Download Manorama Online App
നമ്മൾ നികുതി കൊടുക്കുന്ന വസ്തു വഴിയുടെ ആവശ്യത്തിനായി നമ്മുടെ സമ്മതം ഇല്ലാതെ മറ്റുള്ളവർക്ക് കയ്യേറാൻ പറ്റുമോ? നിലവിൽ നടവഴി കൊടുത്തിട്ടുണ്ട്. നിങ്ങളുടെ കൈവശാവകാശത്തിലും കരം തീരുവയിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്തിന്റെ ഒരു ഭാഗവും വഴിയാവശ്യത്തിനു വിട്ടുകൊടുക്കാൻ നിയമപരമായി ബാധ്യതയില്ല. കയ്യേറുമെന്ന്
കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ ഫാംഫെഡ്. മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടി(2002, സെൻട്രൽ റജിസ്ട്രാർ)ന്റെ
ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് കോക്കോ. കോക്കോ കയറ്റുമതിയിൽ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള ഘാനയിൽ കോക്കോ കർഷകരുടെ നില പരിതാപകരമാണ്. ആഗോള വിപണിയിൽ കോക്കോയുടെ വില വർധിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ കർഷകർക്ക് അതിനനുസരിച്ച വരുമാനം കിട്ടാത്തത് ഈ മേഖലയെ സാരമായി ബാധിക്കാൻ
? എന്റെ വീടിന് അടുത്ത പുരയിടത്തിൽ പടർന്നു പന്തലിക്കുന്നതും കറയുള്ളതുമായ വൃക്ഷത്തൈ വച്ചുപിടിപ്പിച്ചിരിക്കുന്നു. അതു മാറ്റി നടാൻ പറഞ്ഞപ്പോൾ സാധ്യമല്ലെന്നായിരുന്നു മറുപടി. അതേ പുരയിടത്തിലെ റബർമരത്തിന്റെ ചില്ല എന്റെ വീട്ടിൽ തട്ടിനിൽക്കുന്നതും മുറിച്ചു മാറ്റുന്നില്ല. ഇത് ഞങ്ങൾ പണം മുടക്കി മുറിച്ചു
സമുദ്രമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിനു വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുൽപാദനം വിജയകരമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് അഞ്ചു വർഷത്തെ പരീക്ഷണത്തിനൊടുവിൽ ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഭക്ഷണമായി കഴിക്കാനും
മണ്ണിന്റെ അമ്ല-ക്ഷാര നില (പിഎച്ച്) തുല്യമാണെങ്കിൽ മാത്രമേ ചെടികൾക്കു മികച്ച ഉല്പാദനക്ഷമത നേടാനാവുകയുള്ളൂ. മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതിനു ട്രൈക്കോഡെർമ പോലുള്ള ജീവാണുവളങ്ങളും ആവശ്യമാണ്. രാസവളങ്ങളെ അപേക്ഷിച്ച് ഇത്തരം ജൈവകുമിളുകളുടെ ഉപയോഗമാണ് മണ്ണിന്റെ ഘടനയ്ക്ക് ഏറ്റവും നല്ലത്. ഈ
കർഷകർക്ക് ഭേദപ്പെട്ട വരുമാനം നൽകുന്ന വിളയാണു ജാതി. വിളവെടുപ്പിനു പാകമായ ജാതിക്കായുടെ പുറംതോട് പൊട്ടി നിലത്തു വീഴുകയാണു പതിവ്. ചില സാഹചര്യങ്ങളിൽ പിളർന്ന ജാതിക്കായിൽനിന്നു ജാതിക്കുരു വേർപെട്ട് മരച്ചുവട്ടിൽ കിടക്കും. സാമാന്യം ഉയരത്തിൽ വളരുന്ന ജാതിമരത്തിൽനിന്നു തോട്ടി ഉപയോഗിച്ചോ മരത്തിൽ കയറിയോ കായ്
'നോ പറയരുത് പ്ലീസ്. 20,000 ആനകളെ ഞങ്ങളുടെ സംഭാവനയായി സ്വീകരിക്കണം!' – ബോട്സ്വാന പ്രസിഡന്റ മോക്ഗ്വീറ്റ്സി മസീസിക്ക് ജർമൻകാരോടുള്ള ആനക്കലിയിൽ പറയേണ്ടി വന്നതാണ്. ആഫ്രിക്കൻ രാജ്യത്ത് ആനവേട്ട നടത്തി ആനക്കൊമ്പും മറ്റും വിജയചിഹ്നമായി കൊണ്ടുവരുന്ന സാഹസികരായ ജർമൻകാർക്കു മൂക്കുകയറിടാൻ പരിസ്ഥിതി മന്ത്രാലയം
അപകടകാരികളാണെന്നു വിധിയെഴുതി 23 നായ ബ്രീഡുകളെ രാജ്യത്തു നിരോധിച്ചുകൊണ്ടു കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. നായ്ക്കളെ നിരോധിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി (Sachin Kumar Jaiswal & Ors v. Union of India& Anr)യിലാണ് തിങ്കളാഴ്ച ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ്
കംബോഡിയൻ കാട്ടുമുന്തിരിയിൽ 4 കിലോ തൂക്കമുള്ള മുന്തിരിക്കുല വിളഞ്ഞതിലൂടെ ആലുവ തായിക്കാട്ടുകര പീടിയക്കവളപ്പിൽ ആഷൽ നേടിയത് ലോക റെക്കോർഡ്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) റെക്കോർഡ് ബുക്കിലാണ് ആഷൽ ഇടംപിടിച്ചത്. യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഫോട്ടോഗ്രാഫർ അനിഷ്
? വസ്തുവിന്റെ ക്രയവിക്രയങ്ങൾ നടത്താൻ നോക്കുമ്പോൾ ആധാരത്തിൽ ധാരാളം തെറ്റുകൾ കടന്നു കൂടിയിട്ടുള്ളതായി കാണാം. ആധാരത്തിൽ വസ്തുവിന്റെ വിസ്തൃതി കുറവായും കാണുന്നു. ഇതെക്കുറിച്ച് വില്ലേജ്, താലൂക്ക്, റവന്യു ഓഫിസുകളിൽ അന്വേഷിച്ചാൽ അവർ എന്തെങ്കിലും ഒഴിവു പറഞ്ഞ് ഒഴിവാക്കും. പലരും പത്തും ഇരുപതും തവണ ഓഫിസുകൾ
