Download Manorama Online App
ഒരേ പേര് അല്ലെങ്കിൽ ഒരേ സർനെയിം ഉപയോഗിക്കുന്നവർക്കെല്ലാം ഒരു പോലെ ഭാഗ്യനിർഭാഗ്യങ്ങൾ ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ടാകാം. ജനനസമയവും തീയതിയും ഗ്രഹനിലയും എല്ലാം നോക്കി ജാതകം പറയുന്നതു പോലെ ഒരാളുടെ ഡേറ്റ് ഓഫ് ബർത്തും പേരും ഒക്കെ അയാളുടെ ഭാഗ്യനിർഭാഗ്യങ്ങളെ സ്വാധീനിക്കുന്നു എന്നാണ് സംഖ്യാ ശാസ്ത്രം
എറണാകുളം ജില്ലയിൽ ഇടപ്പള്ളി ചേരാനല്ലൂർ ദേശത്ത് രാമൻ കർത്താ റോഡിൽ കണ്ടെയ്നർ റോഡിന്റെ പടിഞ്ഞാറു വശത്തായി ഏതാണ്ട് 200 മീറ്റർ ദൂരെയാണ് വൈദ്യനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവാലയങ്ങളിൽ ഒന്നാണിത്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഗണപതി, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഭഗവതി, ധർമ്മശാസ്താവ്, നാഗങ്ങൾ എന്നിവർ
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. തികച്ചും സ്വതന്ത്രവും വികാരപ്രധാനവുമായ അക്ഷരമാണ് I. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കു മുൻതൂക്കം നൽകും. പലപ്പോഴും ആദർശവാദിയും അപ്രായോഗിക സമീപനവുമായിരിക്കും. കാല്പനിക മനോഭാവം പുലർത്തും. മാനവികത
വീനസ് എന്ന സൗന്ദര്യ ദേവതയുടെ രത്നമായ വജ്രം പാശ്ചാത്യ ജ്യോതിഷ പ്രകാരം ഏപ്രിൽ മാസത്തിൽ ജനിച്ചവർക്ക് ഭാഗ്യപുഷ്ടിക്കും, ലൗകീക ജീവിതസുഖവർധനയ്ക്കും, ഭൗതിക ജീവിത നേട്ടങ്ങൾക്കും വേണ്ടി ധരിക്കാവുന്നതാണ്. ഭാരതീയ ജ്യോതിഷ പ്രകാരം മദനകാരകൻ ആയ ശുക്രന്റെ രത്നം (അസുര ഗുരുവായ ശുക്രന്റെ രത്നം) ദാമ്പത്യസൗഖ്യം,
സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് മേടമാസത്തിൽ വരുന്ന പത്താമുദയം അഥവാ മേടപ്പത്ത്. ഈ ദിനത്തിൽ സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യതേജസ്സ് അതീവ ശക്തിയോടെ പ്രഭവിക്കുന്ന മാസമാണല്ലോ മേടം. മേടം രാശി സൂര്യന്റെ ഉച്ചരാശിയുമാണ്. അതിൽത്തന്നെ മേടം പത്താണ് അത്യുച്ചം. ഏതു
മേടമാസം കൃഷി ആചാരങ്ങളുടെ മാസമാണ്. വിഷുദിവസത്തിലാണു കൃഷി ആചാരങ്ങളുടെ തുടക്കം. മേടം പത്തിനു പത്താമുദയ ആഘോഷമാണ്. ഇതു വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം. പത്താമുദയദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. തെങ്ങിൻ തൈ നടാൻ ഏറ്റവും വിശേഷപ്പെട്ട
ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷം മാസത്തിൽ രണ്ടുതവണയാണ് വരുന്നത്. മേടമാസത്തിലെ ആദ്യത്തെ പ്രദോഷം 2024 ഏപ്രിൽ 21 ഞായറാഴ്ച്ച വരുന്നു. ഇത് രവിപ്രദോഷം എന്നും അറിയപ്പെടുന്നു. അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ മഹാദേവനെ ഭജിക്കുന്നതിലൂടെ സന്താനസൗഖ്യം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, ദാരിദ്ര്യദുഃഖശമനം,
അടുത്തു നിൽക്കുമ്പോൾ സൂക്ഷ്മമായി അതു കേൾക്കാം. അകലെ നിന്നു നോക്കുമ്പോൾ ഉജ്വലമായ ഒരു ശബ്ദ–ദൃശ്യമായി അതു മുഴങ്ങും. ഒരു വലിയ മൈതാനം വിസ്താരമേറിയ തിയറ്റർ ആക്കിമാറ്റുന്ന ആ ശബ്ദനാടകമാണ് ഓരോ പൂരവും. ആ തിയറ്ററിലെ ശബ്ദാവതരണം വളരെ അടുത്തു നിന്നു കേൾക്കാം. അപ്പോൾ എണ്ണങ്ങളും വകകളും കലാശങ്ങളും ചേർന്ന് അത് കാതിൽ
വെഞ്ചാമരം വീശലെന്ന കലയെ ദാ അടുത്തറിയാം സ്റ്റെപ് 1 പൂരം എഴുന്നള്ളിപ്പിൽ മേളത്തിനു കാലം മാറുമ്പോഴാണു വെഞ്ചാമരം ഉയർത്തേണ്ടത്. പഞ്ചവാദ്യത്തിലാണെങ്കിൽ ഓരോ താളവട്ടം തുടങ്ങുമ്പോഴും വെഞ്ചാമരം വീശണം. ആനപ്പുറത്തു കോലമേന്തുന്നയാളുടെയും കുടപിടിക്കുന്നയാളുടെയും പിന്നിലാണു വെഞ്ചാമരം വീശുന്നയാളുടെ സ്ഥാനം. അതിനും
ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം ഏപ്രിൽ 17നാണ് ശ്രീരാമനവമി.ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രം അവസാന പാദത്തിൽ (കർക്കടക രാശിയിൽ), തിഥി - നവമി, സൂര്യൻ, ചൊവ്വ, ഗുരു, ശുക്രൻ,
ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നവയാണ് അയാളുടെ കയ്യക്ഷരങ്ങൾ. ഉരുട്ടിയും നീട്ടിയും ചരിച്ചുമെഴുതുന്ന ഈ അക്ഷരങ്ങൾക്ക് നമ്മുടെ സ്വഭാവവുമായി വലിയ ബന്ധമുണ്ടെന്ന് പണ്ടുമുതലേ പറഞ്ഞു കേൾക്കുന്നുണ്ട്. പല പഠനങ്ങളും ആ പറച്ചിലുകൾക്ക് അടിവരയിടുന്നുമുണ്ട്. ഇന്ന് കൈകൊണ്ട് അക്ഷരങ്ങൾ
വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന്
മലയാളികളുടെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷു. വിഷുവിനോടനുബന്ധിച്ചുള്ള സവിശേഷമായ ഒരു കാര്യമാണ് വിഷുഫലം.വിഷുഫലമെന്നത് ഒരു വർഷത്തിൽ സംഭവിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾ ജ്യോതിഷത്തിൽകൂടി മനസ്സിലാക്കി അത് ജനങ്ങളിൽ എത്തിക്കലാണ്. പഴയകാലത്ത് അതത് ദേശത്തെ ജ്യോത്സ്യന്മാർ വിഷുഫലം
സമ്പൽസമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി. ഭൂമിയിലെ ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, വാൽക്കിണ്ടി എന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ. വിഷുവിന്റെ തലേന്ന് കുടുംബനാഥയോ
ഉത്തരായനകാലത്തിൽ വരുന്ന ആദ്യത്തെ മൂന്നു ഭരണിദിനങ്ങൾ അതായത് മകരഭരണി, കുംഭഭരണി, മീനഭരണി എന്നിവ ദേവീപ്രധാനമാണ്. ആദിപരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിക്കാണ് ഈ ദിനങ്ങളിൽ ഏറ്റവും സവിശേഷത. ഭദ്രകാളി എന്നാൽ 'ഭദ്രമായ കാലത്തെ നൽകുന്നവൾ' എന്നാണ് അർഥം. 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ് മീനഭരണി. അന്നേദിവസം
മണ്ണിന്റെ മണവുമായി വീണ്ടുമൊരു വിഷുക്കാലം. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണു വിഷുക്കണി. മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്നു വിഷുപ്പക്ഷി വിളിച്ചുണർത്തുകയാണ്; മലയാണ്മയുടെ മണ്ണിനെ, മനസ്സിനെ, പ്രകൃതിയെത്തന്നെയും. തളിരിലകളുടെ കുളിരുമായെത്തുന്നു ആ കിളിനാദം: വിത്തും കൈക്കോട്ടും.... വിഷുവെന്ന
വിഷു മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായാണ് പുലർച്ചെ കണി കാണുന്നതും കുടുംബത്തിലെ മുതിർന്നവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കുന്നതും. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കു പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. എങ്കിലും കണിയൊരുക്കുന്നതിനു കൃത്യമായ
മേടം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. അന്നേദിവസം പ്രകൃതി തരുന്ന സമ്പൽസമൃദ്ധി മുഴുവൻ ഓട്ടുരുളിയിലാക്കി നമ്മെ കണി കാണിക്കുന്ന മുതിർന്നവർ പിന്നെ ചെയ്യുന്നത് ഇളമുറക്കാരെയെല്ലാം വിളിച്ചുവരുത്തി കൈനീട്ടം നൽകലാണ്. പ്രകൃതിയുടെ സമ്പൽസമൃദ്ധി മുഴുവൻ സ്വയം
ഭദ്രകാളിയുടെ തിരുമുഖം വരിക്കപ്ലാവിന്റെ തടിയിൽ കൊത്തിയെടുത്തുണ്ടാക്കുന്ന വിഗ്രഹമാണ് തിരുമുടി. മുടികൾ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളാണ് മുടിപ്പുരകൾ. കേരളത്തിലെ ഏറ്റവും വലിയ മുടിയാണ് തിരുവനന്തപുരം വെള്ളായണിയിലേത്. സ്വർണവും രത്നക്കല്ലുകളും പതിച്ച വെള്ളായണി ദേവിയുടെ വിഗ്രഹത്തെ ‘ഒരുകോടി സൂര്യന്മാർ
ഏപ്രില്‍ ആദ്യം വാരം നടക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ കാഴ്ചകള്‍ക്ക് കാത്തിരിക്കുകയാണ് ലോകം. ഏപ്രിൽ എട്ടിനാണ് സമ്പൂർണ സൂര്യഗ്രഹണം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് അന്ന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന്
വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ്. പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം
സാംസ്കാരികസമന്വയമാണ് ഭാരതത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. ഇതിന് പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു ക്ഷേത്രമുണ്ട് ബംഗാളിലെ കൊൽക്കത്തയിൽ. ഹിന്ദു ദേവതയായ കാളിക്കു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പക്ഷേ അറിയപ്പെടുന്നത് ചൈനീസ് കാളി മന്ദിർ എന്നാണ്. ചൈന ടൗൺ, താംഗ്രയിലാണ് ഈ ക്ഷേത്രം
പണം വരുന്നത് കയ്യിൽ നിൽക്കുന്നില്ല എന്നതാണ് പലരുടെയും പരാതി. അങ്ങനെയുള്ളവർ അവരുടെ വീടുകളിലെ ചെറിയ ചെറിയ കാര്യങ്ങൾ ശരിയാക്കിയാൽ തന്നെ പലകാര്യങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ജ്യോതിഷവും വാസ്തു ശാസ്ത്രവുമൊക്കെ നോക്കി നിർമിച്ച വീടുകളിലും അനാവശ്യ ചെലവുകളൊക്കെ അധികമായി വരുമ്പോൾ അതിന്റെ കാരണം
ആഴ്ചയുടെ മൂന്നാമത്തെ ദിനമാണ് ചൊവ്വ. ഭൂമിയുടെ സമീപസ്ഥനായ ചൊവ്വയെന്ന ചുവന്ന ഗ്രഹത്തിന്റെ സ്വാധീനം ഈ ദിനത്തിൽ ജനിച്ചവരിൽ വളരെയധികം കാണപ്പെടുന്നുണ്ട്. നയിക്കാനും ജയിക്കാനും എല്ലായ്പ്പോഴും ആഗ്രഹിക്കുന്നവരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരുമാണ് ചൊവ്വാഴ്ച ജനിച്ചവർ. പെട്ടെന്ന് കോപിക്കുന്നവരും ചിട്ടയോടെ
