Download Manorama Online App
കൺപീലികള് ഭംഗിയാക്കാനുള്ള ചികിത്സയ്ക്കായി (eyelash extensions) ദിവസങ്ങൾ കാത്തു നിന്നു. എന്നിട്ടും ഇഷ്ട ബ്യൂട്ടീഷന്റെ സമയം ലഭിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഒന്നുകിൽ മറ്റേതെങ്കിലും ബ്യൂട്ടീഷനെ സമീപിക്കുകയോ, കാത്തിരിക്കുകയോ ആണ് സാധാരണ എല്ലാവരും ചെയ്യുക. എന്നാല്‍ ഷിക്കാഗോയിൽ നിന്നുയരുന്ന വാര്‍ത്ത
വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതു മുതൽ പല സെലിബ്രറ്റികളും ക്യാമറകളുടെ കണ്ണിലാണ്. പൊതു ഇടങ്ങളിൽ മാത്രമല്ല, സ്വകാര്യ ചടങ്ങുകളിൽ പോലും പാപ്പരാസികളെ കൊണ്ട് പലപ്പോഴും നടീ നടൻമാർക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ സെലിബ്രറ്റികൾ സ്ത്രീകളാണ് അസ്വസ്ഥത കൂടും. പലപ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങൾ സൂം
സാരി മടക്കി കുത്തി ഒരു മധുരക്കിനാവിന്‍ എന്ന പാട്ടിനുള്ള ഒരു തട്ടുപൊളിപ്പൻ ഡാൻസ്. ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്ര മനോഹരം. പറഞ്ഞുവരുന്നത് ഒരൊറ്റ ഡാൻസുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമായ ലീലാമ്മ ജോണിനെ പറ്റിയാണ്. ബന്ധുവിന്റെ കല്യാണവീട്ടിൽ മറ്റുള്ളവരുടെ നിർബന്ധത്തിന്
പല തരത്തിലുള്ള ഡയറ്റും ഇന്ന് പല ആളുകളും പാലിക്കാറുണ്ട്. എണ്ണമുള്ള ഭക്ഷണം ഒഴിവാക്കിയും അരി ഭക്ഷണം ഒഴിവാക്കിയുമെല്ലാം ഡയറ്റ് ചെയ്യാറുണ്ട്. എന്നാൽ ജ്യൂസ് മാത്രം കുടിച്ച് ജീവിക്കാൻ പറ്റുമോ? അത്തരത്തിലൊരു വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ആനി ഓസ്ബോൺ എന്ന
ആർത്തവ ദിനങ്ങളിൽ ഏതൊരു സ്ത്രീക്കും അത്യാവശ്യം വേണ്ടത് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളും വൃത്തിയുള്ള ബാത്റൂമുകളുമാണ്. എന്നാൽ ഇവ രണ്ടും അപ്രാപ്യമായ ഒരു കൂട്ടരുണ്ട്. ഭവനിരഹിതരായ വനിതകൾ. ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടേണ്ടി വരുന്ന ഇവർക്ക് സാനിറ്ററി പാഡുകളും ടാംപൂണുകളുമൊക്കെ
ബസിനുള്ളിൽ ബിക്കിനി ധരച്ചെത്തിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡൽഹിയിൽ നിന്നുള്ളതാണ് കാഴ്ച. നിറയെ ആളുകളുള്ള ബസ്സിനുള്ളിലാണ് യുവതി കയറിയത്. ബിക്കിനി ധരിച്ച യുവതി തിരക്കുള്ളൊരു ബസിൽ നിൽക്കുന്നതു മുതലാണ് വിഡിയോ തുടങ്ങുന്നത്. യുവതിയെ കണ്ടപ്പോൾ തന്നെ മറ്റൊരു സ്ത്രീ
ഡിഗ്രി പഠന കാലത്തെ വിവാഹം. വിവാഹശേഷമുണ്ടായ പ്രശ്നങ്ങൾ. വിവാഹമോചനം വാങ്ങി. ആരും പിന്തുണയില്ലാതെ പിന്നീടുള്ള കാലം മകൾക്കൊപ്പം ജീവിക്കാൻ ആരംഭിച്ചപ്പോൾ കൂട്ടായത് ചെറുപ്പം മുതൽ ഒപ്പമുണ്ടായിരുന്ന കലയാണ്. പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമുള്ള അശ്വതിയുടെ തീരുമാനമാണ് അവളുടെ വളർച്ച. ഇന്ന് ഒരു
ദിവസങ്ങൾക്കു മുമ്പാണ് നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹ മോചിതരായെന്ന വാർത്ത പുറത്തുവന്നത്. സുജിത് തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെ വിവാഹമോചനത്തിന്റെ നടപടികൾ പൂർത്തിയായെന്നും ഇപ്പോഴും ഞങ്ങൾ
ലോകാരോഗ്യ ദിനത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളിൽ ഒന്നാണ് ആർത്തവ ആരോഗ്യം. പലതരത്തിലുള്ള അസ്വസ്ഥതകളും സ്ത്രീകൾ അനുഭവിക്കുന്ന കാലമാണ് ആർത്തവ കാലം. ഈ സമയത്തെ പ്രശ്നങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് പോലും നയിക്കാറുണ്ട്. കൃത്യമായ പരിചരണവും പിന്തുണയും ആര്‍ത്തവ കാലത്ത്
ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സമ്പാദിക്കണമെന്നും സന്തോഷമായി ജീവിക്കണമെന്നുമെല്ലാം പലരും ആഗ്രഹിക്കാറുണ്ട്. ചിലരുടേത് ആഗ്രഹം മാത്രമാകും, എന്നാൽ മറ്റുചിലർ അതിനായി പരിശ്രമിക്കും. പക്ഷേ, പത്തൊമ്പതാം വയസ്സിൽ തന്നെ ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ കയറിയാലോ? അത്തരത്തിലൊരു നേട്ടം
വ്യത്യസ്തതകൾ നിറഞ്ഞ ഒട്ടേറെ വേഷങ്ങളുമായി തന്റെ അഭിനയ ജീവിതത്തിൽ പുതിയ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് പൂജാ ഭട്ട്. എന്നാൽ ചലച്ചിത്ര മേഖലയിലെ തന്റെ നേട്ടങ്ങൾക്കപ്പുറം വ്യക്തിജീവിതത്തെക്കുറിച്ചും റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചും അറിയാനാണ് ആളുകൾക്ക് താല്പര്യം എന്ന് തുറന്നു പറയുകയാണ് താരം.
പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, രാഷ്ട്രീയ എതിരാളികളെ വീഴ്ത്താനുള്ള സർവ ആയുധങ്ങളും പ്രയോഗിക്കുന്നുണ്ട് എല്ലാ രാഷ്ട്രീയപാർട്ടികളും. ഇങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നീക്കമായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ്. അതിനെതിരെ ആം ആദ്മി പാർട്ടി നടത്തുന്ന ശക്തമായ
'ആധുനികത' ലോകത്തിന്റെ പലയിടത്തായി ആഞ്ഞടിച്ച ഇരുപതാം നൂറ്റാണ്ടിലാണ് ഉപന്യാസ സമാഹാരമായ സ്വന്തമായൊരു മുറി (A Room of One's Own) വെളിച്ചപ്പെടുന്നത്. 1929 സെപ്റ്റംബറിൽ വിർജീനിയ വുൾഫ്(Virginia Woolf) എന്ന വിഖ്യാതയായ ചിന്തക ഇത് പ്രസിദ്ധപ്പെടുത്തിയതും വൻ കോലാഹലങ്ങളുണ്ടായി. ''ഒരു സ്ത്രീയ്ക്ക് സാഹിത്യം
ഭർത്താവ് ഓഫീസിലേക്കും കുട്ടികൾ സ്കൂളിലേക്കും പോയ്ക്കഴിഞ്ഞാൽ അവർ തിരിച്ചെത്തുന്നത് വരെ മിക്ക വീട്ടമ്മമാരും അനുഭവിക്കുന്ന പ്രശ്നമാണ് കടുത്ത ഏകാന്തത. പതിനെട്ടാം വയസ്സിൽ വിവാഹിതയായി വർഷങ്ങളോളം വീടിനുള്ളിൽ കുടുങ്ങിക്കിടന്ന ഗുഡ്ഗാവ് സ്വദേശി പുനം സിങ്ങും ഇതിൽ നിന്ന് വ്യത്യസ്തയല്ലായിരുന്നു. 'എംപ്റ്റി
ശരീരഭാരത്തിന്റെ പേരിൽ താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവതാരകയും എഴുത്തുകാരിയുമായ ഓപ്ര വിൻഫ്രി. ഏതാണ്ട് 25 വർഷക്കാലത്തോളം തന്റെ ശരീരഭാരത്തെ കളിയാക്കുന്നത് ഒരു ദേശീയ വിനോദം പോലെയായിരുന്നു എന്ന് താരം പറയുന്നു. ശാരീരികാവസ്ഥകളുടെ പേരിൽ ലോകം തന്ന പരിഹാസങ്ങളെല്ലാം
ഉറക്കത്തോളം മനുഷ്യൻ ഇഷ്ടപ്പെടുന്നത് മറ്റെന്തുണ്ട്. എല്ലാമുണ്ടായിട്ടും ഉറങ്ങാനാകുന്നില്ലെങ്കിൽ വരുന്ന കഷ്ടപ്പാട് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. കാളരാത്രിയെന്നും ശിവരാത്രിയെന്നുമൊക്കെ അത്തരം രാത്രികളെ നാം വിശേഷിപ്പിക്കാറുമുണ്ട്. പക്ഷേ ഉറക്കത്തിനൊരു സ്ത്രീപക്ഷം കൂടിയുണ്ടെന്ന് എത്രപേർക്കറിയാം. അതേ
ജയ ജയ ജയഹേ എന്ന ബേസിൽ സിനിമ ഓർമയുണ്ടോ? വിപിൻദാസ് സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ സിനിമ. അതിൽ ജയ എന്ന സ്ത്രീയുടെ വൈവാഹിക ജീവിതവും അവൾ നേരിടുന്ന ഗാർഹികമായ അനുഭവങ്ങളുമാണ് പറഞ്ഞു പോയത്. നിരന്തരമായി ഉപദ്രവിക്കുന്ന ഭർത്താവ്, അയാൾക്കിഷ്ടമുള്ളത് മാത്രം വച്ചുണ്ടാക്കുന്ന അടുക്കള. ജിയോ ബേബിയുടെ മഹത്തായ
തമിഴ്നാട് സ്വദേശി ഉമ മണി 49-ാം വയസ്സിൽ ആഴക്കടൽ സ്കൂബ ഡൈവിങ്ങിലേക്ക് തിരിഞ്ഞത് നേരം പോക്കിന് വേണ്ടിയായിരുന്നില്ല. ഒരിക്കൽ കടലിന്റെ ആഴങ്ങളെ പേടിച്ച് തീരത്ത് പകച്ചുനിന്ന ഒരു സാധാരണ വീട്ടമ്മയിൽ നിന്നും സമുദ്ര മലിനീകരണത്തെക്കുറിച്ചും പവിഴപ്പുറ്റുകളുടെ സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്താൻ പോരാടുന്ന
പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നു നമ്മൾ പറയുമ്പോൾ, അത് പ്രായമായവർക്ക് മാത്രമല്ല, കഴിവും പ്രതിഭയും തെളിയിക്കുന്ന ആരുടെ കാര്യത്തിലും സത്യമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നും കോളേജ് പഠനത്തിന് ബാഗും തൂക്കിയിറങ്ങേണ്ട പ്രായത്തിൽ പ്രാഞ്ജലി അവസ്തി എന്ന ഇന്ത്യക്കാരി 100 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പ്
‘മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും’. കോട്ടയം സ്വദേശിയായ ഡോ.എസ് സീതാലക്ഷ്മിയുടെ ഈ വാക്കുകൾ തന്നെയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സ്ത്രീകൾക്കും പറയാനുള്ളത്.
വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്ററുമാർ അർഹരായി. അനു സുരേഷ്, രേഷ്മ സി.എ. എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ദില്ലിയിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ‘ഉദ്ദേശ്യ’ കോൺഫറൻസിൽ വച്ച് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പൂമണി മാളിക.. പൊന്മാളിക കാൺകെ തമ്പുരാനെ പുകളേറ്റു വാങ്ങുവാൻ കടലും കര വാഴും... (ഭ്രമയുഗം സിനിമയിലെ ഗാനം) അർജുൻ അശോകനെ മാത്രമല്ല, സിനിമ കണ്ടിറങ്ങിയവരെയെല്ലാം പാണന്മാരാക്കി പാടിച്ച ഭ്രമിപ്പിക്കുന്ന ഈ വരികളെഴുതിയത് അമ്മു മരിയ അലക്സ് എന്ന ഇടുക്കിയുടെ സ്വന്തം മിടുക്കിയാണ്. ഭ്രമയുഗത്തിൽ മമ്മൂട്ടി
‘ജീവിക്കാൻ പണം വേണം. അല്ലാതെ ഇഷ്ടം മാത്രം നോക്കി നിന്നാൽ ഒന്നും നടക്കില്ല’. ജീവിതം അങ്ങനെയാണ്. ഒരിക്കലും നമ്മൾക്കിഷ്ടമുള്ള വഴിയിലൂടെയായിരിക്കില്ല സഞ്ചാരം. എന്നാൽ സ്വന്തം ജീവിതയാത്രയിൽ എങ്ങോട്ടൊക്കെ സ്റ്റിയറിങ് തിരിക്കണമെന്നു നമുക്കു തീരുമാനിക്കാം. ഇഷ്ടമുള്ള വഴിയടഞ്ഞാല്‍ അതിലും മനോഹരമായ മറ്റൊരു
രോഗത്തിനും അവഗണനയ്ക്കുമെല്ലാം എത്രത്തോളം ഒരു സ്ത്രീയെ തളർത്താനാകും. എത്ര തളർത്തിയാലും അതിൽ നിന്നെല്ലാം കയറിവരാൻ അവൾക്കാവുന്നത് മനോധൈര്യത്തിന്റെ പിൻബലത്തിലാണ്. തോറ്റുപോകണ്ടേവളല്ല താൻ എന്ന് സ്വയം വിശ്വസിപ്പിച്ചു തുടങ്ങിയാൽ പിന്നെ ഒരു സ്ത്രീയെയും പിന്നിലേക്കു മാറ്റിനിർത്താനാവില്ല. സന്ധ്യ സി.രാധാകൃഷ്ണൻ
‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നാണ് പറച്ചിലെങ്കിലും സ്ത്രീകൾക്ക് ഇതിൽ ബാധകമായുള്ളത് ജോലിയും വിശ്രമവും മാത്രമാണ്. വിനോദത്തിന് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. പൊതു ഇടങ്ങളിലോ കളിക്കളങ്ങളിലോ പെൺകുട്ടികൾ ഇല്ലെന്നത് ഇന്നും ആർക്കുമൊരു വിഷയമേയല്ല. ഈ അവസ്ഥയ്ക്ക്
പെൺകുട്ടിയായതുകൊണ്ട് സ്വത്തിന്റെ പേരിൽ നേരിട്ട വിവേചനമാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥയായി തന്നെ മാറ്റിയതെന്ന് കോട്ടയം ജില്ലാകലക്ടർ വി.വിഘ്നേശ്വരി. പൂർവികസ്വത്ത് പെൺകുട്ടിക്ക് കൈമാറില്ലെന്ന അവസ്ഥയിൽ നിന്ന് സ്വന്തം വീടിന് അഭിമാനമാകണമെന്ന ചിന്തയാണ് സിവിൽ സർവീസിലേക്ക് എത്തിച്ചതെന്നും കോട്ടയം കലക്ടർ പറഞ്ഞു.
വനിതാദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് മീറ്റ് ‘എംപവർ ഹെർ’ പരിപാടിയിൽ സേക്രട്ട് ഹാർട്ട് ചാലക്കുടി ഓവറോൾ ചാംപ്യനായി. കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന പരിപാടിയിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന്
വനിതാദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥനികൾക്കായി മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നടത്തുന്ന ‘എംപവർ ഹെർ’ ഇന്റർ കോളേജിയേറ്റ് മത്സരങ്ങള്‍ക്ക് തുടക്കം. കൊച്ചി കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ വച്ച് നടക്കുന്ന മത്സരത്തിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന്
പ്രണയിക്കാനും പ്രണയം തുറന്നുപറയാനുമെല്ലാമുള്ള ദിവസമാണ് വാലന്റൈൻസ് ഡേ. എന്നാൽ നാലു വർഷത്തിലൊരിക്കൽ വിരുന്നുകാരനെ പോലെ നമ്മെ തേടിയെത്തുന്ന ഫെബ്രുവരി 29ന് പ്രണയവും വിവാഹവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ദിനം സ്ത്രീകൾക്ക് അൽപ്പം സ്പെഷലാണ്. ഇഷ്ടപ്പെട്ട ആരെയും യാതൊരു
പഠനത്തൊടൊപ്പം വീടുകളിൽ ജോലിക്ക് പോയി, കോവിഡ് കാലത്ത് ഓൺലൈൻ ഫിറ്റ്നെസ് ക്ലാസുകൾ നടത്തി. ഇതെല്ലാം ബൽജിത് കൗർ എന്ന യുവതി ചെയ്തത് ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയായിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശിനിയായ ബൽജിത് കൗറിന്റെ കഥ എവർക്കും പ്രചോദനമാകുന്നതാണ്. 30 ദിവസത്തിനുള്ളിൽ അന്നപൂർണ, കാഞ്ചൻജംഗ,
സ്ത്രീകളുടെ പങ്കാളിത്തമോ പ്രാതിനിധ്യമോ ഇല്ലാത്ത ആചാരങ്ങളും സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത ദേവാലയങ്ങളും പുതുമയല്ല. എന്നാൽ പലയിടങ്ങളിലും ഈ രീതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് ജപ്പാനിലെ ഇനാസാവയിലുള്ള കൊണോമിയ ദേവാലയം. 1250 വർഷങ്ങളായി ഈ ദേവാലയത്തിൽ നടത്തപ്പെടുന്ന
പലവിധത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലയാണ് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് വൈറലായത്. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട്
ആത്മവിശ്വാസവും നേതൃപാടവവുമുള്ള വിദ്യാർഥിനികളാണോ നിങ്ങൾ? എന്നാൽ ഈ വനിതാദിനം നിങ്ങള്‍ക്കുള്ളതാണ്. കോളജ് വിദ്യാർഥിനികൾക്കായി ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് രണ്ടു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ്. മാർച്ച് ആറിന് ജെയിൻ
കടലിൽ കളഞ്ഞുപോയ പഴ്സ് മാസങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയാൽ എങ്ങനെയിരിക്കും? ഒരിക്കലും നടക്കില്ലെന്ന് കരുതിയൊരു കാര്യം നടന്ന സന്തോഷമായിരിക്കും അല്ലേ. അത്തരത്തിലൊരു കാര്യം സംഭവിച്ചിരിക്കുകയാണ് അങ്ങ് കൊളംബിയയിൽ കൊളംബിയയിലെ ടോഫിനോയിലെ സ്വദേശിനിയായ മാർസി കാലെവാർട്ട് ജോൺ എന്ന യുവതിയ്ക്കാണ് എട്ടു
നിലനിൽപ്പിനായി ദിവസം വെറും 20 രൂപ വേതനത്തിൽ സെയിൽസ് ഗേളായി ജോലിചെയ്തു തുടങ്ങിയ ചിനു കലയെന്ന മുംബൈ സ്വദേശിനി ഇന്ന് 200 കോടി മൂല്യമുള്ള ആഭരണ കമ്പനിയുടെ ഉടമയാണ്
രാജ്യത്താകെയുള്ള വനിതകള്‍ക്ക് ഏറെ പ്രചോദനം പകരുന്ന ഒരു ജീവിതകഥയാണ് കൊല്ലം സ്വദേശി പ്രസീതയ്ക്ക് പറയാനുള്ളത്. 3 വര്‍ഷത്തോളം ക്യാന്‍സര്‍ രോഗത്തിനോട് പൊരുതി ജയിച്ച പ്രസീത തന്റെ മനോബലവും, നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിക്കൊണ്ട് ഒരു സംരംഭക എന്ന നിലയില്‍ക്കൂടി ജീവിതത്തില്‍ വിജയക്കൊടി നാട്ടിയിരിക്കുകയാണ്.