അമുൽ ഇന്ത്യയുടെ രുചിയാണെന്നും (The taste of India) അതു ക്ഷീരകർഷകരുടെ ലോകത്തെ ഏറ്റവും വലിയ സഹകരണ സംഘമാണെന്നും അഭിമാനിക്കുന്നവർക്ക് ഇതാ മറ്റൊരു സന്തോഷകരമായ വാർത്ത! അമുലിന്റെ ഫ്രഷ് മിൽക്ക് അമേരിക്കൻ വിപണിയിലേക്കെത്തുന്നു. ആദ്യമായാണ് അമുൽ ഒരു വിദേശ രാജ്യത്തേക്ക് ഫ്രഷ് പാൽ വിപണനം ചെയ്യുന്നത്. ഇന്ത്യയുടെ
അപകടകാരികളായ 23 നായ ബ്രീഡുകളെ നിരോധിച്ചുകൊണ്ട് മാർച്ച് 12-ന് കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലർ മാർച്ച് 19ന് കർണ്ണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഈ സ്റ്റേ കർണാടക സംസ്ഥാനത്തിനു മാത്രമാണ് ബാധകമെന്നും കോടതി ഉത്തരവിട്ടു. 23 നായ ബ്രീഡുകളെ നിരോധിക്കുന്ന ഉത്തരവിറക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ
പുതുവർഷപ്പുലരിയിൽ ആഘോഷങ്ങളെല്ലാം മാറ്റിവച്ച് പൊരുതി മാരക വിഷത്തിന്റെ മുനമ്പിൽ നിന്നും മിണ്ടാപ്രാണികളുടെ ജീവൻ കാത്ത വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന് നേതൃത്വം നൽകിയ വനിതാ വെറ്ററിനറി ഡോക്ടർമാർക്ക് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആദരം. ഇടുക്കി ജില്ല ചീഫ് വെറ്ററിനറി
വിളകളിൽ കളനാശിനിയടിക്കുമ്പോൾ കളനാശിനികള്‍ വിളകളില്‍ വീഴുകയും തുടർന്ന് അവ കരിഞ്ഞുണങ്ങി പോവുകയും ചെയ്യുന്ന പ്രശ്നം സാധാരണമായി കർഷകർ അനുഭവിക്കുന്നതാണ്. ഈ പ്രശ്നം പരമാവധി കുറയ്ക്കാന്‍ സഹായകമായ ‘ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്ലിക്കേറ്റർ’ എന്ന നൂതന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക്
നൂതന ആശയങ്ങളിൽനിന്നു പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും അവ ജനോപകാരപ്രദമായി രൂപപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ ശാസ്ത്രം സാമൂഹിക നന്മയ്ക്കുതകൂ എന്ന് സിപിസിആർഐ ഡയറക്ടർ ഡോ. കെ.ബി.ഹെബ്ബാർ. കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് 'തോട്ട മേഖലയിലെ കാലാവസ്ഥാ
ജൈവകൃഷിക്കു കരുത്തു പകരാന്‍ ബയോ കാപ്സ്യൂളുകൾ. തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനവും(സിടിസിആർഐ), കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും(ഐഐഎസ്ആർ) ചേര്‍ന്ന് 3 ബയോ കാപ്സ്യൂളുകൾ പുറത്തിറക്കി. ട്രൈക്കോഡെർമ, എൻഡോഫ്യ്റ്റ് സൂക്ഷ്മജീവി, പ്ലാന്റ് ഗ്രോത്ത് പ്രമോട്ടിങ്
രാജ്യത്തിന്റെ ഭക്ഷ്യഭദ്രതയേയും സാധാരണക്കാരായ കോടിക്കണക്കിനു ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ വിശദമായ ചർച്ചകളും നിർണായകമായ തീരുമാനങ്ങളും ഉരുത്തിരിത്തേക്കാവുന്ന ലോക വ്യാപാര സംഘടനയുടെ സുപ്രധാനമായ യോഗം അബുദാബിയിൽ ഇന്നലെ ആരംഭിച്ചു. ലോക വ്യാപാര സംഘടന(WTO)യുടെ പതിമൂന്നാമത്
റബര്‍ ഗവേഷണ, വികസന രംഗത്തെ മികച്ച സംഭാവനകൾക്കു രാജ്യാന്തര റബർ ഗവേഷണ വികസന ബോർഡ് ഏർപ്പെടുത്തിയ ബി. സി. ശേഖർ അവാർഡിന് ഡോ. കുരുവിള ജേക്കബ് അർഹനായി. ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ ജോയിന്റ് ഡയറക്ടറും, ദേശീയ റബര്‍ പരിശീലന കേന്ദ്ര ഡയറക്ടറും ആയിരുന്നു. തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്ന് സ്വർണ്ണ മെഡലോടെ
കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ റബർ കൃഷി വഹിച്ച അല്ലെങ്കിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആർക്കും സംശയമുണ്ടാവില്ല. ഇന്ത്യയിൽ റബറിനൊരു തലസ്ഥാനമുണ്ടെങ്കിൽ അത് കേരളമായിരിക്കും. രാജ്യത്തെ റബറിന്റെ 75 ശതമാനവും കേരളമാണ് ഉൽപദിപ്പിക്കുന്നത്. എന്നാൽ, കേരളത്തിൽ ആദ്യമായി ഒരു റബർ തൈ നട്ടത് എവിടെയാണെന്ന്
പെരിയാർ നദീതടത്തിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും ആലങ്ങാടൻ ശർക്കരയുടെ പൈതൃകം വീണ്ടെടുക്കുന്നതിനുമായി ആലങ്ങാട് ശർക്കര ഉൽപ്പാദന യൂണിറ്റ് വരുന്നു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) സാങ്കേതിക
‘ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം വിവരങ്ങളും വിവരക്കേടുകളും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മില്ലറ്റുകളുടെ വൈവിധ്യം, കൃഷി, പോഷക പ്രാധാന്യം, ഉപയോഗം എന്നിവ ശാസ്ത്രീയമായി മലയാളത്തിൽ പ്രതിപാദിക്കുന്ന ഒരു പുസ്തകം കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. ലോകമെങ്ങും
ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമർ പുരസ്കാരം മാംഗോ മെഡോസ് സ്ഥാപകൻ എൻ.കെ.കുര്യന്. കാർഷിക മേഖലയിലെ മഹത്തായ സംഭാവനയ്ക്കാണ് പുരസ്കാരം. ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്നു വരെ ന്യൂഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ‘പുസ കൃഷി വിജ്ഞാൻ മേള
ഈ ബന്ധത്തിന് ഇത്രയും ഉറപ്പേകുന്നത് ചേക്കലേറ്റിന്റെ മധുരമായിരിക്കണം. കാഡ്ബറിയും കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കരയിലുള്ള കൊക്കൊ ഗവേഷണ കേന്ദ്രവും തമ്മിലുള്ള ബന്ധവും സൗഹൃദവും തുടങ്ങിയിട്ട് വർഷം 36 ആയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ കൊക്കോ ഗവേഷണ യൂണിറ്റും കാഡ്ബറിയും തമ്മിലുള്ളത് കാർഷിക
കർഷകർക്കായി കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥമായ വിളപരിപാലന ശുപാർശകളുടെ ഏറ്റവും പുതിയ പതിപ്പായ ‘വിളകൾ 2024’ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇക്കഴിഞ്ഞ ദിവസം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കാർഷിക സർവകലാശാലയുടെ വിളപരിപാലന
അധികം മുതൽമുടക്കില്ലാതെ കൂണിൽനിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാമെന്ന് കർഷകരെ പഠിപ്പിച്ച് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർഥികൾ. ഏറെ ഡിമാൻഡ് ഉള്ള ചിപ്പിക്കൂണിന്റെ കൃഷിയിലും ഗ്രോബാഗ് നിർമാണത്തിലുമാണ് തമിഴ്നാട്ടിലെ വടസിത്തൂരിലെ കർഷകർക്ക് പരിശീലനം നൽകിയത്. കൂടാതെ തെങ്ങിൻതോപ്പുകൾ
പാഠപുസ്തകങ്ങളിലെ അറിവുകൾ പറമ്പിൽ പയറ്റുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. അമൃത സ്കൂൾ ഓഫ് അഗ്രികൾചറൽ സയൻസസിലെ അവസാന വർഷ വിദ്യാർഥികളാണ് പരമ്പരാഗത കൃഷി രീതി പിന്തുടരുന്ന കർഷകർക്കായി കാർഷികമേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പകർന്നു കൊടുക്കുന്നത്. ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ
ശാസ്ത്രീയ കൃഷിയുടെ സമ്പൂർണ ഗ്രന്ഥം എന്നു വിശേഷിപ്പിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകളുടെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രകാശനവും, വിദ്യാർഥികൾക്കിടയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള അഗ്രി ഇന്നൊവേഷൻ-ഇൻക്യൂബേഷൻ സെന്ററിന്റെ ഉദ്ഘാടനവും കൃഷി മന്ത്രി പി. പ്രസാദ്
ഗ്രാമീണ കാർഷിക പ്രവർത്തിപരിചയ മേളയുടെ ഭാഗമായി കോയമ്പത്തൂർ കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തി അമൃത കാർഷിക കോളജ് അവസാന വർഷ വിദ്യാർഥികൾ. ഗുണങ്ങളേറെയുള്ള അസോളയുടെ കൃഷിരീതി ലളിതമാണെന്നും, പണ്ട് പാടശേഖരങ്ങളിൽ നൈട്രജൻ ലഭ്യത ഉറപ്പുവരുത്താൻ ഉപയോഗിച്ചിരുന്ന ഒരു പന്നൽ
വിവിധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സംഘടിപ്പിക്കുന്ന മാരത്തോൺ പരിപാടികളെ കുറിച്ച് നമുക്കറിയാം, എന്നാൽ ഇത്തവണ പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാർന്ന ഒരു മാരത്തോൺ സംഘടിപ്പിച്ചിരിക്കുകയാണ് കണ്ണൂർ ജില്ലാ ക്ഷീരവികസനവകുപ്പ്. കണ്ണൂർ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ‘റൺ ഫോർ മിൽക്ക്, റൺ ഫോർ ഹെൽത്ത്’ എന്ന
എന്ത് കൃഷി ചെയ്യണം? എങ്ങനെ കൃഷി ചെയ്യണം? എങ്ങനെ അറിയും? ‘രണ്ട് തവണ തിളപ്പിച്ച് വെള്ളമൂറ്റി’ കട്ട് കളഞ്ഞ കപ്പ കൊണ്ട് വിശപ്പു മാറ്റിയ കാലം ഓർമയായി. പകരം രുചികരമായ, നിമിഷ നേരം കൊണ്ട് വേകുന്ന കപ്പ ‘ഫൈവ് സ്റ്റാർ’ വിഭവമായി. ‘നാരൂഴി’ പാലില്‍നിന്നും 40 ലീറ്റർ കറക്കുന്ന പശുക്കൾ നാട്ടുകാർക്കിപ്പോൾ
മാമാങ്കത്തിന്റെ നാട്ടിൽ കാർഷിക മാമാങ്കമൊരുക്കി കർഷകശ്രീ കാർഷിക മേളയ്ക്കു തിരിതെളിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച കർഷകനുള്ള മലയാള മനോരമ കർഷകശ്രീ പുരസ്കാര സമർപ്പണത്തോടനുബന്ധിച്ചു നടക്കുന്ന കാർഷികമേളയ്ക്കാണ് തുടക്കമായത്. മലപ്പുറം എംഎസ്പി മൈതാനത്തു നടക്കുന്ന കാർഷിക മേള ജില്ലാ കലക്ടർ വി.ആർ.വിനോദ്