പ്രാവ്, നാരായണക്കിളി, തത്ത, കൃഷ്ണപ്പരുന്ത്, മയിൽ, മൈന, കുരുവി, നീല പൊൻമാൻ തുടങ്ങി അനേകം പക്ഷികൾ ഉണ്ടെങ്കിലും നിയമം അനുസരിച്ച് വീടുകളിൽ അവയിൽ പലതിനെയും കൂട്ടിലടച്ച് വളർത്താൻ പാടില്ല. എന്നാൽ പല കിളികളും വീട്ടിലേക്ക് തനിയെ വരികയും കൂടു കൂട്ടുകയും ചെയ്യുന്നതൊക്കെ പതിവാണ്. ഏത് കിളിയായാലും വീട്ടിൽ വന്നു
ഗുരുവായൂരിന് അടുത്ത് കുന്ദംകുളം റൂട്ടിൽ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് അരിയന്നൂർ ഹരികന്യക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ വിഷ്ണുവിന്റെ മോഹിനി രൂപം ആണ് പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം .ദേവിയുടെ ചതുർബാഹു വിഗ്രഹത്തിന്5 അടിയോളം ഉയരമുണ്ട്. പ്രധാന ശ്രീകോവിലിൽ അയ്യപ്പനുമുണ്ട്. ദ്വാരപാലകർക്ക് പകരം
അനുസരണാ ശീലം തീരെയില്ലാത്തവർ, എന്ന അഭിസംബോധന ചിലരെക്കുറിച്ചു ഇടയ്ക്കിടെ ഉയർന്നുകേൾക്കാറുണ്ട്. തങ്ങളുടെ മേൽ ചുമത്തപ്പെടുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുമ്പോഴോ, അഭിപ്രായങ്ങളെ മാനിക്കാതെ പ്രവർത്തിക്കുമ്പോഴോ ആണ് പലപ്പോഴും പലർക്കും ഈ പട്ടം ചാർത്തികൊടുക്കപ്പെടുന്നത്. നിയന്ത്രണങ്ങളെ ഇഷ്ടപ്പെടാത്ത ചില
ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഒരു വ്യക്തികളുടെ കാല് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും. സൗഹൃദങ്ങൾ, സാഹസികത, കഴിവുകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം കാൽപാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാം. തള്ളവിരൽ തള്ളവിരൽ മറ്റു വിരലുകളെക്കാൾ നീളമുണ്ടെങ്കിൽ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും ഇവർ.
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു.G യിൽ പേര് തുടങ്ങുന്നവർ കടുത്ത ദൈവഭക്തിക്കാരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള സ്വഭാവവും ചിലപ്പോൾ കാണിക്കും. ഏകാന്തത ഇഷ്ടപ്പെടും. ഇതു സൃഷ്ടിപരമായി
തിന്മയുടെ മേൽ നന്മയുടെ വിജയമായ ഹോളി ആഘോഷം ഇന്ന്. ഫാൽഗുനമാസത്തിലെ വെളുത്ത വാവ് വരുന്ന രാത്രിയിലാണ് ഹോളി ആഘോഷങ്ങൾക്കു തുടക്കം. പിറ്റേന്നു പകൽ രംഗോളി ഹോളി എന്ന പേരിൽ നിറങ്ങളുടെ ഹോളി ഉത്സവവും. ഇന്നലെ ആയിരുന്നു പൗർണമി. ഇന്നു നിറങ്ങളിൽ നീരാടി ഹോളി ആഘോഷവും. തിന്മയുടെ മൂർത്തീരൂപമായ ഹിരണ്യകശിപു എന്ന അസുരനെ
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം A യിൽ തുടങ്ങുന്നവർ നിശ്ചയദാര്‍ഢ്യമുള്ളവരും എന്തും തുറന്നുപറയാൻ മടിയില്ലാത്തവരുമായിരിക്കും . സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു സദാവിജയവും സാമൂഹിക അംഗീകാരവുമുള്ള അക്ഷരമാണ് S. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തിൽ പ്രകടിപ്പിക്കുന്നവരാണ്. സ്നേഹമുള്ളവരും ലോലഹൃദയരുമാണ്. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമാണ്. ദൈവത്തിൽ
അയ്യായിരത്തോളം വർഷം പഴക്കമുള്ള ശാസ്ത്ര ശാഖയാണ് ഫെങ്ഷൂയി. ഭൂമിയിലെ ഊർജം മനുഷ്യർക്കനുകൂലമായി മാറ്റാൻ കഴിവുള്ള ഈ ചൈനീസ് വാസ്തുശാസ്ത്രത്തിന് ഏറെ പ്രചാരമുണ്ട്. ഭാഗ്യത്തിനും ധനസിദ്ധിക്കും ഫെങ്ഷുയിൽ പല മാർഗങ്ങളുമുണ്ട്. ഇതില്‍ പ്രധാപ്പെട്ട ഒന്നാണ് ലക്കി ബാംബൂ. വീടുകളിലും ഓഫീസുകളിലും ലക്കി ബാംബൂ
പുതിയ ഒരു സ്ഥലം വാങ്ങും മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. സ്ഥലത്തിന് ദോഷം ഉണ്ടോ ഇല്ലയോ എന്ന കാര്യം ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകണമെന്നില്ല. അതിന് പ്രശ്നം വച്ച് നോക്കുകയാണ് വേണ്ടത്. ശ്മശാനഭൂമി, സർപ്പസാന്നിധ്യമുള്ള സ്ഥലം, യുദ്ധഭൂമി, ക്ഷേത്രങ്ങളുടെ ദൃഷ്ടിയിൽ വരുന്ന ഭൂമി ഒക്കെ
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക്
ക്ഷേത്രത്തിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും എടുക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണ് ഉള്ളത്. ക്ഷേത്രത്തിൽ
വടക്കാഞ്ചേരിരിയിൽ പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായി ഉദയാസ്തമനക്കൂത്ത് അരങ്ങേറി. പുഷ്പക ബ്രാഹ്മണ സേവാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിലാണ് അയ്യപ്പൻ തിയ്യാട്ടിന്റെ വിസ്തൃത രൂപമായ ഉദയാസ്തമനക്കൂത്ത് നടന്നത്. 12 ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ദേവ സേനാധിപതി സങ്കൽപത്തിൽ താരകാസുര വധത്തിന് ശേഷമുള്ള ഭാവമാണിത്. ‘പയ്യന്നൂർ പെരുമാൾ’ എന്ന പേരിലറിയപ്പെടുന്ന ഈ ക്ഷേത്രത്തെ ഉത്തര കേരളത്തിലെ പഴനിയായാണ് കണക്കാക്കുന്നത്. ആനയുടെ പിൻഭാഗം പോലുള്ള
