേയമായ ഈ
ഈടൊന്നും കൂടാതെയുള്ള വ്യക്തിഗത വായ്പകൾ നൽകാൻ ഇന്ത്യയിൽ ബാങ്കുകൾ പൊതുവെ വിമുഖത കാണിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. അത്തരം വായ്പകളിൽ തിരിച്ചടവ് മുടങ്ങിയാൽ അത് തിരിച്ചുപിടിക്കുക പ്രയാസമായതിലാണ് ആ നിലപാട് എടുത്തിരുന്നത്. എന്നാൽ ഈട് നൽകാൻ കഴിയാത്ത ധാരാളം ആളുകൾ വായ്പയുടെ ആവശ്യക്കാരായി എല്ലാകാലത്തും
വ്യത്യസ്ത ബാങ്കുകളില്‍ അകൗണ്ട് ഉള്ളവരായിരിക്കും നമ്മളില്‍ പലരും.സേവിംഗ്സ്, സാലറി,ഭവനവായ്പ, വാഹന വായ്പ,പേഴ്സണല്‍ വായ്പ, സബ്സിഡി തുടങ്ങി ഓരോ ആവശ്യത്തിനും ഓരോ ബാങ്കിനെയാകും ആശ്രയിച്ചു കാണുക. എന്നാല്‍ ആവശ്യം കഴിഞ്ഞിട്ടും ഈ അകൗണ്ടുകള്‍ വെറുതെ കൊണ്ട് നടന്നിട്ട് കാര്യമില്ല. ആവശ്യം കഴിഞ്ഞാല്‍ അകൗണ്ട്
വായ്പകൾ കൊടുക്കുന്നതിലെ ക്രമക്കേടുകൾ കൂടുന്നതിനാൽ റിസർവ് ബാങ്ക്, ബാങ്കുകളെയും, ഫിൻ ടെക്ക് കമ്പനികളെയും നിലയ്ക്ക് നിർത്താൻ വടിയെടുത്തിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളുടെയും, ക്രെഡിറ്റ് കാർഡുകളുടെയും ഉയർന്ന വളർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നയങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി
ചെറിയ പണമിടപാടുകൾക്കായി ഫെഡറൽ ബാങ്ക് യു പി ഐ യുമായി സഹകരിച്ചു ഉപഭോക്താക്കളിലേക്ക് യു പി ഐ ലൈറ്റ് എത്തിക്കുന്നു. ഇടപാട് സമയം കുറയ്ക്കൽ, ബാങ്ക് സ്റ്റേറ്റ്മെന്റ് കാണൽ , കൃത്യമായ പണമിടപാട് , മെച്ചപ്പെടുത്തിയ സുരക്ഷ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ നിലവിലുള്ള യുപിഐ
ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഈടില്ലാത്ത വ്യക്തിഗത വായ്പകൾ പെരുകുന്നതിന് കടിഞ്ഞാണിടാൻ സുപ്രധാന നടപടിയുമായി റിസർവ് ബാങ്ക്. ഇതിനായി ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും (എൻബിഎഫ്സി) കരുതൽ ധന നീക്കിയിരിപ്പു (റിസ്ക് വെയ്റ്റേജ്) വ്യവസ്ഥ പരിഷ്കരിച്ചു. ഈടില്ലാത്ത വ്യക്തിഗത വായ്പകൾ
എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് വേഗമേറിയതും കടലാസ് രഹിതവുമായ ബാങ്കിംഗ് നൽകുന്നതിനായി ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ 'എക്സ്പ്രസ് വേ' ആരംഭിച്ചു. വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, കാർ ലോണുകൾ, ഭവനവായ്പകൾ, കാർഡുകളിലെ വായ്പകൾ, ക്രെഡിറ്റ് കാർഡ്, സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയ സേവനങ്ങൾ
നമുക്ക് എല്ലാവര്ക്കും ഉറപ്പായും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉണ്ട്. എന്നാല്‍ അക്കൗണ്ടില്‍ നിശ്ചിത തുക ബാലന്‍സ് വയ്ക്കണമെന്നത് അത്യാവശ്യഘട്ടങ്ങളിൽ പൊല്ലാപ്പാകാറുണ്ട്. തന്നെയുമല്ല ഗ്രാമം, നഗരം, മെട്രോ സിറ്റി തുടങ്ങിയ ഇടങ്ങളില്‍ മിനിമം ബാലന്‍സ് തുകയില്‍ വ്യത്യാസവുമുണ്ട്. എന്നാല്‍ സീറോ ബാലന്‍സ്