വ്യത്യസ്ത രുചികളിലുള്ള ബിരിയാണി മുതൽ മാങ്ങായിട്ട മീൻകറി വരെ രുചിച്ചറിയാനുള്ള അവസരം കർഷകശ്രീ കാർഷികമേളയിലുണ്ട്. നാളെ മുതൽ ഫെബ്രുവരി 4 വരെ മലപ്പുറം എംഎസ്പി മൈതാനിയിൽ നടക്കുന്ന കാർഷിക മേളയിൽ രുചികൾ അറിയാൻ താൽപര്യമുള്ളവർക്കായി കാലിക്കറ്റ് ചില്ലീസ് ആണ് പ്രത്യേക ഫുഡ് കോർട്ട് ഒരുക്കുന്നത്. സാമ്പാർ ചായ,
'പശുക്കൾക്ക് നൽകാൻ യോജിച്ച നല്ല രീതിയിൽ ഊർജമടങ്ങിയ ചെലവ് കുറഞ്ഞ തീറ്റകളിൽ ഒന്നാണ് കപ്പയും കപ്പയുടെ അവശിഷ്ടങ്ങളുമൊക്കെ, പക്ഷേ തീറ്റയായി നൽകുമ്പോൾ ശ്രദ്ധിക്കാൻ പ്രത്യേകം ചില കാര്യങ്ങളുണ്ട്'- പരീശീലന ക്ലാസിൽ ഇത് പറയുമ്പോൾ കേൾക്കാൻ സദസ്സിന്റെ മുൻനിരയിൽ മാത്യു ബെന്നിയും ഒപ്പം വെള്ളിയാമറ്റം ഗ്രാമത്തിലെ
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകൻ മാത്യു ബെന്നിയുടെ തൊഴുത്തിൽ ഇപ്പോൾ എത്ര പശുക്കളുണ്ട്? കേരളം ഏറ്റെടുത്ത ആ തൊഴുത്തിൽ 21 കാലികൾ. മുൻപുണ്ടായിരുന്ന 22നേക്കാൾ ഒന്നുമാത്രം കുറവ്. പഠനത്തോടൊപ്പം 22 പശുക്കളെ പരിപാലിച്ചിരുന്ന മാത്യുവിന്റെ തൊഴുത്തിൽ ഡിസംബർ 31നു രാത്രി 8നു കഴിക്കാൻ നൽകിയ
മലപ്പുറം: കേരളത്തിലെ കൃഷി, മൃഗസംരക്ഷണ, മത്സ്യ മേഖലകളിലെ വളർച്ചയുടെ നേർച്ചിത്രം അവതരിപ്പിക്കുന്ന കർഷകശ്രീ കാർഷിക മേള 31ന് മലപ്പുറം എംഎസ്പി മൈതാനത്ത് ആരംഭിക്കും. കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം സമര്പ്പിക്കുന്നതിനോടനുബന്ധിച്ചാണ് അഞ്ചു ദിവസത്തെ
കാർഷിക, മൃഗസംരക്ഷണ, മത്സ്യക്കൃഷി മേഖലകളിലെ പുത്തൻ അറിവുകളും ആശയങ്ങളും സാങ്കതികവിദ്യകളും പങ്കുവയ്ക്കുന്ന സെമിനാർ പരമ്പരതന്നെ മലയാള മനോരമയുടെ കർഷകശ്രീ കാര്‍ഷികമേളയില്‍ അരങ്ങേറും. എട്ടു സെമിനാറുകളിൽ 24 വിഷയങ്ങളിലായി 32 വിദഗ്ധർ ക്ലാസുകൾ നയിക്കും. കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള
വനത്തിനു പുറത്ത് തേനീച്ച, കടന്നൽ തുടങ്ങിയവയുടെ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം രണ്ടു ലക്ഷമാക്കിയതിനെതിരേ സ്വതന്ത്ര കർഷക സംഘടനയായ കിഫ രംഗത്ത്. പത്തു ലക്ഷം രൂപയായി നിശ്ചിയിച്ചിരുന്ന തുകയാണ് ജനുവരി 18ലെ മന്ത്രിസഭാ തീരുമാനം രണ്ടു ലക്ഷമായി വെട്ടിക്കുറച്ചത്. ഇന്നലത്തെ മന്ത്രി
കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈനായി വാങ്ങാൻ കഴിയുന്ന പദ്ധതിക്ക് തുടക്കമായി. കൃഷി സംബന്ധമായ വിജ്ഞാനത്തിന്റെ ഏറ്റവും ആധികാരികമായ സ്രോതസായാണ് കർഷകർ പണ്ടു മുതൽ സർവകലാശാലാ പ്രസിദ്ധീകരണങ്ങളെ കണ്ടു വരുന്നത്. എന്നാൽ അവ വാങ്ങണമെങ്കിൽ പലപ്പോഴും മണ്ണുത്തിയിൽ പോവണമായിരുന്നു. എന്നാൽ ഇനി മുതൽ ഏറ്റവും
മലയാള മനോരമ 2023ലെ മലയാളം വാക്ക് കണ്ടെത്താൻ വായനക്കാരുടെ സഹകരണത്തോടെ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ മലയാളികൾ ഏറ്റവും പ്രയോഗിച്ച പുതുമയുള്ള വാക്കായി തിരഞ്ഞെടുത്തത് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നതായിരുന്നു. കേവലം വാക്കിലും പറച്ചിലുകളിലും ഒതുങ്ങാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ
2013 മുതൽ 2020 വരെ നീണ്ട എട്ടു വർഷക്കാലം പന്തളം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജനായുള്ള എന്റെ ഔദ്യോഗിക സേവന കാലം. കന്നുകാലി വളർത്തൽ കൊണ്ട് ഉപജീവനം നടത്തിപ്പോരുന്ന നൂറു കണക്കിന് പാവപ്പെട്ട ക്ഷീരകർഷകർ ഉണ്ടവിടെ. തങ്ങളുടെ മൃഗങ്ങളെ തങ്ങൾക്കു ആദായമുണ്ടാക്കാനുള്ള ഒരു വെറും 'കറവപ്പശു'വായി
കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. അനി എസ്. ദാസിനെക്കുറിച്ച് കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപാദന കമ്മീഷണറുമായ ഡോ. ബി.അശോകിന്റെ ഓർമക്കുറിപ്പ്. കഴിഞ്ഞ ദിവസം അന്തരിച്ച കാർഷിക സർവകലാശാല പ്രഫസറും പ്ലാനിങ് ഡയറക്ടറുമായ ഡോ. അനി എസ്. ദാസിനെ 1991 മുതൽ എനിക്ക് പരിചയമുണ്ട്. മണ്ണുത്തിയിൽ ഞാൻ ബിവിഎസ് സിക്കു
ലെയ്സ് (Lay's) പെപ്സികോ കമ്പനിയുടേതാണെന്ന് നമുക്കറിയാം. എന്നാൽ ലെയ്സിലെ ഉരുളക്കിഴങ്ങിന്റെ ഉടമ ആരാണ്? കമ്പനിയോ കർഷകരോ? ഇനി ലെയ്സ് ആസ്വദിച്ചു കഴിക്കുമ്പോഴും കുട്ടികൾക്ക് വാങ്ങിക്കൊടുക്കുമ്പോഴും ഓർക്കുക, ലെയ്സ് ചിപ്സുണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിന്റെ അവകാശം(Patent) ആർക്കെന്ന കാര്യത്തിൽ