മനുഷ്യന്റെ വിധി നിർണയിക്കാൻ മറുകുകൾക്കു സാധിക്കുമെന്ന് ഇന്ത്യൻ ജ്യോതിശാസ്ത്രവും ചൈനീസ് ജ്യോതിശാസ്ത്രവും ഒരു പോലെ അടിവരയിട്ടു ഉറപ്പിക്കുന്നു. മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ ഗ്രഹങ്ങൾക്കു കഴിയും. ചില ഗ്രഹങ്ങൾ വലിയ സ്വാധീനം ചെലുത്തുമ്പോൾ ചില ഗ്രഹങ്ങൾക്ക്
പ്രണയ ബന്ധങ്ങളെക്കുറിച്ചും ഏതു പ്രായത്തിൽ വിവാഹം നടക്കും ഒന്നിലധികം വിവാഹ ബന്ധങ്ങൾ ജീവിതത്തിലുണ്ടാകുമോ, ദാമ്പത്യജീവിതം വിജയകരമായിരിക്കുമോ തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് മറുപടി നല്കാൻ ഹസ്തരേഖാശാസ്ത്രത്തിനു കഴിയും. കയ്യിലെ രേഖകളുടെ നീളം, അഗ്രങ്ങളിലെ പിളർപ്പ്, കെട്ടുപിണഞ്ഞു കിടക്കുന്ന രേഖകൾ,
ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ്. ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമപൂജകൾ ആണുള്ളത്. പൊതുവെ രാത്രി എട്ടര, പതിനൊന്ന്, രാവിലെ ഒന്നര, നാല്, ആറര എന്നീ
മഹാശിവരാത്രി വ്രതത്തിന് പിന്നിൽ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുണ്ടായ ഒരു തർക്കത്തിന്റെ കഥയുണ്ട്. വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ജൻമമെടുത്ത ബ്രഹ്മാവ് വിഷ്ണുവിനോട് നീ ആരാണെന്ന് ചോദിച്ചു. ‘നിന്റെ പിതാവായ വിഷ്ണു’ എന്ന് മഹാവിഷ്ണു ഉത്തരം നൽകി. പക്ഷേ ഇത് വിശ്വസിക്കാൻ ബ്രഹ്മാവ് തയ്യാറായില്ല. ഇരുവരും തമ്മിൽ
ത്രിമൂർത്തികളിൽ പ്രധാനിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. പരബ്രഹ്മമൂർത്തിയായ ഭഗവാൻ സംഹാരമൂർത്തിയുമാണ്. ദേവാധിദേവനായതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ഉഗ്രകോപിയാണെങ്കിലും ക്ഷിപ്രപ്രസാദിയാണു ഭഗവാൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിനത്തിലെ ക്ഷേത്ര ദർശനം അതീവ പുണ്യമാണ്. രാവിലെ
ത്രിമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി .ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. കുടുംബൈശ്വര്യം , ആരോഗ്യം ,ഉത്തമപങ്കാളി , ഉത്തമ സന്താനങ്ങൾ
നഖങ്ങളിലും മറ്റും കാണുന്ന പല ചെറിയ അടയാളങ്ങളെയും നമ്മൾ അത്ര കാര്യമാക്കാറില്ല. എന്നാൽ ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് കൈകളിലും നഖങ്ങളിലുമൊക്കെ കാണുന്ന രേഖകളും അടയാളങ്ങളുമൊക്കെ ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു. നഖം തുടങ്ങുന്ന ഭാഗത്ത് ചന്ദ്രക്കല പോലെ വെളുത്ത നിറത്തിൽ ഒരു അടയാളം മിക്കവരുടെയും കൈകളിൽ
വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര് കണക്കാക്കുന്നത്. മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും
കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാർച്ച് 8ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രാധാന്യമുള്ള ഉത്സവമാണിത്. എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. വിശ്വാസ പ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി,
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. പ്രായോഗികതയും ക്ഷമയും വഹിക്കുന്ന അക്ഷരമാണ് D. അതുകൊണ്ട് തന്നെ D ആദ്യാക്ഷരമായി വരുന്നവർ ദയാലുക്കളും
ജ്യോതിശാസ്ത്രപ്രകാരം ഓരോ രാശിക്കും പ്രത്യേകമായ ഗുണവിശേഷങ്ങളുണ്ട്. ഇതിന്റെ സ്വാധീനം ആ രാശിയിൽ ജനിക്കുന്നവരുടെ സ്വഭാവത്തിലും പ്രകടമാകും. ചില രാശിക്കാർ ശാന്തരും സമാധാനപ്രിയരുമാണെങ്കിൽ മറ്റു ചില രാശിയിൽ പെട്ടവർ വളരെ വേഗത്തിൽ ദേഷ്യപ്പെടുന്നവരും ആരോടും തർക്കിക്കാൻ എപ്പോഴും സന്നദ്ധതയോടെ ഇരിക്കുന്നവരും
ഊർജസ്വലരും ഉറച്ച തീരുമാനങ്ങളെടുക്കുന്നവരും; പേരിന്റെ ആദ്യാക്ഷരം ‘J’ ആണോ? – Personality analysis of people whose name starts with Letter ‘J’
കൈയിലെ രേഖകൾ നോക്കി ഭാവി പറയുന്നതുപോലെ വിരലുകളുടെ നീളം അനുസരിച്ചു ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാം. പൊതുവെ നീളം കൂടിയ വിരലുകളുള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ശാന്തശീലരുമായിരിക്കും. എന്നാൽ കുറിയ വിരലുകളുള്ളവർ എന്തും വെട്ടിത്തുറന്നു പറയുന്നവരും ക്ഷിപ്രകോപികളുമായിരിക്കും.