നാം പല രീതിയിലെ നിക്ഷേപങ്ങളും നടത്തുന്നതിനിടെ അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ നേരിടാനായുള്ള ഒരു എമര്‍ജന്‍സി ഫണ്ടു കൂടി അതോടൊപ്പം പ്ലാന്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഓരോ വ്യക്തിയുടേയും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വരുമാനം ഇത്തരത്തില്‍ അടിയന്തര ആവശ്യം നേരിടാനായി നീക്കി വെക്കുന്നതായിരിക്കും
ഇരുചക്ര വാഹനം ഒരു യാത്രാ ഉപാധിയെന്നതിനുപരി ജീവിതത്തിന്റെ അവിഭാജ്യഘടകമാണു മിക്കവർക്കും. അതു വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ കുറെയധികം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ചിലർക്ക് വാഹനം സ്വന്തമാക്കാനുളള പണം കയ്യിലുണ്ടാവും. മറ്റു ചിലർക്ക് വായ്പ എടുക്കേണ്ടിവരും. ധാരാളം ബാങ്കുകൾ ഇരുചക്ര വാഹന വായ്പ
രാജ്യത്തെ ചെറുകിട ബിസിനസുകളെ സഹായിക്കാൻ ഗൂഗിൾ ഗൂഗിൾ ഇന്ത്യ 'ചെറു' ലോണുകൾ പ്രഖ്യാപിച്ചു.ഇന്ത്യയിലെ വ്യാപാരികൾക്ക് പലപ്പോഴും ചെറിയ ലോണുകൾ ആവശ്യമാണെന്ന് ഗൂഗിൾ ഇന്ത്യ മനസിലാക്കിയതിനാലാണ് ഈ ഒരു മേഖലയിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നത്.ചെറുകിട ബിസിനസ്സുകൾക്ക് 15,000 രൂപ പോലും ഗൂഗിൾവായ്പ നൽകും. അത്
സാമ്പത്തിക പ്രതിബന്ധങ്ങളെയും അപ്രതീക്ഷിത ചെലവുകളെയും മറികടന്ന് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ വായ്പകൾ വ്യക്തികളെ പ്രാപ്തരാക്കുന്നു. വഴക്കമുള്ള തിരിച്ചടവ് നിബന്ധനകളോടെ പണം നൽകുന്ന ഒരു പ്രശസ്തമായ വായ്പാ വിഭാഗമാണ് തൽക്ഷണ വ്യക്തിഗത വായ്പ. കൂടുതൽ പ്രവേശനക്ഷമത അനുവദിക്കുന്ന വേഗത്തിലുള്ള സാമ്പത്തിക സഹായം
എത്ര ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ എത്രത്തോളം നിക്ഷേപമുണ്ട് എന്നത് രാജ്യത്തെ വിവാദം നിറഞ്ഞ ഒരു വിഷയമാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍
സജിത് പുതിയ വീടു പണിയാൻ തീരുമാനിച്ചു. അടുത്ത ബന്ധുവിന്റ കയ്യിൽനിന്നു വാങ്ങിയ സ്ഥലത്താണ് വീടു പണിയാൻ ഉദ്ദേശിക്കുന്നത്. പലതവണ കൈമാറ്റം ചെയ്ത ഭൂമിയാണത്. ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. ബാങ്ക് സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance certificate) ആവശ്യപ്പെട്ടു. എന്നാൽ 12
ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തും മുൻപ് നാം ഏറെ ജാഗ്രത പുലർത്താറുണ്ട്. പലിശനിരക്ക്, ഇടപാടുകളിലെ സുതാര്യത, സൗകര്യം തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്തു മാത്രമേ അന്തിമ തീരുമാനമെടുക്കാറുള്ളൂ. എന്നാൽ, അതുകൊണ്ടു നമ്മുടെ ഉത്തരവാദിത്തം തീരുന്നോ. ഇല്ല. നിക്ഷേപ കാലാവധി ഓർമ വയ്ക്കണം നേരത്തേ സ്ഥിരനിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് യുപിഐ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണെങ്കിലും, ചില സാങ്കേതിക തകരാറുകള്‍ മൂലമാണ് ചില ഇടപാടുകാര്‍ക്ക് യുപിഐ ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. ഈ തകരാര്‍ പരിഹരിക്കാന്‍