കേരള സർക്കാരിന്റെ 2024- 25 കാലയളവിലേയ്ക്കുള്ള ബജറ്റിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിന് പുറമേ കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി 5.2 കോടി രൂപയും ബജറ്റിൽ നീക്കിയിരുപ്പുണ്ട്. സ്ത്രീകളുടെയും
വൈകല്യമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൊൽക്കത്ത വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തന്നോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി ഭിന്നശേഷിക്കാരിയായ യുവതി. സെക്യൂരിറ്റി ക്ലിയറൻസിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മൂന്നു തവണ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടെന്ന് ഗുഡ്ഗാവ് സ്വദേശിയായ ആരുഷി
സ്ത്രീകൾക്ക് കൈത്താങ്ങാകുന്ന പ്രഖ്യാപനങ്ങൾ ഇടക്കാല ബജറ്റിലുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും സ്ത്രീകളെ പറ്റി എടുത്തു പറഞ്ഞതുകൊണ്ട് വനിതകൾക്കായി പ്രത്യേക പാക്കേജുകൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ, 10 വർഷത്തെ
ഇത്തവണത്തെ പത്മ പുരസ്കാരങ്ങളിൽ വനിതകൾക്കും പ്രാതിനിധ്യം ലഭിച്ചുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 2024ലെ റിപ്പബ്ലിക് ദിനത്തിൽ അഭിമാനകരമായ പത്മശ്രീ പുരസ്കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാനാണ് 'ഹസ്തി കന്യ' എന്നറിയപ്പെടുന്ന പാർബതി ബറുവ. ആനകളോടുള്ള അവരുടെ അളക്കാനാവാത്ത സ്നേവും
പൊതുവെ സ്ത്രീകൾ മാറിനിൽക്കുന്ന മേഖലയാണല്ലോ മദ്യത്തിന്റേത്. പക്ഷേ കാലം മാറുന്നതിനനുസരിച്ച് മദ്യത്തിനോടും മദ്യപാനത്തോടും സ്ത്രീകൾ അടക്കമുള്ളവരുടെ സമീപനത്തിൽ മാറ്റമുണ്ട്. പല വിദേശ രാജ്യങ്ങളിലും കാലാവസ്ഥയ്ക്കും ജീവിതസാഹചര്യത്തിനും അനുസരിച്ച് മദ്യം ഭക്ഷണത്തിന്റെയും ജീവിതശൈലിയുടെയും ഭാഗമാണ്. പക്ഷേ നമ്മൾ
മലയാള സിനിമയിൽ സ്വന്തമായി അഭിപ്രായമുള്ള ചുരുക്കം ചില അഭിനേത്രിമാരിൽ ഒരാൾ, അഭിനേത്രി എന്ന നിലയിൽ മാത്രമല്ല. സൈക്കോളജിസ്റ്റ്, ടെലിവിഷൻ അവതാരക, എഴുത്തുകാരി, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ മാലാപാർവതി. നിലപാടുകളെ കുറിച്ചും ജീവിതത്തെ കുറിച്ചും മനോരമ ഓൺലൈൻ ഷീ ടോക്കിൽ മനസ്സുതുറന്ന്
പ്രീതി ശ്രീനിവാസന്റെ ജീവിതം ഒരു സെക്കൻഡിന്റെ അംശം കൊണ്ട് മാറിമറിഞ്ഞത് 18-ാം വയസ്സിൽ ഒരു അപകടത്തിൽ പെട്ടതോടെയായിരുന്നു. സിക്സറുമടിച്ച്, ക്രീസിലൂടെ റൺസിനായി തലങ്ങും വിലങ്ങും ഓടിപാഞ്ഞുനടന്നിരുന്ന പ്രീതിയെന്ന ക്രിക്കറ്റുകാരിയെ ഒരു വീൽചെയറിലേയ്ക്ക് ഒതുക്കി ക്ലീൻ ബൗൾഡ് ആക്കിക്കളഞ്ഞു വിധിയെന്ന ഓൾ റൗണ്ടർ.
ആമിയും അനോയും കണ്ടാൽ ഒരു വ്യത്യാസതവും എടുത്തുപറയാനില്ലാത്ത ഇരട്ടസഹോദരികൾ. എന്നാൽ അവർ ജനിച്ചയുടനെ അവരെ അമ്മയിൽ നിന്ന് എടുത്തുമാറ്റുകയും മറ്റ് രണ്ട് കുടുംബങ്ങളിലേയ്ക്ക് നൽകപ്പെടുകയും ചെയ്തു. തനിക്കൊരു ഇരട്ട സഹോദരി ഉണ്ടെന്നറിയാതെ ഇരുവരും ഈക്കാലമത്രയും ജീവിച്ചു. വർഷങ്ങൾക്ക് ശേഷം, ടിക്ടോക് വfഡിയോയിലൂടെ
വിള കാക്കണം. പ്രായമായെന്നു കരുതി ആനയെയും പുലിയെയും പേടിച്ച് വീട്ടിലിരുന്നാൽ വേലയെടുത്തതൊക്കെ വെറുതെയാവും. ജീവിതം വഴിമുട്ടും. പാലക്കാട് ധോണിയിലെ പെരുന്തുരുത്തിക്കളം വീട്ടിൽ സരോജിനി എഴുപത്തഞ്ചാം വയസ്സിലും രാത്രി പാടത്തേക്കിറങ്ങുന്നത് വന്യമൃഗങ്ങളെ തുരത്താനാണ്. ചവിട്ടിമെതിക്കാൻ ആനയും
പഠനം കഴിഞ്ഞാൽ ഉടൻ ജോലിയിൽ പ്രവേശിക്കുക എന്ന പരമ്പരാഗത വഴികളിൽ നിന്നും വ്യതിചലിച്ച് സ്വന്തം ബിസിനസും സ്റ്റാർട്ടപ്പുകളും തുടങ്ങുന്ന യുവതലമുറയാണിന്ന് കൂടുതൽ. ഈ പറഞ്ഞതുമായി ചേർത്തുവായിക്കാമെങ്കിലും തപ്സിയുടെ ബിസിനസിന് ഏറെ പ്രത്യേകതകളുണ്ട്. ബിടെക്കിൽ ബിരുദം നേടിയ ശേഷമാണ് തപ്സി ഉപാധ്യായ എന്ന 21കാരിയായ
ഒരു ട്രാൻസ്ജൻഡർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹത്തിന്റെയും വേണ്ടപ്പെട്ടവരുടെയും അവഗണനയാണ്. മനുഷ്യജീവിയെന്ന പരിഗണന പോലുമില്ലാതെ ഇന്നും അവരിൽ പലരും നാട്ടിൽനിന്നും വീട്ടിൽനിന്നും പോലും തിരസ്കരിക്കപ്പെടുന്നു. ജനിച്ചുവീണ വീട്ടിൽനിന്നും മാതാപിതാക്കളിൽനിന്നും ഒരിറ്റു സ്നേഹം ലഭിക്കാതെ തെരുവിലേക്ക്
മുബൈയിലെ ഡബ്ബാവാലകൾ ലോകപ്രശസ്തമാണ്. 1890 മുതൽ, വെള്ള വസ്ത്രവും പരമ്പരാഗത ഗാന്ധി തൊപ്പിയും ധരിച്ച, 5000 ഡബ്ബാവാലകളുള്ള ഈ മുംബൈ സൈന്യം 200,000 ലധികം വരുന്ന മുംബൈക്കാരെ വിശന്നിരിക്കാതെ കൃത്യ സമയത്ത് ഭക്ഷണം കഴിപ്പിക്കുന്നു. നൂറുവർഷങ്ങൾ പിന്നിട്ട ഡബ്ബാവാല പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്,
മാർ ഗാൽസെറാന്. സ്പെയിനിന്റെ ചരിത്രത്തിലെ നിറമുള്ളൊരേടാണ് 45കാരിയായ ഈ യുവതി. ഡൗൺ സിൻഡ്രോം ബാധിച്ചവർക്കായി ജീവിതമത്രയും പോരാടിയ അവൾ ഇന്ന് സ്പെയിനിലെ ഡൗൺ സിൻഡ്രോം ബാധിച്ച ആദ്യ പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കുകയാണ്. വലെൻസിയയിലെ റീജിയണൽ അസബ്ലിയിലേക്കാണ് മാർ ഗാൽസെറാന്
ജോലിയിൽ നിന്നു പിരിച്ചുവിട്ടതിന് മാനേജരുമായി അടിപിടി കൂടുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ യുവതി മാനേജരെ ആക്രമിക്കുന്നത് കാണാം. ‘എന്റെ സാധനങ്ങൾ
2022 ഓഗസ്റ്റ് 20നാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ ശേഷം മാതൃത്വത്തിലേക്കുള്ള യാത്രയും വെല്ലുവിളികളുമെല്ലാം താരം തുറന്നു പറഞ്ഞിരുന്നു. പ്രസവത്തിന് ശേഷം തന്റെ ശരീരഭാരം കുറച്ചെന്നു പറഞ്ഞിരിക്കുകയാണ് സോനം കപൂർ. ഒരു മിറർ സെൽഫി പങ്കുവച്ചു കൊണ്ടാണ് 20 കിലോ ഭാരം കുറഞ്ഞെന്ന കാര്യം താരം