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. G യിൽ പേര് തുടങ്ങുന്നവർ കടുത്ത ദൈവഭക്തരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. കരുത്തിന്റെയും അധികാരത്തിന്റെയും അക്ഷരമാണ് R. മനുഷ്യത്വവും സദാപ്രവർത്തനവും അതിലൂടെയുള്ള നേട്ടവും കൈവരുത്താൻ
ഉത്സവക്കാഴ്ചകളുടെ പൂർണതയിൽ ഉത്രാളിക്കാവിൽ പൂരം കൊണ്ടാടി. പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചു. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു.
മിടുമിടുക്കരെന്നാണ് M ൽ പേര് തുടങ്ങുന്നവരെക്കുറിച്ച് പൊതുവെ പറയുന്നത്. അങ്ങേയറ്റം പ്രായോഗികമായ അക്ഷരമാണിത്. ഒപ്പം സാമൂഹിക അംഗീകാരം ലഭിക്കുന്ന അക്ഷരം കൂടിയാണ്. ജീവിതത്തിൽ കൂടുതൽ ഉയർച്ചതാഴ്ചകൾ അനുഭവിക്കുന്നവരായിരിക്കും എം അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ളരാണ്. എന്നാൽ
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ചുരുക്കമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന വിശ്വാസം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കാര്‍ത്തിക, മകം, ഉത്രം,
മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഫെബ്രുവരി മുതൽ പരീക്ഷയുടെ ചൂട് വർധിച്ചു തുടങ്ങും. കുട്ടികളോടൊപ്പം ഇത് രക്ഷിതാക്കളെയും ബാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന ശതമാനത്തിൽ എത്താൻ ഇനി എന്താണ് ചെയ്യുക എന്ന നെട്ടോട്ടത്തിലാകും പലരും.ഏതു ക്ഷേത്രത്തിൽ പോകണം എന്തു വഴിപാട് കഴിക്കണം? എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ്
സിനിമ–സീരിയല്‍ തിരക്കുകളൊക്കെമാറ്റിവച്ച് പതിവുതെറ്റിക്കാതെ താരങ്ങള്‍ ഇത്തവണയും പൊങ്കാല അര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ആനിയുമെല്ലാം വീടുകളില്‍ പൊങ്കാല ഒരുക്കിയപ്പോള്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ചിപ്പിയും ജലജയുമൊക്കെ ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയർപ്പിച്ചു. ആറ്റുകാല്‍ പൊങ്കാലയിലെ
ജീവിത ദുഃഖങ്ങൾക്കുമേൽ പ്രാർഥനയുടെ കലങ്ങൾ നിരത്തി ഇന്നു ഭക്തലക്ഷങ്ങൾ ആറ്റുകാൽ ദേവിക്കു പൊങ്കാലയർപ്പിക്കും. തലസ്ഥാന നഗരത്തെ യാഗശാലയാക്കുന്ന ആറ്റുകാൽ പൊങ്കാല രാവിലെ പത്തരയ്ക്കു തുടങ്ങും. ആറ്റുകാൽ പൊങ്കാലയ്ക്കായി വിശ്വാസികളും നാടും ഒരുങ്ങി. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നാടും നഗരവും ഉണർത്തി ആറ്റുകാൽ പൊങ്കാലയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെ പൊങ്കാല വിഭവങ്ങൾഒരുക്കാനുള്ള തയാറെടുപ്പിലാണു ഭക്തർ. വ്രതം നോറ്റും മനമുരുകി പ്രാർഥിച്ചുമുള്ള ഈ കാത്തിരിപ്പ് ആത്മസാക്ഷാത്കാരത്തിനു വേണ്ടിയാണ്. നാളെ രാവിലെ വരെ ആ കാത്തിരിപ്പ് നീളും. തിന്മകളും കെടുതികളും ഒഴിഞ്ഞ്
ഐടി മേഖലയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവ എന്‍ജിനീയര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരനായെന്നു കേട്ട പലരും ആദ്യമൊന്ന് അമ്പരന്നു. ഒന്നര വർഷം മുമ്പായിരുന്നു സംഭവം. ബി. ടെക് ബിരുദധാരിയും ടെക്നോപാര്‍ക്കിലെ സോഫ്റ്റ്വെയര് എന്‍ജിനീയറുമായ ശന്തനുവാണ് സ്വന്തം ഇഷ്ടം പിന്തുടര്ന്ന്
നാടും നഗരവും ഉണർത്തി ആറ്റുകാൽ പൊങ്കാലയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെ പൊങ്കാല വിഭവങ്ങൾഒരുക്കാനുള്ള തയാറെടുപ്പിലാണു ഭക്തർ. തെരളിയുണ്ടാക്കാനുള്ള ഇലകളും ഈർക്കിലുകളുമെല്ലാം മുക്കിലും മൂലയിലും നിരന്നുകഴിഞ്ഞു. തെരളിയപ്പം, മണ്ടപ്പുറ്റ്, പൊങ്കാലപ്പായസം, വെള്ളപ്പായസം എന്നിവയാണ് പൊങ്കാലയിലെ
അമ്മയില്ലാതൊരു ദൈവമുണ്ടോയെന്ന ചോദ്യമാണ് ഭക്തിയുടെ കൊടുമുടിയിൽ പൊങ്കാലയിടാൻ തയാറായി നിൽക്കുന്നമലയാളസിനിമയുടെ ദുഖ:പുത്രി നടി ജലജയ്ക്കുള്ളത്. പൊങ്കാലയിലെ സ്ഥിരം താരപകിട്ടായ നടി ചിപ്പിയ്ക്കൊപ്പം പൊങ്കാലയിടാൻ ജലജ നാളെ ആറ്റുകാലിലെത്തും. പൊങ്കാല വാക്കുകൾക്കു അതീതമായി അനുഭൂതിയാണെന്ന് ജലജ മനോരമ ഓൺലൈനിനോട്
ജ്യോതിഷപരമായി വെള്ളി ആഭരണങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. വെളുത്ത നിറമുള്ള വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ജാതകപ്രകാരം ചന്ദ്രന്റെ അനിഷ്ഠ സ്ഥിതിമൂലം ക്ലേശിക്കുന്നവർ വെള്ളി ആഭരണം ധരിച്ചാൽ ദോഷകാഠിന്യം കുറഞ്ഞിരിക്കും. വെള്ളി ആഭരണധാരണം മനുഷ്യരിലെ അമിത ക്രോധം
