Activate your premium subscription today.
അരളിയുടെ ഇല അറിയാതെ ചവച്ചിറക്കിയ യുവതി ഏതാനും മണിക്കൂറുകൾക്കകം ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ് മരണപ്പെട്ട വാർത്ത കേരളം കേട്ടത് ഇക്കഴിഞ്ഞ ആഴ്ചയാണ്. അതിനു പിന്നാലെ പത്തനംതിട്ട ജില്ലയിൽ അടൂർ തെങ്ങമത്ത് പറമ്പിൽ വെട്ടിയിട്ട അരളിച്ചെടിയുടെ ഇലകഴിച്ച് വിഷബാധയേറ്റു പശുവും കിടാവും ചത്ത വാർത്തയും പുറത്തുവന്നു.
എന്നുവരും എന്നു പിടിതരാതെ മഴ വഴുതിമാറുമ്പോൾ സംസ്ഥാനം എരിതീയിൽ ഉരുകുകയാണ്. എല്ലാ മേഖലകളും ചൂട് എന്ന വലിയ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കാർഷിക മേഖലയിൽ വരൾച്ചയും ചൂടും തെല്ലൊന്നുമല്ല പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. മൃഗസംരക്ഷണ മേഖലയും വലിയ പ്രതിസന്ധിയിലാണ്. പാലുൽപാദനം ഗണ്യമായി
മേയുന്നതിനിടെ പൈക്കൾ കുഴഞ്ഞു വീണെന്ന പരിഭവവുമായി മൃഗാശുപത്രികളിൽ എത്തുന്ന ക്ഷീരകർഷകരുടെ എണ്ണം ഏറുകയാണ്. കനത്ത ചൂടിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഒട്ടേറെ പശുക്കളാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ചത്തുവീണത്. ഇതുസംബന്ധിച്ച് മൃഗസംരക്ഷണവകുപ്പ് ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗം
കർഷകരുടെ കൃഷിവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം അവരിൽനിന്ന് പലപ്പോഴും രസകരമായ പല കഥകളും വാർത്തകളും സൗഹൃദ സംഭാഷണത്തിനിടെ അറിയാറുണ്ട്. കൃഷിയിടത്തിൽ നേരിട്ട് പോയി കർഷകരെ കണ്ടാണ് ഓരോ റിപ്പോർട്ടും തയാറാക്കുന്നതുകൊണ്ടുതന്നെയാണ് സംസാരത്തിനിടെ കർഷകർ തങ്ങളുടെ കഥകൾ ഞങ്ങളോടു പങ്കുവയ്ക്കാറുള്ളത്. അത്തരത്തിൽ
നല്ലതുപോലെ പാൽ കുടിച്ചിരുന്ന, നല്ല തൂക്കമുള്ള മിടുക്കരായ ആട്ടിൻകുഞ്ഞുങ്ങൾ 5 - 21 ദിവസം പ്രായത്തിനിടയിൽ പെട്ടെന്ന് കൂനിക്കൂടി നിൽക്കുന്നു. പാൽ കുടിക്കാനുള്ള ഇവരുടെ താൽപര്യം കുറയുന്നു. ക്ഷീണിതരാകുന്ന ഇവർ പിന്നീട് വേച്ചു നടന്ന് കുഴഞ്ഞു വീഴുന്നു. തളർന്നു കിടന്നുപോകുന്ന ഇവർ ചത്തുപോകുകയും ചെയ്യുന്നു.