“നമുക്ക് എന്തെങ്കിലും കുറവുകളുണ്ടെന്ന് നമുക്കുതന്നെ തോന്നിത്തുടങ്ങുന്നിടത്താണ് ലിമിറ്റേഷനുകളും ഫുൾസ്റ്റോപ്പുകളും ഉണ്ടാകുന്നത്. കുറവുകളെക്കാൾ എല്ലാവർക്കും എന്തെങ്കിലുമൊക്കെ കഴിവുകൾ ഉണ്ടെന്ന് വിശ്വസിക്കുകയും അതിലേക്ക് എത്താൻ പരിശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. എന്റെ രോഗമായിരുന്നു എനിക്കു മുന്നേറാൻ
പല തരത്തിൽ ഭക്ഷണം കഴിക്കുന്നവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ. ചിലർക്ക് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്ക് സ്പൂണോ മറ്റോ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടം. സാധാരണയായി നമ്മുടെ നാട്ടിൽ ഭക്ഷണം ആളുകള്‍ കഴിക്കുന്നത് കൈ ഉപയോഗിച്ചാണ്. കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിന് ഒരു
മില്ലറ്റ് അഥവാ ചെറു ധാന്യങ്ങൾക്ക് രാജ്യത്തുടനീളം പ്രാധാന്യവും പ്രചാരവും നൽകുക എന്നത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. മില്ലറ്റ് വിപ്ലവത്തിന് വേഗത കൂടുന്നതിനിടെ ഇതേ മില്ലറ്റുകൾകൊണ്ട് ജി 20 ഉച്ചകോടിയിൽ വരെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് ഒഡീഷയിൽ നിന്നുള്ള ഗോത്ര വംശജയായ ഒരു കർഷക. 30 അപൂർവയിനം
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത ശോഭന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിപ്പറഞ്ഞതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു. പിന്നാലെ ‘ഇനി തന്നെ കാണാൻ ശോഭനയെ പോലെയുണ്ടെന്ന് ആരും പറയരുതെന്ന്’ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം സമൂഹ മാധ്യമത്തിൽ
കൗതുകത്തിൽനിന്ന് ഉടലെടുത്ത ആശയമാണ് അഖില ദേവിയെന്ന വീട്ടമ്മയുടെ ബിസിനസ്. കുഞ്ഞുനാളിൽ മനസ്സിൽ കയറിക്കൂടിയ ഒരു കൗതുകത്തെ ഈ വീട്ടമ്മ ജീവിതോപാധിയാക്കിയപ്പോൾ പിറവിയെടുത്തത് സ്ത്രീകൾ അധികം കൈവയ്ക്കാത്ത ഒരു മേഖലയിലെ സംരംഭംമായിരുന്നു. സ്ത്രീകൾ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനെങ്കിലും സ്വയം പര്യാപ്തരാകണമെന്നും
‘ഒരു പനിയാണ് എന്റെ ജീവിതം മാറ്റിയത്’. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യത്തെ കുറിച്ച് ചോദിച്ചാൽ കാശ്മീരി സ്വദേശിയായ സുമാർത്തിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക പനിച്ച് വിറച്ച് ഒരു ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്കെത്തിയതാണ്. ഒരു പനിയെ ഇത്രയധികം ഓർത്തു വെക്കണോ എന്ന് പലരും ചിന്തിക്കും.
ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുക്കോണും റൺവീർ സിങ്ങും. അടുത്തിടെയാണ് ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. ജീവിതത്തിലെ പുതിയ തലത്തിലേക്ക് കടക്കുന്നതിനെ കുറിച്ചും അമ്മയാകാനുള്ള താൽപര്യത്തെ കുറിച്ചുമെല്ലാം ദീപിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു ദേശീയ മാധ്യമത്തിന് നർകിയ
‘ഒരാളും ഇനി കാണുമ്പോൾ ശോഭനയെപ്പോലെയുണ്ട് കാണാൻ എന്നു പറയരുത്’. കഴിഞ്ഞ ദിവസം ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് ബിജെപിയുടെ സ്ത്രീശാക്തീകരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടിയും നർത്തകിയുമായ ശോഭന
കഴിഞ്ഞ വർഷമാണ് നടി ഇല്യാന ഡിക്രൂസ് ആൺകുട്ടിക്ക് ജന്മം നൽകിയത്. 'കോവ ഫിയോനിക്സ് ഡോളൻ' എന്നാണ് കുഞ്ഞിന്റെ പേര്. പ്രസവാനന്തര വിഷാദത്തിലൂടെ താൻ കടന്നുപോയതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇല്യാന. പ്രസവാനന്തര വിഷാദം വളരെ യാഥാർഥമാണെന്നും തീവ്രമായ പല വികാരങ്ങളിലൂടെയും ആ സമയം കടന്നുപോകുമെന്നും ഒരു
കാലം മാറിയതോടെ ആളുകളുടെ മൊബൈൽ ഫോൺ ഉപയോഗവും വലിയ രീതിയിൽ കൂടിയിട്ടുണ്ട്. ഇപ്പോൾ മൊബൈൽ ഫോൺ കയ്യിലില്ലാതെ ഒരു നിമിഷം പോലും വെറുതെയിരിക്കാൻ പലർക്കും ആകില്ല. കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴുമെല്ലാം മൊബൈൽ ഫോണ്‍ കൂടെ വേണമെന്ന് പലർക്കും നിർബന്ധമാണ്. പല വീടുകളിലും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള
കോർപ്പറേറ്റ് മേഖലയിലെ ജോലിക്ക് പിന്നാലെ പായുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളിൽ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത പരിചയസമ്പത്തെല്ലാം മാറ്റിവച്ച് മനസ്സിനിണങ്ങിയ വേറിട്ട പാത കണ്ടെത്തി മാതൃക തീർത്തിരിക്കുകയാണ് സിക്കിം സ്വദേശിനിയായ റിൻസിങ്ങ് ചോദൻ
മരിച്ചുപോയ തന്റെ ഭർത്താവിൽ നിന്ന് ബീജം സ്വീകരിക്കാൻ 62 കാരിക്ക് അനുമതി നൽകി കോടതി വിധി. ഓസ്ട്രേലിയൻ സുപ്രീംകോടതിയാണ് ഡിസംബറില്‍ മരണപ്പെട്ട ഭർത്താവിന്റെ ബീജം സ്വീകരിക്കാനായി യുവതിക്ക് അനുമതി നൽകിയത്. ഭർത്താവിന്റെ മരണശേഷം ഭാര്യ തന്നെയാണ് കോടതിയെ സമീപിച്ചത്. മരണശേഷം സർ ചാൾസ് ഗെയ്ർഡ്നർ
പുഷ്പ എന്ന ബെംഗളൂരു നിവാസി ഒരു സാധാരണക്കാരിയാണ്. ഗവേഷണ സ്ഥാപനത്തിൽ തുച്ഛമായ വേദനത്തിൽ ജോലി ചെയ്യുന്ന പുഷ്പ പക്ഷേ വ്യത്യസ്തയാകുന്നത് അവർ ചെയ്യുന്ന കർമത്തിലൂടെയാണ്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന പുഷ്പ അതിനായി കണ്ടെത്തിയ വഴി അനേകർക്ക് പ്രയോജനമാകുന്ന