തെങ്ങോല കൊണ്ടു മറച്ച പുരയിലിരുന്ന് ഭക്തിയൂറുന്ന വരികളിലൂടെ കൊടുങ്ങല്ലൂരിൽ വാഴുന്ന ദേവിയെ പാടി ക്ഷണിക്കുകയാണ് ആശാനും സംഘവും. പാട്ടുകാരന്റെ ഭക്തിതീവ്രതയിൽ അലിഞ്ഞ് സർവാഭരണ വിഭൂഷിതയായി ദേവി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നുവെന്നാണ് വിശ്വാസം. എല്ലാ വർഷവും കുംഭമാസത്തിലെ കാർത്തികനക്ഷത്രത്തിൽ
ആഗ്രഹങ്ങളെ നിയന്ത്രിച്ച് നിർത്തി ചിട്ടയായ രീതിയിൽ ജീവിക്കാൻ വ്രതങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ സാധിക്കും. ആഴ്ചയിലെ ഏഴു ദിവസത്തിൽ എടുക്കുന്ന വ്രതങ്ങളും ഓരോ ദേവതകൾക്ക് സമർപ്പിതമാണ്. ഞായറാഴ്ച വ്രതം ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം
ദുഃഖം തീർക്കുന്നൊരമ്മേ... ’ഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോസ്തുതേ’ ദേവീ സ്തുതി ആറ്റുകാലിനു ഉണർത്തുപാട്ടായി ഒഴുകി വരുന്നു. പുണ്യം തേടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പ് സഫലമാകാൻ ഇനി ദവസങ്ങൾ മാത്രം. ഫെബ്രുവരി 25നാണ് ഈ വർഷത്തെ പൊങ്കാല. കുംഭച്ചൂടിലും
വ്രതശുദ്ധിയുടെ നിറവാണു പൊങ്കാല സമർപ്പണം. മനസ്സും ശരീരവും ആറ്റുകാലമ്മയിൽ അർപ്പിച്ചു കഠിന വ്രതം നോറ്റാണ് ഓരോ ഭക്തരും പൊങ്കാലയർപ്പിക്കാനെത്തുന്നത്. ഇഷ്ടവരം നേടുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി തികഞ്ഞ വ്രതശുദ്ധിയോടെ പൊങ്കാലയർപ്പണം നടത്തണമെന്നതു പാരമ്പര്യമായി കൈമാറിവരുന്ന സങ്കൽപ്പമാണ്. മത്സ്യവും
ആറ്റുകാൽ ഭഗവതി കൗമാരിക്കാരിയാണ്. യുവതിയായ കണ്ണകിയായാണ് വാഴുന്നത്. എന്നാൽ മാതൃ സങ്കൽപത്തോടെ അമ്മയെ ആരാധിക്കുന്നവരും ഒട്ടേറെ. അമ്മയുടെ മുന്നിൽ മനമുരുകിയുള്ള പ്രാർഥന ഫലം കാണുമെന്നാണ് വിശ്വാസം. ഐശ്വര്യത്തിനും വിദ്യാവിജയത്തിനും തൊഴിൽ നേട്ടത്തിനും ഇഷ്ടകാര്യ സിദ്ധിക്കും അമ്മയുടെ മുന്നിൽ പ്രാർഥനയുമായി
ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. ഫെബ്രുവരി 25നാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാല അർപ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. തിളച്ചു മറിയുക എന്നാണ് പൊങ്കാല എന്ന വാക്കിനർത്ഥം. തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമർപ്പണം പൂർണമാവുക. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനു ഓരോ
തെളിഞ്ഞ മനസോടെയും ഭക്തിയോടെയും സമർപ്പിക്കേണ്ട വഴിപാടാണ് പൊങ്കാല. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് സ്ത്രീജനങ്ങൾ നേരിട്ട് അർപ്പിക്കുന്ന വഴിപാടാണിത്. കുംഭമാസത്തിലെ പൂരം നാളിൽ പൗർണമി ദിനത്തിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തുക. പൊങ്കാലയിടാൻ സാധിക്കാത്തവർ അന്നേദിവസം ഒരിക്കലോടെ പൗർണമീ വ്രതം
ചില നല്ല കാര്യങ്ങൾ കുംഭമാസത്തിൽ ആരംഭിക്കരുതെന്നൊരു ആചാരമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കുംഭമാസത്തിൽ ചെയ്യാൻ പാടില്ല എന്നു മുഹൂർത്തഗ്രന്ഥങ്ങളിൽത്തന്നെ പറയുന്നു. ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്ന് ആചാര്യന്മാർ
മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വായനക്കാർക്ക് നിരവധി സംശയങ്ങളുണ്ട്, അവയ്ക്കുള്ള
അപൂർവതകളാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ പെരുമ. കുലച്ച വില്ലിന്റെ രൂപത്തിലുള്ള വില്ലുകുളം, ഏഴരപ്പൊന്നാന എഴുന്നള്ളിയിരിക്കുന്നതിനുള്ള ആസ്ഥാന മണ്ഡപം, നന്ദികേശൻ, അപൂർവങ്ങളായ ദാരുശിൽപങ്ങൾ, ചുമർച്ചിത്രങ്ങൾ, ഋഷഭ വിഗ്രഹത്തിനുള്ളിലെ ഉദരരോഗ സംഹാരിയായ നെന്മണി, നേത്രരോഗ ശമനത്തിനു കണ്ണിലെഴുതാൻ ഭക്തർ
ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം,
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ മാറിയാണ് തൊടീക്കളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടായിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശിവൻ പെരുമാൾ എന്നറിയപ്പെടുന്ന മൃത്യുഞ്ജയേശ്വരനാണ്. രണ്ട് നിലകളിലായുള്ള ചതുര ശ്രീകോവിൽ ചെമ്പു മേഞ്ഞതാണ്. പുറത്തെ വലിയ ബലിക്കൽ