പശുക്കളെയും കേരളത്തിലെ ക്ഷീരകർഷകരെയും സ്നേഹിച്ചിരുന്ന ഒരു വെറ്ററിനേറിയനായിരുന്നു ഡോ. അനി എസ്. ദാസ്. മൃഗസംരക്ഷണ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനു ചുക്കാൻ പിടിച്ച വ്യക്തി. ഇന്ന് ദൂരദർശൻ കാർഷിക പരിപാടിയായ കൃഷിദർശന്റെ സ്റ്റുഡിയോയിൽവച്ച് ഈ ലോകത്തോട് വിടപറയുന്നതിന് തൊട്ടു മുൻപു പറഞ്ഞതും കർഷകർക്ക്
നാളികേര വികസന ബോര്‍ഡിന്റെ 44–ാം സ്ഥാപകദിനാഘോഷത്തോനുബന്ധിച്ച് കേരകര്‍ഷക സെമിനാര്‍ സംഘടിപ്പിക്കുന്നു. 2024 ജനുവരി 12ന് ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുത്. 300ൽപ്പരം കര്‍ഷകര്‍ പങ്കെടുക്കു സെമിനാറില്‍ നാളികേര വികസന ബോര്‍ഡിലെയും, കേന്ദ്ര തോട്ടവിള ഗവേഷണ
പുതുവർഷപുലരിയിൽ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് തൊടുപുഴയിലെ കുട്ടിക്ഷീരകർഷകനായ മാത്യു ബെന്നിയുടെ ഫാമിൽ കപ്പത്തൊണ്ടിലെ സയനൈഡ് വിഷത്തിനെതിരെ അറിവും അനുഭവവും കരുത്താക്കി പൊരുതിയ ഇടുക്കിയിലെ വെറ്ററിനറി ഡോക്ടർമാരെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആദരിച്ചു. മാത്യു ബെന്നിയുടെ 22 പശുക്കളിൽ
വെറ്ററിനറി സയൻസിൽ അടിസ്ഥാന യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർക്ക് വ്യാജമൃഗചികിത്സ നടത്താൻ കളമൊരുക്കി ആരോഗ്യ സർവകലാശാല. മൃഗായുർവേദത്തിന്റെ മറവിൽ സർവകലാശാലയ്ക്ക് കീഴിൽ പ്രത്യേകം എം. എസ്. എസി. കോഴ്സ് ആരംഭിക്കാനാണ് നീക്കം. ആയുർവേദ ഡോക്ടർമാർക്കാണ് രണ്ട് വർഷം നീളുന്ന
കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യ-മീൻ രുചിവൈവിധ്യങ്ങളുമായി സിഎംഎഫ്ആർഐയിൽ 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളയ്ക്കു തുടക്കമായി. ചാമയ്ക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്റ ചേർത്തുണ്ടാക്കിയ കപ്പ,
കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരത്തിനു കണ്ണൂർ ചെറുപുഴ താബോർ പരുവിലാങ്കൽ പി.ബി.അനീഷ് അർഹനായി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണപ്പതക്കവും ഉൾപ്പെടുന്ന പുരസ്കാരമാണിത്. രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ അവാർഡിന്റെ പതിനേഴാമത് ജേതാവിനെയാണ് ഇപ്പോൾ
കൈകോർത്തത് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെയും (കുഫോസ് - KUFOS) കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെയും (സിഡബ്ല്യുആർഡിഎം - CWRDM) ഗവേഷകർ. ഉപയോഗിച്ചത് ബഹിരാകാശ സാങ്കേതികവിദ്യയായ ‘റിമോട്ട് സെൻസിങ്’. ഫലമോ, മലയാളികളുടെ പ്രിയപ്പെട്ട സ്വന്തം നെല്ലിനമായ ‘ഉമ’യ്ക്കൊരു സ്പെക്ട്രൽ ലൈബ്രറി.
സിറോ മലബാർ സഭയുടെ പാലാ രൂപതയ്ക്കു കീഴിലുള്ള, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കർഷക ചന്ത ശ്രദ്ധനേടുന്നു. ചെറിയൊരു ലാഭവിഹിതം മാത്രം ഈടാക്കിയിട്ടും രണ്ടു മാസം പിന്നിടുന്നതിനിടെ ഈ ചന്തയുടെ നീക്കിയിരുപ്പ് അരലക്ഷം കടന്നു – 55,000 രൂപ. കർഷകർക്ക് നേടിക്കൊടുത്ത വരുമാനവും ഉപഭോക്താക്കളുടെ സംതൃപ്തിയും
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽപായലിൽനിന്നും നിർമിച്ച രണ്ട് പ്രകൃതിദത്ത ഉൽപന്നങ്ങൾ വിപണിയിലേക്ക്. വൈറസുകൾക്കെതിരേ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന കടൽമീൻ ഇമ്യുണോആൽഗിൻ എക്സട്രാക്റ്റ് എന്ന ഉൽപന്നവും രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കുന്ന കടൽമീൻ
നിത്യഹരിത അലങ്കാരവൃക്ഷങ്ങൾ ആകർഷകമായ ചട്ടികളിൽ വളർത്തി ക്രിസ്മസ് ട്രീകളായി വിൽക്കാൻ കൃഷിവകുപ്പ്. അരക്കോറിയ, ഗോൾഡൻ സൈപ്രസ്, തൂജ എന്നിവയാണ് വിൽപനയ്ക്ക് ഒരുക്കിയിട്ടുള്ളത്. ലളിതമായ പരിചരണത്തില്‍ വളരെ സാവധാനം വളരുന്ന ഇവയെ 5 വർഷത്തോളം ചട്ടികളിൽത്തന്നെ നിലനിർത്തി ഇൻഡോർ പ്ലാന്റുകളായും വളർത്താം. അതിനുശേഷം
കോഴി, പന്നി, കന്നുകാലി, ആട് ഫാമുകളിൽ ജോലി ചെയ്യുന്ന സർക്കാർ മൃഗാശുപത്രികളിലെ വെറ്ററിനറി സർജന്മാർക്ക് ഇനി മുതൽ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം. മൃഗസംരക്ഷണ വകുപ്പിനു കീഴിലോ, ജില്ലാ പഞ്ചായത്തിനു കീഴിലോ പ്രവർത്തിക്കുന്നവർക്കാണ് ഇതു ബാധകം.
കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ വിൽപ്പനക്ക് ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു. നാളെ (ഡിസംബർ 9) കാക്കനാട് റീക്കോ ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രിയും സർവകലാശാല പ്രൊ ചാൻസലറുമായ പി.പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് ചടങ്ങിൽ
ചെറുധാന്യങ്ങളുടെ പോഷക-ആരോഗ്യഗുണങ്ങളുടെ ബോധവൽകരണവും മത്സ്യപ്രിയരായ മലയാളികൾക്കിടയിൽ മീനിനോപ്പം ചേർന്നുള്ള പോഷകാഹാരമായി ചെറുധാന്യ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുകയും ലക്ഷ്യം. ചെറുധാന്യങ്ങളുടെ (മില്ലറ്റ്) പോഷക-ആരോഗ്യ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനും മീനിനോടൊപ്പം പോഷകാഹാരമായി അവയുടെ വൈവിധ്യമായ
മരിക്കുന്നതിനേക്കാൾ ധൈര്യം ജീവിച്ചിരിക്കുന്നതിനു വേണ്ട അവസ്ഥയിലാണ് ഒട്ടുമിക്ക കാലങ്ങളിലും ഇന്ത്യയുടെ മിക്ക സ്ഥലങ്ങളിലുമുള്ള ചെറുകിട കർഷകരുടെ ജീവിതം. എല്ലാ അനുമാനങ്ങളെയും മറികടന്ന് രാജ്യത്തിന്റെ നടപ്പുസാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ അതായത് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7.6 ശതമാനം വളർച്ച
സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ പദ്ധതിക്കു രൂപം നൽകിക്കഴിഞ്ഞെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു
2023 നവംബർ 23ന് കേന്ദ്ര സർക്കാരിനു മുൻപിൽ സുപ്രീംകോടതി ഒരു നിർദ്ദേശം വച്ചു. പതിയെപ്പതിയെ നെൽകൃഷി ഉപേക്ഷിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ താൽപര്യം ഗൗരവപൂർവം പരിഗണിക്കണമെന്നതായിരുന്നു അത്. നെല്ലുപേക്ഷിച്ച് ചെറു ധാന്യങ്ങൾ ( millets) പോലുള്ള പരമ്പരാഗതവിളകളിലേക്ക് തിരിച്ചു പോകാൻ തയ്യാറാകുന്ന കർഷകരെ
നീതി ആയോഗിന് കീഴിൽ അടൽ ഇന്നൊവേഷൻ മിഷന്റെ ഭാഗമായി എറണാകുളം ജില്ലയിലെ 7 സ്കൂളുകളിൽ തുടങ്ങിയ അടൽ ടിങ്കറിങ് ലാബുകളിൽ ഇനി കാർഷിക ആശയങ്ങളും നാമ്പെടുക്കും. രാജ്യത്തെ 11 ജില്ലകളിലെ അടൽ ടിങ്കറിങ് ലാബുകളിൽ കാർഷിക മേഖലയിലെ നവീന ആശയങ്ങൾ വളർത്തിയെടുക്കാൻ വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകാൻ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി
ഒരു വള്ളിയിൽനിന്ന് 7.5 കിലോ ഉണക്കക്കുരുമുളക് ലഭിക്കുന്ന പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് കോഴിക്കോട് മൂഴിക്കലിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐഐഎസ്ആർ). ‘ചന്ദ്ര’യെന്നു പേരിട്ടിരിക്കുന്ന പുതിയ കുരുമുളക് ഇനം മികച്ച ഉൽപാദനക്ഷമതയുള്ളതാണ്. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഡോ. എം.എസ്.ശിവകുമാർ,
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബിഎസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2023–24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ(KEAM-2023) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പ്രസ്തുത കോഴ്സിന് അപേക്ഷകൾ
റബർ ആവര്‍ത്തനക്കൃഷി/പുതുക്കൃഷി 2022ല്‍ റബര്‍ ആവര്‍ത്തനക്കൃഷി/പുതുക്കൃഷി നടത്തിയ കർഷകരിൽ നിന്നു ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. പരമാവധി 2 ഹെക്ടര്‍വരെ റബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്രത്തിന്റെ സര്‍വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി
ഇന്ത്യയുടെ കടൽ മത്സ്യസമ്പത്തിലേക്ക് രണ്ടു നെയ്മീനുകൾ കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റേതാണ് (സിഎംഎഫ്ആർഐ) കണ്ടെത്തൽ. ഒന്ന് പുതുതായി കണ്ടെത്തിയ അറേബ്യൻ സ്പാരോ നെയ്മീനാണ്. സ്കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത്
പഠനകാലത്തെ സൗഹൃദം ഇന്നും സൂക്ഷിക്കുന്നവർ എത്ര പേരുണ്ടാകും? ഒരു ക്ലാസിൽ പഠിച്ചെങ്കിലും കാലം പിന്നിട്ടപ്പോൾ പല സൗഹൃദങ്ങളും മറഞ്ഞിട്ടുണ്ടാകും. എന്നാൽ, ഒരുമിച്ച് പഠിച്ച് നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും അന്നത്തെ കലാലയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളെ പരിചയപ്പെടാം. 1984ൽ
ഓണാട്ടുകര മേഖലയിലെ പ്രഥമ കാർഷിക വിദ്യാഭ്യാസ കോഴ്സ് കായംകുളം എംഎൽഎ യു.പ്രതിഭ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് പുതിയ കോഴ്സായ 'ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്' ആരംഭിക്കുന്നത്. "ഓണാട്ടുകര മേഖലയുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു, ഒരു കാർഷിക വിദ്യാഭ്യാസ സ്ഥാപനം, ഡിപ്ലോമ
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന 'ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്ര'ത്തിൽ പുതിയ കാർഷിക ഡിപ്ലോമ കോഴ്സ് (ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്) ആരംഭിക്കുന്നു. നവംബർ എട്ടിനു രാവിലെ പത്തിന്, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. ഓണാട്ടുകര മേഖലാ