തൃശൂർ താണിക്കുടം പയ്യപ്പാട്ട് വീട്ടിൽ രാധാകൃഷ്ണൻ 30 വർഷമായി ആടു വളർത്തി അധികവരുമാനം കണ്ടെത്തുന്നു. മലബാറി, ബീറ്റൽ, സിരോഹി, ജമ്നാപ്യാരി, ഹൈദരാബാദി, ബെംഗളൂരു ലോങ് ഇയർ ഗോട്ട് എന്നിങ്ങനെ മിക്ക ഇനങ്ങളിൽപെട്ട ആടുകളും രാധാകൃഷ്ണന്റെ ഫാമിലുണ്ട്. തൃശൂർ ഗവ. ട്രെയിനിങ് കോളജ് സീനിയർ ലൈബ്രറി അസിസ്റ്റന്റായിരുന്ന
മെക്കാനിക്കൽ ഡിപ്ലോമ കഴിഞ്ഞ് ഡെയറി ഫാമിങ്ങിലേക്ക് ഇറങ്ങിയ യുവ ക്ഷീരകർഷകനാണ് പത്തനംതിട്ട എഴുമറ്റൂർ പൈക്കര വിമൽ വിനോദ്. വല്യച്ഛൻ തുടങ്ങിവച്ച പശുവളർത്തൽ വിമലിന്റെ അച്ഛൻ തുടരുകയായിരുന്നു. അത് ക്രമേണ വിപുലീകരിച്ച് ദിവസം 700 ലീറ്ററോളം പാലുൽപാദിപ്പിക്കുന്ന ക്ഷീര സംരംഭമായി വളർന്നിരിക്കുന്നു. പഠനം കഴിഞ്ഞ്
ലോകത്തിലെ മാസോൽപാദന രംഗത്ത് പന്നികൾ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. ഇത് ഏതാണ്ട് 36 ശതമാനത്തോളം വരും. ഇന്ത്യയിൽ കാര്യമായി പന്നി മാംസം ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, കേരളത്തിലും വലിയ ഡിമാൻഡ് നിലനിൽക്കുന്നുണ്ട്. ഉയർന്ന തീറ്റപരിവർത്തന ശേഷി, ചുരുങ്ങിയ കാലം കൊണ്ട് പ്രജനന
പന്നിയിൽനിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കൺ, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്. പോർക്ക് 13 തരം പോഷകങ്ങളാൽ സമൃദ്ധമാണ്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും
പാലുൽപാദനമനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തില്‍ ആവശ്യമായ വ്യത്യാസങ്ങള്‍ വരുത്തണം. ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം. ആദ്യഘട്ടം (പ്രസവശേഷം 10-12 ആഴ്ചവരെ) പ്രസവശേഷം പാലുൽപാദനം വര്‍ധിക്കുന്നു. ഈ സമയത്ത് പാലില്‍ കൊഴുപ്പ് കുറവായിരിക്കും. പാലുൽപാദനം ഏറ്റവും
10 ലീറ്ററോളമാണ് കേരളത്തിലെ സങ്കരയിനം പശുക്കളുടെ ശരാശരി ഉൽപാദനമെന്നാണ് കണക്ക്. ഒരു പശുവിനെ വാങ്ങി തൊഴുത്തിലെത്തിച്ചു കഴിയുമ്പോൾ പ്രതീക്ഷിച്ച അളവിൽ പാൽ കിട്ടുന്നില്ലെന്നോ അല്ലെങ്കിൽ നല്ല രീതിയിൽ പാൽ തന്നുകൊണ്ടിരുന്ന പശുവിന്റെ പാൽ പെട്ടെന്ന് കുറഞ്ഞു പോയതായോ പരാതികൾ കേൾക്കാറുണ്ട്. ഇതിന്റെ കാരണം
കടയിൽ വിൽക്കാനായി പായ്ക്കറ്റിലാക്കി വച്ചിരുന്ന കാടമുട്ടകളിൽ രണ്ടെണ്ണം വിരിഞ്ഞു എന്നതാണ് കൊടും ചൂടിൽ കൗതുകമുണർത്തുന്ന വാർത്ത. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്. കോഴിക്ക് അട വയ്ക്കാതെയോ ഇൻകുബേറ്ററിൽ
പത്തു വർഷം മുൻപ് 10 പശുക്കളുമായാണ് ഇടുക്കി കമ്പംമെട്ട് വാണിയപ്പുരയ്ക്കൽ ജിൻസ് കുര്യൻ ഡെയറി ഫാം തുടങ്ങിയത്. ഇന്നു പശുക്കളുടെ എണ്ണം 60. ദിവസം ശരാശരി 700 ലീറ്റർ പാൽ. വാർഷിക വരുമാനമാവട്ടെ ഒരു കോടി രൂപയ്ക്കു മുകളിൽ. കൂടുതൽ പശുക്കളുള്ളതും പരമാവധി തീറ്റച്ചെലവ് കുറച്ചതുമാണ് ഈ ക്ഷീരസംരംഭത്തിന്റെ വിജയം.