വസന്തമാസവും പൗർണമിയും മനുഷ്യ മനസ്സുകളെ പ്രണയാർദ്രമാക്കുന്ന കാലമാണെന്ന് കവികൾ വർണിച്ചിട്ടുണ്ട്. മനസ്സിനെ നിയന്ത്രിക്കുന്നത് ചന്ദ്രനാണ്. ലഗ്നത്തിൽ ഏഴാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുന്നവർ പ്രണയിച്ച് വിവാഹം കഴിക്കാൻ സാധ്യത കൂടുതലാണ്. പൗർണമിയിലോ അതിന് അടുത്ത ദിനങ്ങളിലോ ജനിച്ചവർക്ക് നല്ല മനസ്സും ധൈര്യവും
ലക്ഷണശാസ്ത്രപ്രകാരം ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ഒരു വ്യക്തിയെക്കുറിച്ച് ഏറെ കാര്യങ്ങൾ വെളിവാക്കുന്നുണ്ട്. പൊതുവേ മുഖ ലക്ഷണത്തിനാണ് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നതെങ്കിലും മുടി മുതൽ കാൽപാദം വരെ ഓരോ അംഗങ്ങളും അവയുടെ പ്രത്യേകതകളും വ്യക്തികളുടെ സ്വഭാവ സവിശേഷതകളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു.
അമാവാസി അഥവാ കറുത്തവാവ് കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രിയിൽ ചന്ദ്രനെ കാണുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാകും. എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ് സാക്ഷാൽ പരമശിവൻ അനുഗ്രഹിച്ചാൽ മാത്രമാണ് ഈ ദിവസം ചന്ദ്രനെ കാണാൻ സാധിക്കുക
ലക്ഷണ ശാസ്ത്രമനുസരിച്ച് ശരീരത്തിലെ തലമുടി മുതൽ കാൽനഖം വരെയുള്ള അവയവങ്ങൾ സൗന്ദര്യം നൽകുക മാത്രമല്ല വ്യക്തിത്വം കൂടി നിർണയിക്കുന്നവയാണ്. പുരികങ്ങളുടെ ആകൃതി പരിശോധിച്ചാൽ ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കും. നീളം കൂടിയ പുരികം നീളം കൂടിയ പുരികക്കൊടികൾ ഉള്ളവർ മാനസിക സമ്മർദ്ദം ചെറുത്തുനിൽക്കാൻ
കോട്ടയം ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11 ഞായറാഴ്ച കൊടിയേറും. പ്രസിദ്ധമായ ആറാട്ട് 20 ന് ചൊവ്വാഴ്ചയാണ് നടക്കുക. തിരുവുത്സവം തുടങ്ങി എട്ടാം നാൾ ഏഴരപ്പെന്നാന ദർശനം ഉണ്ടാകും. അഭീഷ്ട ഫലസിദ്ധിക്കും സർവ ഐശ്വര്യങ്ങളും കൈവരാനും ഏഴരപ്പെന്നാന ദർശനം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനു വിളംബരമറിയിച്ചു കൊണ്ടുള്ള കൊടിക്കൂറ, കൊടിക്കയർ സമർപ്പണം ഭക്തി സാന്ദ്രമായി. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി നിർമിച്ച കൊടിക്കൂറ ഇന്നലെ വൈകുന്നേരം 3.30നു ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ്, അഡ്വക്കറ്റ് കമ്മിഷണർ എഎസ്പി കുറുപ്പ്
ശാരീരികമായി പലവിധ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് പലരും വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നത്. ആരോഗ്യം, ആയുസ് എന്നിവ അത്രയ്ക്ക് പ്രധാനപ്പെട്ട കാര്യമായതിനാൽ തന്നെ ക്ഷേത്രങ്ങളിൽ ആയുസിനും ആരോഗ്യത്തിനും വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലിയും മൃത്യുഞ്ജയ ഹോമവുമെല്ലാം നടത്താറുണ്ട്. എന്നാൽ രോഗാവസ്ഥയിലുള്ള ഒരു വ്യക്തിക്ക്
വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോളും നമ്മൾ ഇഷ്ടനിറം തന്നെ തിരഞ്ഞെടുക്കാറുണ്ട്. ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ 'സ്വഭാവഗുണങ്ങൾ ' ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന്
ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും
മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമായ അവയവമാണു കണ്ണുകൾ. കണ്ണിനുള്ളിലും കണ്ണിനടുത്തായും വരുന്ന മറുകുകൾ ഓരോ ഫലങ്ങളെ സൂചിപ്പിക്കുന്നു.വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. ഇക്കൂട്ടർ പെട്ടെന്നു പണക്കാരാകുമെന്നാണു പറയപ്പെടുന്നത്. തൊഴിലിലോ, ബിസിനസിലോ
വിദ്യാദേവതയായ സരസ്വതിദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വസന്ത പഞ്ചമി. പുതിയ സംരംഭം, ബിസിനസ്, വിദ്യാരംഭം, ചോറൂണ് എന്നിവയ്ക്കെല്ലാം ഈ ദിവസം ഉത്തമമാണ്. ഈ ദിവസം സരസ്വതീ മന്ത്രം ഉരുവിട്ട് സ്തോത്രങ്ങൾ ജപിച്ച് സരസ്വതി ക്ഷേത്രം ദർശനം നടത്തുന്നതും വ്രതം എടുക്കുന്നതും നല്ലതാണ്. ഫെബ്രുവരി 14ന് ബുധനാഴ്ചയാണ്
തഞ്ചാവൂരിലോ മധുരയിലോ എത്തിയ പോലെ തോന്നാം, പക്ഷെ സ്ഥലം തമിഴ്നാടല്ല കോട്ടയം ജില്ലയിലെ കറുകച്ചാലാണ്. തഞ്ചാവൂർ ശൈലിയിൽ ഇവിടെയൊരു ക്ഷേത്രമുണ്ട് - പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം. ശ്രീ മഹാദേവനും ദുർഗാ ദേവിയും ഉമാമഹേശ്വര സങ്കൽപത്തിൽ ഒരു ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്.
സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള കാര്യമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവതിയെയും സൂചിപ്പിക്കുന്നു. എന്നാൽ
ഉറക്കത്തിനിടയിൽ കാണുന്ന ചില വിചിത്രമായ സ്വപ്നങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പലരും ചിന്തിക്കാറുണ്ട്. കാരണം നമ്മുടെ ദൈനംദിന ജീവിതവുമായി അവയ്ക്ക് പലപ്പോഴും യാതൊരു ബന്ധവുമുണ്ടാകില്ല എന്നതുതന്നെ. നമ്മുടെ വ്യക്തിത്വം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ കാണുന്ന സ്വപ്നങ്ങളും എന്നാണ്
മോതിരം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അത് സ്വർണമാകണമെന്നു നിർബന്ധവുമില്ല. പൊതുവെ എല്ലാവരും മോതിരവിരലിലാണ് മോതിരം ധരിക്കാറെങ്കിലും തള്ളവിരലിലും ചൂണ്ടു വിരലിലും നടുവിരലിലും ചെറുവിരലിലുമെല്ലാം മോതിരമിടുന്നവര് കുറവല്ല. ഓരോ വിരലിലും മോതിരമിടുന്നതിന് ഓരോ ഫലങ്ങളാണ്. തള്ളവിരൽ ഫാഷന്റെ ഭാഗമായി
ജന്മനക്ഷത്രത്തിന് ഒരു മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരു പരിധിവരെ സ്വാധീനിക്കാൻ സാധിക്കും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറും എന്നൊരു വിശ്വാസമുണ്ട്. അശ്വതി ആത്മവിശ്വാസികളും ധൈര്യശാലികളുമാണിവർ. അറിവു സമ്പാദിക്കുന്നതിനുളള താല്പര്യം, ധൈര്യം, ബുദ്ധിശക്തി,
മികച്ച ജോലി, നല്ല പങ്കാളി, സുഖകരമായ ജീവിതം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിലരുണ്ട്. സ്വപ്രയത്നം കൊണ്ട് കാര്യങ്ങളെല്ലാം കൈപിടിയിൽ ഒതുക്കാൻ കഴിയുന്നവർ. അത്തരത്തിൽ കഠിനാധ്വാനികളായ ചില രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം. മേടം രാശി– Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ
മനുഷ്യരിൽ എല്ലാവരിലും തന്നെ മറുകുകൾ സർവസാധാരണമാണ്. ഈ മറുകുകൾ അയാളുടെ വ്യക്തിത്വവുമായും ഭാവിയുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നാണു പ്രാചീന ഭാരതത്തിലെ ഋഷിവര്യന്മാർ പറഞ്ഞിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന മറുകുകൾ മനുഷ്യരിൽ ഭാഗ്യനിർഭാഗ്യങ്ങളെയും ജയപരാജയങ്ങളെയും മുൻകൂട്ടിയറിയാൻ
രസകരമായ സംസാരശൈലി കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവ് എല്ലാവർക്കും ലഭിക്കണമെന്നില്ല. എന്നാൽ ചില രാശിക്കാർക്കു തങ്ങൾക്കു ചുറ്റിലും നിൽക്കുന്നവരെ നർമസംഭാഷണങ്ങളിലൂടെ രസിപ്പിക്കാൻ എളുപ്പത്തിൽ സാധിക്കും. ഏതൊക്കെയാണ് ആ രാശിക്കാർ എന്നറിയേണ്ടേ? തുലാം രാശി– Libra (ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ
ജീവിതത്തിൽ കടം വാങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത് ആവശ്യത്തിനും അനാവശ്യത്തിനും ആകാം. അത് ജീവിതവിജയത്തിനും നാശത്തിനും കാരണമായി മാറാറുണ്ട്. കടക്കെണിയിൽ അകപ്പെടാതെ ജീവിക്കുവാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. കടബാധ്യതകൾ നമ്മെ വേട്ടയാടുമോ എന്ന് ഗ്രഹനിലയിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ആറാം ഭാവം
പൂജാപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതും ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണിത്. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത്
അശോകം എന്ന വൃക്ഷത്തെ അടുത്തറിഞ്ഞാൽ ആപത്തൊഴിഞ്ഞ ഫലമാണ്. വേദപുരാണങ്ങളില്‍ അശോകത്തെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലെ കഥകൾ പരിശോധിച്ചാൽ രാവണൻ തട്ടിക്കൊണ്ട് പോയ സീത ദുഖിതയായി ഇരുന്നിരുന്നത് ഒരു അശോകമരത്തിന്റെ ചുവട്ടിലാണെന്ന് മനസിലാക്കാം. ശോകത്തെ അകറ്റാൻ കഴിവുള്ള വൃക്ഷമാണ് അശോകം എന്ന്
ഏഴാം ഭാവമാണ് വിവാഹവുമായി ബന്ധപ്പെട്ട രാശി. അതിനാൽ തന്നെ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് ബലക്കുറവ് സംഭവിക്കുകയാണെങ്കിൽ വിവാഹ കാര്യത്തിൽ താമസം നേരിടാൻ ഇടയുണ്ട്. ബലമുള്ള ഗ്രഹമാണ് അവിടെ സ്ഥിതി ചെയ്യുന്നതെങ്കിൽ അതനുസരിച്ച് മികച്ച പങ്കാളിയെ ലഭിക്കുകയും ദാമ്പത്യജീവിതം സന്തോഷകരമായി തീരുകയും
Results 1-100 of 2578