രാധികാ ഗുപ്തയുടേത് ഒരു അവിശ്വസനീയമായ കഥയാണ്. ചെറുപ്പം മുതൽ കഴുത്തൊടിഞ്ഞ പെൺകുട്ടി എന്ന പരിഹാസത്തിലാണ് അവൾ വളർന്നുവന്നത്. തന്റെ അസ്വഭാവികമായ രൂപത്തിന്റെ പേരിൽ എല്ലായിടത്തു നിന്നും അവൾ പുറന്തള്ളപ്പെട്ടു. എന്നാൽ തോറ്റു പിൻമാറാൻ തയാറല്ലായിരുന്നു രാധിക. നിശ്ചയദാർഢ്യവും ജീവിതത്തിൽ വിജയിക്കണമെന്ന ഉറച്ച
തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഷക്കീല. തനിക്ക് കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും താരം പറഞ്ഞു. വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും രണ്ടാം ഭാര്യയാകാൻ ഇഷ്ടമില്ലെന്നും ഒരു തമിഴ് മാധ്യമത്തിന്
പലപ്പോഴും നിലപാടുകൾ തുറന്നുപറയാറുള്ള സിനിമാതാരമാണ് നിഖില വിമൽ. നിഖിലയുടെ പുതിയ വെബ്സീരിസായ ‘പേരില്ലൂർ പ്രീമിയർ ലീഗിന്റെ’ പ്രെമോഷൻ അഭിമുഖങ്ങളിൽ വിവാഹത്തെപറ്റിയും സ്ത്രീധനത്തെ പറ്റിയും നിഖില പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. സ്ത്രീധനം ചോദിക്കുന്നവരെ വിവാഹം കഴിക്കില്ലെന്ന് നമ്മൾ തന്നെ
2016 ൽ ബിരിയാണി വിളമ്പുന്ന ക്ലൗഡ് കിച്ചൻ ആരംഭിക്കുമ്പോൾ നാസ് അഞ്ജും എന്ന ഹൈദരാബാദുകാരി വീട്ടമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല താൻ ഒരിക്കൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന സംരംഭകയായി മാറുമെന്ന്. തന്റെ വീട്ടിൽ നിന്ന് വെറും 80 രൂപ മുതൽ മുടക്കിൽ തയാറാക്കിയ ബിരിയാണിയുമായി ഒരു ക്ലൗഡ് കിച്ചൺ ആരംഭിച്ച നാസ്
73 വർഷങ്ങൾക്കിപ്പുറം മിന്നി പെയ്ൻ എന്ന വനിത ഒരിക്കൽക്കൂടി വിദ്യാർഥിനിയായി മാറി. കാലങ്ങൾക്ക് മുമ്പ് നിർത്തിയിടത്തുനിന്നും വീണ്ടുമാരംഭിച്ച് തൊണ്ണൂറാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ചരിത്രത്തിലൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഈ അമേരിക്കൻ അമ്മൂമ്മ. നോർത്ത് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ
സ്വന്തം നാട്ടിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാനി നടി ആയിഷ ഒമർ. സ്വാതന്ത്രവ്യം സുരക്ഷയും ഒരു മനുഷ്യന് പ്രാഥമികമായി വേണ്ട കാര്യങ്ങളാണ്, എന്നാൽ എന്റെ നാട്ടിൽ അതില്ല എന്നാണ് താരം വ്യക്തമാക്കിയത്. ‘ ഇവിടെ സുരക്ഷിതമാണെന്ന് എനിക്ക് തോന്നുന്നില്ല. റോഡുകളിലിറങ്ങി ശുദ്ധവായു
ചിരിക്കുമ്പോഴും കരയുമ്പോഴും എന്തിന് നല്ല സുഗന്ധം ശ്വസിക്കുമ്പോൾ പോലും ദുസഹമായ ശാരീരിക വേദന അനുഭവിക്കുന്ന ഒരു 20കാരിയുടെ ദുരവസ്ഥ ലോകത്തെ ഞെട്ടിക്കുകയാണ്. 15 വയസ്സ് മുതൽ അനുഭവിക്കുന്ന വേദനയ്ക്ക് ഇന്നും ശമനമുണ്ടായിട്ടില്ല. അഞ്ച് വർഷം മുമ്പ് മുഖത്ത് വന്ന ഒരു ചുണങ്ങിൽ നിന്നുമാണ് ഈ പാവം പെൺകുട്ടിയുടെ
ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ മറുപടി നൽകിയതോടെ ആർത്തവ അവധിയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ഉയരുകയാണ്. സ്മൃതി ഇറാനി പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ഇപ്പോഴിതാ ആർത്തവ
ആർത്തവം എന്നത് എന്താണ്? പുരുഷന്മാരിൽനിന്നു സ്ത്രീകൾ വ്യത്യസ്തരാകുന്നതിൽ ഏറ്റവും പ്രാഥമികമായ കാരണമാണ് അതെന്നു പറയാം, പക്ഷേ അതത്ര മോശമായി കരുതപ്പെടേണ്ടതുമല്ല. ജൈവികതയുടെ ഭാഗമായി ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റമായി കാണാൻ, പലപ്പോഴും ഇതിനെ ഉദാത്തവൽക്കരിച്ചരിച്ചതിനാൽ ഒരു തലമുറയ്ക്കും
കുട്ടികൾക്ക് എപ്പോഴും ബേബി പൗഡറിന്റെ മണമാണെന്ന് തോന്നിയിട്ടില്ലേ. എപ്പോഴും കുളിപ്പിച്ചതിന് ശേഷം കുട്ടികൾക്ക് ബേബി പൗഡറിട്ട് അവരെ ഒരുക്കുന്ന കാഴ്ച പലരുടെയും മനസ്സിലുണ്ടാകും. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നതും ഒരു ബേബി പൗഡറാണ്. എന്നാൽ ഈ പൗഡറിന്റെ ആവശ്യക്കാരി കുട്ടികളല്ല, ഒരമ്മയാണ്. പൗഡർ
ഈയടുത്ത് മിഷിഗണിലെ ഒരു ഹൈസ്കൂളിൽ അവിടുത്തെ വിദ്യാർഥികളുടെ ഫുട്ബോൾ ടീമിന്റെ സീനിയർ നൈറ്റ് ഗെയിം നടന്നു. എന്നാൽ അന്നത്തെ താരം അതിൽ പങ്കെടുത്ത അത്ലറ്റുകൾ ആയിരുന്നില്ല. കളി കാണാൻ എത്തിയ ഒരു അമ്മയായിരുന്നു. അഞ്ച് വർഷത്തിന് ശേഷം കോമാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി മകന്റെ ഫുട്ബോൾ മത്സരം
ഫോബ്സ് മാസികയുടെ 2023ലെ ഏറ്റവും കരുത്തുറ്റ വനിതകളിൽ ഇടം നേടി 4 ഇന്ത്യൻ വനിതകൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, റോഷ്നി നാടാർ മൽഹോത്ര, സോമ മോണ്ടൽ, കിരൺ മജുംദാർ ഷാ തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത. നിർമല
വാട്സ്ആപ്പിലൂടെ നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്ന പരാതിയുമായി യുവതി. സിനിമാതാരവും മോഡലുമായ ജിപ്സ ബീഗമാണ് ആരോപണവുമായി രംഗത്തെത്തിയത്. വാട്സ്ആപ്പ് വഴി തനിക്ക് രാത്രി സമയത്ത് ഒരാൾ നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചെന്നും അയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും ജിപ്സ സമൂഹ മാധ്യമത്തിൽ
‘‘എനിക്കു പറ്റുന്നതുപോലെ പുതിയ കാര്യങ്ങൾ പഠിക്കും. പാളിച്ചകൾ പറ്റിയേക്കാം. പക്ഷേ ഞാൻ തളരില്ല, കൈവഴങ്ങും വരെ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും’’. ജീവിതത്തെ, അതിലെ സന്തോഷങ്ങളെ, വേദനകളെ അക്ഷരങ്ങളിലേക്കു പകർത്താൻ ശ്രമിച്ച ഒരു ഇരുപത്തിനാലുകാരി 2022 ൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചിട്ട വരികളാണിത്.