അധിക പരിപാലനം ആവശ്യമില്ലാത്ത ഇത്തിരിക്കുഞ്ഞൻ ഫാൻസി ആടുകൾക്ക് ഇന്നു പ്രചാരമേറെയുണ്ട്. സ്ഥലപരിമിതിയുള്ളവർക്കു പോലും ചെറിയ കൂടൊരുക്കി അനായാസം വളർത്താൻ കഴിയും എന്നതുകൊണ്ടുതന്നെ നഗരങ്ങളിൽപോലും കുള്ളൻ ആടുകളെ വളർത്തുന്നവരുണ്ട്. പാലിനും ഇറച്ചിക്കും വേണ്ടിയാണ് ആടുകളെ സാധാരണ വളർത്തുകയെങ്കിൽ ഇവ പൂർണമായും
നമുക്കത്ര പരിചിതമല്ലെങ്കിലും ലോകത്തു പലയിടത്തും കീടങ്ങളെയും പുഴുക്കളെയും ഒന്നാന്തരം പ്രോട്ടീൻ സ്രോതസ്സായി മനുഷ്യര്‍ ആഹാരക്രമത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അവയിലൊന്നാണ് മീൽവേം. പല രാജ്യങ്ങളിലും, ഇന്ത്യയിലെതന്നെ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആളുകൾ ആഹാരമാക്കുന്ന മീൽവേമിന് ആ രീതിയിൽ നമ്മുടെ
അരുമപ്പക്ഷികൾക്ക് ചെറു പ്രായത്തിൽ പ്രധാനമായും നൽകുക അതാത് ഇനങ്ങൾക്കു യോജിച്ച ഹാൻഡ് ഫീഡിങ് ഫോർമുലയാണ്. 40 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ചേർത്ത് തയാറാക്കുന്ന ഹാൻഡ് ഫീഡിങ് ഫോർമുല പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിച്ചോ സിറിഞ്ച് ഉപയോഗിച്ചോ ആണ് പക്ഷികൾക്കു നൽകുക. അത്തരത്തിൽ ഹാൻഡ് ഫീഡിങ് ഫോർമുല
നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ സ്ഥാനത്തിനെ ചൊല്ലിയാണ് മനുഷ്യർക്കിടയിലെ തർക്കം. എന്നാൽ, മൃഗങ്ങളിൽ കറുപ്പിനാണ് സ്ഥാനം. ഇവിടെ കറുപ്പിന് ഏഴഴകാണ്. മെലാനിന്‍ എന്ന പിഗ്മെന്റാണ് തൊലിക്കും കണ്ണിനും മുടിക്കും കറുപ്പു നിറം നൽകുന്നത്. നിറത്തിനപ്പുറം വെളുപ്പിനായാലും കറുപ്പിനായാലും ബുദ്ധിപരമായോ, കലാപരമായോ മറ്റു
അരുമപ്പക്ഷികളെയും ഓമനമൃഗങ്ങളെയും ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, അവയെ സ്വന്തമാക്കാന്‍, അവർക്കായി സമയം ചെലവഴിക്കാൻ, സമയം നീക്കിവയ്ക്കാൻ പലർക്കും കഴിയാറില്ല. ചിലർക്ക് അലർജിപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ തടസ്സമാകും. എന്നാൽ, അരുമപ്രേമികള്‍ക്ക് അവയെ കാണാനും തൊട്ടു തലോടാനും അവയ്ക്കൊപ്പം സമയം
സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി അരുമപ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം
പതിവു പോലെ ഇക്കുറിയും പുനലൂരിലും പാലക്കാട്ടും സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 2 മുതൽ 4 വരെ ഡിഗ്രി ചൂട് സാധാരണയിൽ നിന്നും കൂടുതലാണ് മിക്ക ജില്ലകളിലും. പുനലൂരും പാലക്കാടും 39ന് മുകളിലാണ് താപനില. വേനൽമഴയുടെ അഭാവവും ഉയർന്ന അന്തരീക്ഷ ഈര്‍പ്പവും മൂലം
വേനൽ ക്ഷീരമേഖലയ്ക്ക് വറുതിയുടെ കാലമാണ്. പച്ചപുല്ലിനും വെള്ളത്തിനുമുള്ള ദൗർലഭ്യം ക്ഷീരകർഷകനെ വലയ്ക്കും. അത്യുൽപ്പാദന ശേഷിയുള്ള ഹോൾസ്റ്റയിൻ ഫ്രീഷ്യൻ, ജേഴ്സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവായതും പ്രശ്നം രൂക്ഷമാക്കും. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും.