കോട്ടയം: തപാൽ വകുപ്പിന്റെ കൊച്ചി റീജിയന്റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസിലും ഒക്ടോബർ 19 മുതൽ 21 വരെ (വ്യാഴം മുതൽ ശനി) തിയതികളിൽ IPPB മേള നടത്തുന്നു. ഒരു വർഷത്തിന് മുകളിലായി ഉപയോഗിക്കപ്പെടാതെ പ്രവർത്തന രഹിതമായി കിടക്കുന്ന IPPB അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യുവാൻ അതാതു പോസ്റ്റ് ഓഫീസുകളിൽ
ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഉള്ള 23 ബാങ്കുകളിലെ കൂടി നിക്ഷേപങ്ങൾ ആളുകൾക്ക് ക്ലെയിം ചെയ്യാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസിൽ (DEA) ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ 90 ശതമാനവും ഉൾക്കൊള്ളുന്ന 30 ബാങ്കുകൾക്കായുള്ള അന്വേഷണ സൗകര്യം 2023
പുതിയ വീടു വയ്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ഭവന വായ്പയെ ആശ്രയിക്കുന്നവരാണ് മിക്കവരും. ദീർഘനാളത്തേക്കുള്ള വായ്പ ആയതിനാൽ അടച്ചുതീരുമ്പോഴേക്കും വർഷങ്ങളാകും. അപ്പോഴേക്കും എടുത്ത തുകയുടെ ഇരട്ടിയധികം തുക നമ്മൾ അടച്ചുതീർത്തിട്ടുണ്ടാകും. കാലാവധി കൂടുന്നതനുസരിച്ച് തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയും
അപ്രതീക്ഷിതമായ ചിലവുകൾ നമ്മുടെ സാമ്പത്തിക ഭദ്രത തകർക്കുകയും നമ്മെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ, വിവിധ ചെലവുകൾ നിറവേറ്റാൻ ആഗ്രഹിക്കുന്നവർക്ക് തൽക്ഷണ വ്യക്തിഗത വായ്പകൾ ഉപയോഗപ്രദമാകും. രേഖകൾ സമർപ്പിക്കാതെ തന്നെ നിങ്ങൾക്ക് തൽക്ഷണ വ്യക്തിഗത വായ്പ ലഭിക്കണമെങ്കിൽ, നിങ്ങൾക്ക്
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വിലക്കയറ്റം 5.4 ശതമാനത്തിൽ പിടിച്ചു നിർത്താൻ കഴിയുമെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതും തുടർച്ചയായി വിലയിരുത്തുന്നതും ഇത് മുൻനിർത്തിയാണ്. എന്നാൽ ഈ വർഷം ഇതുവരെയുള്ള കണക്കുകൾ കാണിക്കുന്നത് ഈ ലക്ഷ്യം കൈവരിക്കാൻ വലിയ
അയൽവക്കത്തെ ചേട്ടൻ സഹകരണബാങ്ക് ബോർഡ് മെമ്പറാണെന്നതാണ് രജനിയുടെ ആശ്വാസം. അവളുംകൂടി ചേർന്നാണ് വോട്ട് ചെയ്തും വോട്ടുപിടിച്ചും ചേട്ടനെ മെമ്പറാക്കിയത്. അതിന്റെ പ്രതിനന്ദി ചേട്ടൻ കാണിക്കുന്നുമുണ്ട്. എന്തു സാമ്പത്തിക ആവശ്യമുണ്ടെങ്കിലും അദ്ദേഹം സഹായത്തിനുണ്ട്. അതു വ്യക്തിപരമായി മാത്രമല്ല,
വായ്പയ്ക്കായി ബാങ്കിനെ, ധനകാര്യ സ്ഥാപനത്തെ സമീപിച്ചാൽ അവർ ഫ്ലാറ്റ് റേറ്റും ഡിമിനിഷിങ് റേറ്റും പറയും. ഉദാഹരണത്തിന് ഫ്ലാറ്റ് റേറ്റ് 7% ആണ്, ഡിമിനിഷിങ് റേറ്റ് 12% ആണ് എന്നു പറയുമ്പോൾ ഇതിൽ ഏതു തിരഞ്ഞെടുക്കണം, ഏതാണു ലാഭകരം എന്ന് മനസ്സിലാക്കാൻ പലർക്കും സാധിക്കാറില്ല. വായ്പ നൽകുന്ന പല സ്ഥാപനങ്ങളും
“നമുക്ക് കാണാവുന്നത് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ പൊതുമേഖല ബാങ്കുകളിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ എത്രയുണ്ട്? അതുമായിട്ട് താരതമ്യപ്പെടുത്തുമ്പോൾ ഇത് വല്ലതും അങ്ങനെ ഒരു വലിയ പ്രശ്നമാണോ” മന്ത്രി എംബി രാജേഷ് ദിവസങ്ങൾക്ക് മുമ്പ് കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് മാധ്യമപ്രവർത്തകരോട്