രാജ്യത്തെ ആദ്യ സമ്പൂർണ ഹരിതോർജ സർവകലാശാലയായി കേരള കാർഷിക സർവകലാശാല മാറുന്നു. കേരള പിറവി ദിനമായ നവംബർ 1ന് ഇതിനോടനുബന്ധിച്ചുള്ള ധാരണാപത്രത്തിൽ കേരള കാർഷിക സർവകലാശാല റജിസ്ട്രാറും അനർട്ട് ഡയറക്ടറും ഒപ്പുവയ്ക്കും. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിതോർജ ക്യാമ്പസായി കേരള കാർഷിക സർവകലാശാലയെ മാറ്റുന്ന ഗ്രീൻ
കൊച്ചി മെട്രോ റെയിൽപാതയുടെ അടിയിലൂടെ സഞ്ചരിക്കുമ്പോൾ ആരുടെയും കണ്ണിലുടക്കുക ഭംഗിയായി വെട്ടിയൊരുക്കി വളർത്തിയ ചെമ്പരത്തിച്ചെടികളായിരിക്കും. ചെമ്പരത്തി മാത്രമല്ല പൈനാപ്പിളും മറ്റ് അലങ്കാര ഇലച്ചെടികളും കൊച്ചി മെട്രോയുടെ സൌന്ദര്യവൽകരണത്തിന്റെ ഭാഗമായി മീഡിയനുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ട്രീസ്കേപ്സ്
വർധിച്ചുവരുന്ന ഭക്ഷ്യ ആവശ്യകത, പരിസ്ഥിതി നശീകരണം, കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന ഭീഷണി തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ വരുംതലമുറയ്ക്കു വേണ്ടി കാർഷിക-ഭക്ഷ്യോൽപാദന വ്യവസ്ഥ സുസ്ഥിരമായി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. കൊച്ചിയിൽ 16–ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ്
ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനോടനുബന്ധിച്ച് ദക്ഷിണ കൊറിയയിൽ നടന്ന യുഎൻ ചർച്ചാവേദിയിൽ കണ്ടൽ സംരക്ഷണത്തിനും പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനത്തിനും പ്രധാന മുൻഗണന നൽകി ഇന്ത്യ. കടലിൽ സംരക്ഷിതമേഖലകൾ നിർണയിക്കൽ, സുസ്ഥിര മത്സ്യബന്ധനരീതികൾ നടപ്പിലാക്കൽ എന്നിവയും മുൻഗണനാപട്ടികയിലുണ്ടെന്ന് ഇന്ത്യയെ
ദേശീയ ടര്‍മറിക് ബോര്‍ഡ് സ്ഥാപിച്ചു കൊണ്ട് മഞ്ഞളിന്റേയും മൂല്യവർധിത മഞ്ഞള്‍ ഉല്പന്നങ്ങളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ണായക നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. മഞ്ഞള്‍ വ്യവസായത്തില്‍ മുന്‍പില്ലാത്ത രീതിയിലെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ഈ രംഗത്തെ വിദഗ്ധരേയും
കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോ. എം.എസ്.സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ ലോകത്തെയാകെ നയിച്ച
അനിമൽ സയൻസ്, അപ്ലൈഡ് മൈക്രോ ബയോളജി ഗവേഷണ ബിരുദങ്ങൾ: പ്രവേശനപരീക്ഷ, അഭിമുഖം, എസ്ആര്‍എഫ് വഴിയാണ് പ്രവേശനം ബിരുദാനന്തര ബിരുദം: ക്ലൈമറ്റ് സയൻസ്, എൻവയോണ്‍മെന്റല്‍ സയൻസ് , ഓഷന്‍ & അറ്റ്മോസ്ഫെറിക് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, റിന്യൂവബിള്‍ എനർജി എന്‍ജിനീയറിങ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, ലൈബ്രറി
തനിക്ക് വീട്ടിൽ കൂട്ടായി ധാരാളം നായ്ക്കളും പൂച്ചകളുമുണ്ടെന്നും അവർക്കു വേണ്ടിയാണ് ഇവിടെയിപ്പോൾ രാവിലെ മുതൽ വൈകിട്ട് വരെ അടുക്കള പ്രവർത്തിക്കുന്നതെന്നും പറയുകയാണ് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ. ഇപ്പോൾ പ്രായം 92 വയസ്സ് പിന്നിട്ടു, ഞാൻ വളരെ മിതമായാണ് ആഹാരം കഴിക്കുന്നത്, മുൻപ് ഉരുളകൾ
ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ബഹുനില കെട്ടിടങ്ങളും, ഓപ്പറേ ഹൗസും, ഹാർബർ ബ്രിഡ്ജും, പ്രകൃതിഭംഗി തുളുമ്പുന്ന പ്രദേശങ്ങളുമൊക്കെ ആയിരിക്കും. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായി നഗരപ്രദേശങ്ങളിൽനിന്ന് പൂർണമായും വിട്ട് വികസനം എത്താത്ത ഗ്രാമപ്രദേശങ്ങളും
ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആലപ്പുഴ യൂണിറ്റ്, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കുന്നു. പഞ്ചായത്ത് തലത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള ബോധവൽകരണ
താറാവുകളുടെ ജീവനെടുക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനമായ റൈമെറെല്ല രോഗം തടയാൻ കേരള വെറ്ററിനറി സർവകലാശാല പ്രതിരോധ വാക്സിന് പേറ്റന്റ് അംഗീകാരം ലഭിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളജ് മൈക്രോബയോളജി വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രഫസ്സർ ഡോ. പി.എം.പ്രിയയുടെ നേതൃത്വത്തിലുള്ള
സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ
ഇന്നു രാവിലെ സോഷ്യൽ മീഡിയയിൽ തരംഗമായത് സുഭാഷ് ചന്ദ്രൻ എന്ന യുവ കർഷകന്റെ കുറിപ്പാണ്. ടൺ കണക്കിന് പയറിന്റെ ചിത്രവും പങ്കുവച്ചുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു... ‘ഇതാണ് അവസ്ഥ. ഈ ഇരിക്കുന്നതിൽ ഞങ്ങളുടെ 400 കിലോ പയർ കൂടി ഉണ്ട്. ഓണം കഴിഞ്ഞ അവസ്ഥ. അവിട്ടം നാൾ കിട്ടിയത് 10 രൂപ. അതിന്റെ അടുത്ത ചന്തയ്ക്ക് 12
വീട്ടുമുറ്റത്ത് പോഷകത്തോട്ടമൊരുക്കാന് വിത്തും വിജ്ഞാനവുമായി കർഷകശ്രീ മാസിക. കര്‍ഷകശ്രീ മാസികയുടെ സെപ്റ്റംബർ മുതൽ ജനുവരിവരെയുള്ള 5 ലക്കങ്ങൾക്കുമൊപ്പം പച്ചക്കറി വിത്തു പായ്ക്കറ്റ് സൗജന്യമായി ലഭിക്കും. ഓരോ ലക്കത്തിനൊപ്പവും നല്കുന്ന വിത്തിനങ്ങളുടെ കൃഷിരീതി അതതു ലക്കത്തിലെ ‘പോഷകത്തോട്ടം’ പംക്തിയിൽ
തീരക്കടലുകളിൽ മാത്രമായി ചെയ്തുവരുന്ന നിലവിലെ കൂടുമത്സ്യകൃഷികൾ ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. ഇതിന് അനുയോജ്യമായി രൂപകൽപന ചെയ്ത വലിയ കൂടുകൾ ആവശ്യമാണ്. നിലവിലെ 6 മീറ്റർ വ്യാസമുള്ള കൂടുകൾക്ക് പകരം 30 മീറ്ററോ അതിൽ കൂടുതലോ വ്യാസമുള്ള കൂടുകളാണ് വേണ്ടത്.