കാടും ആദിവാസി ജീവിതവും അടുത്തറിഞ്ഞൊരു ഡോക്ടർ. കൊവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം കാട്ടിൽ പലരും ഒറ്റപ്പെട്ടപ്പോൾ അവർക്ക് തണലായി മാറിയ ഡോക്ടർ. കിലോമീറ്ററുകള്‍ നടന്നും ജീപ്പിലും മറ്റും സഞ്ചരിച്ച് കാടുകയറി കാടിന്റെ മക്കളുടെ പൾസ് മനസ്സിലാക്കി അവർക്ക് തണലായ ഡോക്ടർ. അശ്വതി സോമൻ എന്ന ഡോക്ടറെ മലയാളികൾ
പ്രണയത്തിന് കണ്ണില്ല എന്ന് പറയാറില്ലേ. എന്നാൽ പ്രണയം കാരണം കണ്ണുപോയ അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു അവസ്ഥയിലായിരിക്കുകയാണ് ഫ്ലോറിഡ സ്വദേശിയായ ഒരു യുവാവ്. കണ്ണ് കളഞ്ഞതാവട്ടെ സ്വന്തം പ്രണയിനിയും. തന്റെ കാമുകൻ മറ്റു യുവതികളെ നോക്കിയത് ഇഷ്ടപ്പെടാത്ത സാന്ദ്ര ജിമെനെസ് എന്ന യുവതിയാണ്
ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് വിഷമിക്കാറില്ലെന്നും മറ്റുള്ളവർ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്നതിലല്ല, നമ്മൾ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതിലാണ് കാര്യമെന്നും വിദ്യാ ബാലൻ. ഗോവയിൽ വച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു വിദ്യ.
ന്യൂയോർക്ക് സിറ്റിയിൽ അണ്ഡാശയ ക്യാൻസർ ബാധിച്ച് മരിച്ച ഒരു സ്ത്രീ തന്റെ മരണശേഷം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാവുകയാണ്. ബ്രൂക്ലിനിലെ 38 കാരിയായ കേസി മക്കിന്റൈർ, തന്റെ മരണത്തിന് മുമ്പ് സമൂഹ മാധ്യമത്തിലെഴുതിയ പോസ്റ്റാണിപ്പോൾ ആയിരക്കണക്കിന് രോഗികൾക്ക് സഹായകമായി തീർന്നിരിക്കുന്നത്. ‘നിങ്ങൾ ഇതു
മക്കൾക്ക് നേരെ ആക്രമണമോ, ഭീഷണിയോ വന്നാൽ ഏതൊരുമ്മയുടെയും മനസ് പിടയും. സ്വന്തം കണ്മുന്നിൽ വച്ചാണ് ആക്രമണം നടക്കുന്നതെങ്കില്‍ സർവ ശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. തോക്കുധാരികളായ അക്രമികളിൽ നിന്ന് മകനെ രക്ഷിച്ച ഒരമ്മയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. ഹരിയാനയിലാണ് സംഭവം.
വിശക്കുന്ന കുഞ്ഞിന് മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫ്ലോറിഡയിലെ ഡിസ്നി ലാന്റിൽ റൈഡ് ആസ്വദിക്കുന്നതിനിടെയാണ് മെറിഡിത്ത് ബാർന്യാക് തന്റെ കുഞ്ഞിനെ മുലയൂട്ടിയത്. ബർന്യാകിന്റെ ബന്ധുവാണ് ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. നിരവധി പേർക്ക്
2005 മെയ് 30നാണ് നതാലി ഹോളോവേ എന്ന പെൺകുട്ടിയെ കാണാതാവുന്നത്. ഏറെ അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോറാൻ വാൻ ഡെർ സ്ലൂട്ട് നതാലിയുടെ തിരോധാനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും പെൺകുട്ടിയെ കണ്ടെത്താനാവാത്തതിനാൽ കുറ്റാരോപിതനായി തുർന്നു. കാണാതായി
ടെക്സാസിലെ ഒരു സ്കൂളിലെ ടീച്ചർ തന്റെ വിദ്യാർഥികളെ വിമാനത്തിൽ മെക്സിക്കോയിൽ കൊണ്ടുപോകാൻ തീരുമാനിക്കുന്നു. പക്ഷേ, ശരിക്കുള്ള വിമാനത്തിലല്ല യാത്ര. വിദ്യാർഥികൾക്കായി അവരുടെ ക്ലാസ്റൂമുറിയെ ടീച്ചർ മെക്സിക്കോയിലേക്കുള്ള വിമാനമാക്കി മാറ്റി. ടെക്സാസിലെ സീഡാർ ഹില്ലിലെ ഒന്നാം ക്ലാസ് അധ്യാപിക സോഞ്ജ വൈറ്റ് ആണ്
2006ൽ എട്ടു വയസ്സുള്ള ജാസ്മിജിനും അമ്മയും മാതൃരാജ്യമായ നെതർലാൻഡിൽ നിന്ന് ഉഗാണ്ടയിലേക്ക് പോകുന്ന വിമാനത്തിൽ കയറി. അതിന്റെ പൈലറ്റ് ജാസ്മിജിന്റെ പിതാവ് ജോറിറ്റ് ആയിരുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ്, അമ്മ എലൻ തന്റെ ഭർത്താവിന്റെയും മകളുടെയും കോക്ക്പിറ്റിൽ നിന്നുളള ഒരു ചിത്രം പകർത്തി. ജാസ്മിജിൻ
സ്ത്രീയെ ലൈംഗികോപകരണമായാണോ പുരുഷന്മാർ കാണുന്നത്? പെണ്ണിനൊപ്പം കിടപ്പറ പങ്കിടുന്നതു മാത്രം മനസ്സിൽ കണ്ടുനടക്കുന്നവരായി പുരുഷന്മാരിൽ ചിലരെങ്കിലും മാറിയോ? അല്ലെങ്കിൽ പിന്നെ എന്ത് ധൈര്യത്തിലാണ് തൃഷയ്ക്കൊപ്പമുള്ള കിടപ്പുമുറി രംഗം അഭിനയിക്കാൻ അവസരം കിട്ടിയില്ലെന്ന് മൻസൂർ അലിഖാൻ വിളിച്ചു കൂവിയത്?