ഗൂഗിള്‍ പേ ഉപയോഗിക്കാത്തവരായി ആരാ ഉള്ളത്. ഒരു ചായ കുടിച്ചാല്‍ അല്ലെങ്കില്‍ പനിയുടെ മരുന്ന് വാങ്ങിയാല്‍ പോലും പണം നല്‍കുന്നത് ഗൂഗില്‍ പേ വഴിയാണ്. എന്നാല്‍ ഈ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അതായത്, ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ്
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ലോണുകളുടെ കൃത്യ സമയത്തുള്ള തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള ഒരു പുതിയ മാർഗം തുടങ്ങിയിരുന്നു.കടക്കാരന്റ്റെ വീട്ടിൽ ഒരു പായ്ക്കറ്റ് ചോക്ലേറ്റുമായി ഒരു അപ്രതീക്ഷിത സന്ദർശനമാണ് എസ് ബി ഐ പൈലറ്റ് പ്രോജെക്ടറായി നടത്തിയത്.കടം
ഒരു ചെക്കിൽ എത്ര തുക വരെ എഴുതാം എന്നതിന് പ്രത്യേക പരിധിയൊന്നും ഇല്ല. എന്നാൽ ചില തരം അക്കൗണ്ടുകളിൽ ബാങ്കുകൾ ഒരു ചെക്കിൽ എഴുതാവുന്ന തുകയിൽ ചില നിയന്ത്രണങ്ങൾ വെക്കാറുണ്ട്. ഇത് അതതു ബാങ്കുകളിൽ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. അഞ്ചു ലക്ഷത്തിന് മുകളിൽ തുക എഴുതുന്ന ചെക്കാണെങ്കിൽ ചെക്ക് എഴുതികൊടുക്കുന്ന
കഴിഞ്ഞ വാരത്തിലെ ചില സംഭവവികാസങ്ങൾ നിങ്ങളുടെ നിഷേപ സമ്പാദ്യ തിരുമാനങ്ങളെ സ്വാധീനിക്കാൻ പോന്നതാണ്. അവയുടെ ലഘു വിശകലനമാണ് ചുവടെ. എല്ലാതിങ്കളാഴ്ച്ചയും പിന്നിട്ട വാരത്തിലെ നിങ്ങൾ അറിയേണ്ട വാർത്താ വിശകലനങ്ങൾ വായിക്കാം പലിശ നിരക്കില്‍ അടുത്തമാസവും മാറ്റത്തിന് *സാധ്യതയില്ലാത്ത നാണ്യപ്പെരുപ്പ
ഓണ്‍ലൈന്‍ വായ്പാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരുടെ കടക്കെണിയില്‍ വീണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. കൊച്ചി കടമക്കുടുയിലും വയനാട്ടിലുമെല്ലാം ഇത്തരം കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് ഓണ്‍ലൈന്‍ വായ്പകളെ വീണ്ടും
എത്രയോ നാളുകളായി നാം ചെക്കുകൾ എഴുതി ബാങ്കിൽ നിന്ന് പണമെടുക്കുന്നു; മറ്റൊരാളാൾക്ക് ചെക്ക് കൊടുക്കുന്നു. അതിനാൽ ചെക്ക് എഴുതുന്നത് എങ്ങനെയെന്നും ചെക്കിന്റെ ഉപയോഗം എന്തെന്നും മിക്കവർക്കും അറിയാം. എന്നാലും നാം കൊടുത്ത ചെക്ക് ചില കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾ മടക്കാറുണ്ട്. ചിലപ്പോഴെങ്കിലും ഇക്കാര്യത്തെ
പാന്‍ കാര്‍ഡിന് ഇന്നത്തെ ഡിജിറ്റല്‍ കാലത്ത് കാര്യമായ മൂല്യമുണ്ട്. പല തിരിച്ചറിയല്‍ രേഖയായി പാന്‍കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഒരാവശ്യം വരുമ്പോഴാണ് പലരും പാന്‍ കാര്‍ഡ് എടുക്കുന്നത് തന്നെ. ഇതില്‍ തെറ്റ് വന്നാലോ ആകെ ബുദ്ധിമുട്ടാകും. എന്നാൽ നമ്മുടെ പാന്‍ കാര്‍ഡ് വീട്ടിലിരുന്ന്
ഭീതിപ്പെടുത്തുന്ന വാർത്തകളാണ് വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. വായ്പ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, വായ്പക്ക് കഴുത്തറുപ്പൻ പലിശ ഈടാക്കിയും പ്രവർത്തിക്കുന്ന വായ്പ ആപ്പുകളെക്കുറിച്ചുള്ള പരാതികൾ ഏറിവരികയാണ്. ഇടപാടുകാരുടെ ജീവനെടുക്കും വിധം ഇവ അപകടകാരികളായിട്ടുണ്ട്. മാത്രമല്ല ഈ
Results 1-100 of 1188