കേരളത്തിന്റെ ഭക്ഷ്യ മേഖലയിൽ 'ഓർഗാനിക് ആശയം' പ്രചരിപ്പിക്കാനുള്ള പദ്ധതിയുമായി ഏരീസ് ഗ്രൂപ്പ്. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ കേരളത്തിൽ ഉടനീളം ആരംഭിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു. ഈ രംഗത്ത്
കർഷകദിനമായ ചിങ്ങം ഒന്നിന് കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും കർഷകശ്രീ ഒരുക്കിയ ഫോട്ടോ കോണ്ടസ്റ്റിൽ സമ്മാനാർഹരായവരുടെ വിവരങ്ങൾ. പ്രദീപ് വലിയപറമ്പിൽ ശ്യാമ ശരത് സൗമ്യ സുരേഷ് ഹിൽസ്പാർക് കെന്നെൽ ഹരിതംബുരു ജയൻ ശ്രീഹരി കെ.പി. റീന പ്രേംദാസ് ബിജീഷ് മോഹൻ ജീന കെ ജോയി ടോജോ ടോമി ഷാനു മൊറയൂർ രമേഷ്
കോഴിമുട്ട മെഷീനിൽ വച്ചു വിരിയിക്കാൻ 24 മണിക്കൂർ മതി, ഹോർമോൺ നൽകിയാണ് ഇറച്ചിക്കോഴിയെ വളർത്തുന്നത് തുടങ്ങിയ കാര്യങ്ങളിലെ ശരിയേത്? കോഴി അടയിരുന്നാലും, മുട്ട മെഷീനിൽ (ഇൻകുബേറ്റർ) വെച്ചാലും വിരിയാൻ 21 ദിവസം വേണം. തള്ളക്കോഴിയിൽനിന്ന് ലഭിക്കുന്ന അളവിലുള്ള ചൂടും, ഈർപ്പവും കൃത്യമായി മെഷീനിൽ നൽകിയാണ്
? കുടുംബവീതംവയ്പിന്റെ ഭാഗമായി 1989ൽ 37 സെന്റ് സ്ഥലവും വിരിവും (പുരയിടം) എനിക്കു ലഭിച്ചു. അന്നും ഇപ്പോഴും അത് തെങ്ങ്, കമുക്, വാഴ, മറ്റു മരങ്ങൾ ഒക്കെയുള്ള പുരയിടമാണ്. പക്ഷേ, വില്ലേജ് ഓഫിസിലെ കരം തീരുവ രസീതിൽ അത് നിലം എന്നാണ് രേഖപ്പെടുത്തി വരുന്നത്. അതു പുരയിടം എന്നാക്കി കിട്ടാന്‍ എന്തു ചെയ്യണം. ഗോപി
കർഷകദിനത്തിൽ കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും സമ്മാനപ്പെരുമഴ ഒരുക്കി കർഷകശ്രീ. ഫോട്ടോ കോണ്ടസ്റ്റ് നിങ്ങളുടെ കൃഷിയിടത്തിൽനിന്നുള്ള വിളവ്/പ്രിയപ്പെട്ട വളർത്തുമൃഗം/അരുമയോടൊപ്പമുഴ്ഴ സന്തോഷ നിമിഷത്തിന്റെ ചിത്രം ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ #KarshakasreeChingam1 എന്ന ഹാഷ്ടാഗിൽ ഇന്നു
സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിക്കുന്നു
ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന 406 വാഴകൾ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചതിനെതിരേ പ്രതിഷേധം കനക്കുന്നു. രാഷ്ട്രീയ നേതാക്കളും കർഷകരും ഒന്നടങ്കം സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിക്കുന്നുണ്ട്. കൃഷി വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് കൃഷി മന്ത്രി പി.പ്രസാദ്
കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷക പ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന ‘കർഷകശ്രീ 2024’ പുരസ്കാരത്തിന് അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. 3,00,001 രൂപയും സ്വർണമെഡലും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് 2 വർഷത്തിലൊരിക്കലാണ് നൽകുന്നത്. അപേക്ഷാഫോമും വിശദവിവരങ്ങളും കർഷകശ്രീ മാസികയുടെ ജൂലൈ
കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽകരണം പ്രോത്സാഹിപ്പിക്കുന്ന സബ്മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി SMAM) പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ഓഗസ്റ്റ് 1 മുതൽ അപേക്ഷ നൽകാം. കാര്‍ഷിക - യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണം വർധിത
വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനുള്ള ഹൈപവർ കമ്മിറ്റിയുടെ അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വേണുവിനെ സന്ദർശിച്ച് നിർദേശങ്ങൾ കൈമാറി കർഷകസംഘടനയായ കിഫ. 8 നിർദേശങ്ങളാണ് ഇന്നലെ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. വന്യമൃഗശല്യം മൂലം കേരളത്തിലെ കർഷകരുടെ വിളനാശവുമായി ബന്ധപ്പെട്ട പരാതികൾ കർഷകരുടെ
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സാർസ് കോവി-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നത്തിനുണ്ട്. കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന
കേരളത്തിലെ കൃഷിയില്‍ യന്ത്ര ഉപയോഗം വ്യാപകമാവുന്നു. നെൽകൃഷിയിൽ 50 മുതൽ 70 ശതമാനംവരെ യന്ത്രവൽക്കരണമായിട്ടുണ്ട്. എന്നാൽ പുരയിടക്കൃഷിയിൽ പുല്ലുവെട്ടുയന്ത്രങ്ങളൊഴികെ മറ്റൊന്നും കാര്യമായി ഉപയോഗിക്കുന്നില്ല. പ്രധാന കാരണം അനുയോജ്യവും അനായാസം പ്രവർത്തിപ്പിക്കാവുന്നതുമായ യന്ത്രങ്ങളുടെ കുറവുതന്നെ. കൃഷിഭൂമി
അരിക്കൊമ്പൻ വിഷയത്തിൽ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി (വെഫ) എന്ന സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി തള്ളി 25,000 രൂപ പിഴ ചുമത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്. ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശം
കേരളത്തിലെ മികച്ച കർഷകപ്രതിഭയെ തേടിയിതാ കർഷകശ്രീ അവാർഡ് 2024. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരെ തങ്കപ്പതക്കമണിയിക്കാനുള്ള മലയാള മനോരമയുടെ സംരംഭം. മൗലികനേട്ടത്തിന്റെ തിളക്കമുള്ള കർഷകർക്ക് അപേക്ഷിക്കാം. പതിനേഴാമത്തെ കർഷകശ്രീ അവാർഡിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്. കേരളത്തിൽ കൃഷി ചെയ്യുന്ന മുഴുവൻസമയ
ചുട്ടുപൊള്ളുന്ന വെയിലിൽ വലയിൽ കുരുങ്ങി മരണത്തോടു മല്ലിട്ട പാമ്പിനെ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ചലച്ചിത്ര താരം കൃഷ്ണപ്രഭ. പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ ഓഫീസിനു മുൻപിൽ ഡിവൈഡറിനുളളിലെ ചെടികൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഉറപ്പിച്ച വലയിൽ പാമ്പ് കുടുങ്ങിയത് കണ്ടത് ഉച്ചയ്ക്ക് 2നാണെന്ന് കൃഷ്ണപ്രഭ മനോരമ
പിഎം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ മുഖം സ്കാന്‍ ചെയ്തുകൊണ്ട് ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ‘PM KISAN GOI’ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക് ധനസഹായം നല്കുന്ന പ്രധാനമന്ത്രി കിസാന്‍
ഉപഭോക്താക്കളെ ഞെട്ടിച്ച് സെഞ്ചുറി പിന്നിട്ട് തക്കാളിവില. ഒറ്റ ദിവസംകൊണ്ട് 60 രൂപയാണ് ഒരു കിലോ തക്കാളിക്ക് മൊത്തവിലയിലുണ്ടായ വർധന. ഇതോടെ കേരളത്തിൽ 45 രൂപയിൽ നിന്നിരുന്ന തക്കാളി 107–110ലേക്ക് ഉയർന്നു. ചില്ലറവിലയിലും വലിയ വർധനയുണ്ടാകും. ഏതാനും ദിവസങ്ങൾക്കു മുൻപ് 60–75 രൂപയായിരുന്നു തക്കാളിയുടെ
Results 1-100 of 1583