എല്ലാ കുട്ടികളും വൈകുന്നേരം സ്കൂൾ വിട്ട് വീടുകളിലേയ്ക്ക് മടങ്ങും നേരം ഒരുവൻ മാത്രം പോകാതെ നിൽക്കുന്നു. ‘എന്താ ഷാഹിലേ നീ വീട്ടിൽ പോകുന്നില്ലേ ?’ ടീച്ചറുടെ ചോദ്യത്തിന് ആ കുട്ടി നൽകിയ നിഷ്കളങ്കമായ മറുപടി ‘എനിക്ക് പോകാൻ വീടില്ല ടീച്ചറേ’ എന്നായിരുന്നു. ആ ഉത്തരം ടീച്ചറുടെ മനസിൽ നോവായി. പിന്നീടുള്ള ആ
ജോർജിയയിലെ സ്കൂൾ അധ്യാപികയായിരുന്ന ടാമി വാഡൽ 25 വർഷം കുട്ടികൾക്കായി ജീവിച്ച വ്യക്തിയാണ്. അവർക്ക് എല്ലാ കുട്ടികളും സ്വന്തം മക്കളായിരുന്നു. 58–ാമത്തെ വയസിൽ ക്യാൻസർ ബാധിച്ച് മരണാസന്നയായി കിടക്കുമ്പോൾ ആ അധ്യാപിക തന്റെ മക്കളായ വിദ്യാർഥികളോട് ഒരു കാര്യം ആവശ്യപ്പെട്ടു. പൂക്കളല്ല, പകരം എന്നെ അവസാനമായി
കൗമാരപ്രായത്തിൽ റോഖയ ഡയഗ്നെ എപ്പോഴും അവളുടെ സഹോദരന്റെ മുറിയിലെ വിഡിയോ ഗെയിമിന് മുന്നിലായിരിക്കും. മണിക്കൂറുകളോളം ഓൺലൈൻ കംപ്യൂട്ടർ ഗെയിമുകൾ കളിച്ചുകൊണ്ടേയിരിക്കും. ദിവസങ്ങൾ കഴിയുന്തോറും അതൊരു ആസക്തിയായി മാറാൻ തുടങ്ങി. മകളുടെ അവസ്ഥ കണ്ട് മടുത്ത അമ്മ ഒരു ദിവസം ഇത് നിർത്തിയില്ലെങ്കിൽ ഒരു
ശൈശവ വിവാഹത്തിന്റെ ശാപത്തിൽ നിന്നും പെൺകുട്ടികൾക്ക് മോക്ഷം നൽകാൻ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച ധീരനേതാവാണ് മലാവിയിലെ ചീഫ് തെരേസ കച്ചിൻഡമോട്ടോ. എതിർപ്പുകളും ഭീഷണികളുമൊന്നും തന്റെ ദൗത്യത്തിൽ നിന്നും പിൻമാറാൻ തെരേസയ്ക്ക് കാരണമായില്ല. ആയിരക്കണക്കിന് വരുന്ന പെൺകുട്ടികൾക്ക് ജീവിതം നൽകിയതുമാത്രമല്ല,
ബോളിവുഡിന്റെ ഇഷ്ട നായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ചർമത്തിന്റെ പേരിൽ കുട്ടിക്കാലത്ത് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നേരത്തെ പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മകൾ അനുഭവിച്ച വിവേചനത്തെ പറ്റി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് അമ്മ മധു ചോപ്ര. ‘അവൾക്ക് PTSD ട്രോമ
പ്രണയിക്കുന്ന വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുണ്ടെന്ന് കേട്ടിട്ടില്ലേ...എത്ര വേദന സഹിച്ചാലും സ്വന്തം കാമുകനോ അല്ലെങ്കിൽ കാമുകിക്കോ വേണ്ടിയല്ലേ എന്നു കരുതുന്നവരുമുണ്ട്. എന്നാൽ പങ്കാളിയോടുള്ള ഇഷ്ടത്തെ തുടർ അദ്ദേഹത്തിന്റെ പേര് ടാറ്റു ചെയ്താലോ? അതൊക്കെ സർവ സാധാനരണമെന്ന് ചിന്തിക്കേണ്ട,
തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളാണ് സാമന്ത റൂത്ത് പ്രഭു. നാഗചൈതന്യയുമായി ബന്ധം വേർപെടുത്തിയതിന് ശേഷമുള്ള ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങളുണ്ടായെന്ന് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി വെല്ലുവിളികൾ നേരിട്ടെന്നും സാമന്ത പറഞ്ഞു. ‘വിവാഹ ജീവിതം
ഫെമിനിസ്റ്റാണെന്നു കരുതി അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരിയെ മർദിച്ച് യുവാവ്. ദക്ഷിണ കൊറിയയിലാണ് സംഭവം. ദക്ഷിണ കൊറിയയിലെ തെക്കുകിഴക്കൻ നഗരമായ ജിഞ്ചുവിലെ കടയിൽ വച്ചാണ് ജീവനക്കാരിയെ ആക്രമിച്ചത്. രാത്രിയിയലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ അക്രമി ജീവനക്കാരിയെ മർദിക്കുന്നത് കാണാം.
ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് തബു. ദിവസങ്ങൾക്ക് മുമ്പാണ് തബു തന്റെ 52–ാം പിറന്നാൾ ആഘോഷിച്ചത്. പ്രായമേറെയായിട്ടും വിവാഹിതയാകാതെ സിംഗിൾ ജീവിതം നയിക്കുന്നതിനെ പറ്റി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തബു വ്യക്തമാക്കി. ‘നിങ്ങൾക്ക് സന്തോഷം വരാൻ പല വഴകളുണ്ട്. അത് നിങ്ങളുടെ റിലേഷൻഷിപ്പ്
ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. കാലത്തിനനുസരിച്ച് എല്ലാ തൊഴിൽ മേഖലകളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ടാർഗറ്റും ഓവർടൈമുമെല്ലാം ഇന്ന് ഏതൊരു തൊഴിലിലും പുതുമയല്ല. ഇതിനുപുറമേ തൊഴിലിടങ്ങളിൽ പ്രത്യക്ഷമായി തന്നെ മത്സരങ്ങളും നിലനിൽക്കുന്നുണ്ട്. മേലധികാരികളിൽ നിന്നുള്ള വീട്ടു
'എന്നെയും എന്റെ പ്രിയപ്പെട്ടവരെയും പറ്റി മോശം കാര്യങ്ങള്‍ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്'. എന്നിരുന്നാലും പ്രേക്ഷകരോട് വഴക്കിനു പോകാറില്ലെന്നും ആലിയ ഭട്ട് പറയുന്നു. അവരോടുള്ള നന്ദിയാണ് താൻ പ്രകടിപ്പിക്കുന്നതെന്നും ആലിയ വ്യക്തമാക്കി. ദേശീയ അവാർഡ് നേടിയ ആലിയയക്ക് അഭിനന്ദനങ്ങളേക്കാൾ വിമർശനമാണ് ഈ
‘‘ഇതുപോലൊരു കുട്ടിയുടെ ഏറ്റവും നല്ല തെറപിസ്റ്റ് അമ്മ തന്നെയാണ്. പ്രത്യേകിച്ച് സ്പീച്ച് തെറപ്പിസ്റ്റ്. അതുകൊണ്ട് മോളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക. നിരീക്ഷിക്കുക, അവരുടെ രീതികൾ മനസ്സിലാക്കി ആവശ്യമായ പരിശീലനങ്ങൾ നൽകുക. തീർച്ചയായും മാറ്റമുണ്ടാകും.’’ പതിനാലു വർഷം മുൻപു മോൾക്ക് ഓട്ടിസം
Results 1-100 of 115