കേരളത്തിലെ നാടൻപശുലോകത്തെ വേറിട്ട കാഴ്ചയാണ് കൊല്ലം ജില്ലയിലെ തെന്മല പശുക്കൾ. പതിറ്റാണ്ടുകളായി തെന്മലയിലെയും വഞ്ചിയോട്, ഇടപ്പണ, കടമാൻകോട്, അരിപ്പ എന്നീ ആദിവാസി ഊരുകളിൽ സംരക്ഷിക്കുന്ന ഈ കുറിയ ഇനം പശുക്കള്‍ ഒരു കാലത്ത് എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. ഇന്ന് പല കാരണങ്ങളാൽ വംശനാശത്തിന്റെ വക്കിലെത്തിയ
നാലു ദിവസം പ്രായമുള്ള പശുകിടാവ് പാൽ ചുരത്തിയ സംഭവം ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പ്രകൃതിയിലെ നിയമങ്ങളെ മറികടന്ന്, കേവലം 4 നാൾ മാത്രം പ്രായമുള്ള കിടാവ് എങ്ങനെ പാൽ ഉൽപാദിപ്പിച്ചു എന്നത് ആളുകളിൽ വിസ്മയമുളവാക്കി. ഇത് നവജാത മനുഷ്യ ശിശുക്കളിൽ അപൂർവമായിട്ടാണെങ്കിലും
മനുഷ്യരിൽ എന്നതു പോലെ അടിയന്തരചികിത്സയും തീവ്രപരിചരണവും വേണ്ടി വരുന്ന മെഡിക്കൽ സാഹചര്യങ്ങൾവളർത്തുമൃഗങ്ങളിലും ഏറെയുണ്ട്. പ്രസവതടസ്സം, ഗർഭാശയം പുറന്തള്ളൽ ഉൾപ്പെടെ അത്തരം സന്ദർഭങ്ങൾ പശുക്കൾ അടക്കം വലിയ മൃഗങ്ങളിൽ ഏറെയാണ്. അടിയന്തിരസാഹചര്യങ്ങളിൽ ചികിത്സ നൽകാൻ അവയെ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുക
നല്ല വളർച്ച നിരക്കുള്ള പോത്തിൻ കിടാക്കളാണ് പോത്ത് വളർത്തൽ സംരംഭങ്ങളുടെ മുതൽക്കൂട്ട്. വേഗത്തിലുള്ള വളർച്ചയും നല്ല വിപണിയും ലക്ഷ്യമാക്കി വളർത്തുന്ന പോത്തിൻ കിടാക്കളിൽ വളർച്ചയുടെ തോത് കുറയുകയും വിളർച്ച ഉൾപ്പെടെ പല രോഗങ്ങൾ പിടിപെടുകയും ചെയ്താൽ സംരംഭം നഷ്ടത്തിലേക്ക്
വെറ്ററിനറി ഡോക്ടർമാർക്കിടയിലെ ക്ഷീരകർഷക കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം രാജുനിവാസിൽ ഡോ. വി.രമയ്ക്ക് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആദരം. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ ഘടകവും
തൃശൂരിലെ ആദ്യ സ്വകാര്യ പെറ്റ് പാർക്ക് എന്ന വിശേഷണത്തോടെ അടുത്തിടെ ചാവക്കാട് പഞ്ചവടിയിൽ പ്രവർത്തനമാരംഭിച്ച പെറ്റ് പാർക്കാണ് ഫാം വില്ല. സുഹൃത്തുക്കളും അരുമപരിപാലകരുമായ വി.ഹിഷാം, ഫർസീൻ കൈനിക്കര, ഫിഹാസ് ഹനീഫ് എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. വർഷങ്ങളായി അരുമ മേഖലയിൽ സജീവമായിരുന്ന
കണ്ണിനു മുന്നിൽ കാണുന്നതെല്ലാം കടിച്ചും രുചിച്ചും മണത്തും നോക്കുകയെന്നത് അരുമനായ്ക്കളുടെ ശീലമാണ്. എന്നാൽ കൗതുകവും കുറുമ്പും അൽപം കൂടിയ ചില നായ്ക്കളാവട്ടെ, തരംകിട്ടിയാൽ ഉടമയുടെ കണ്ണുവെട്ടിച്ച് അതെല്ലാം അകത്താക്കുകയും ചെയ്യും. കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ അരുമനായ്ക്കൾ അകത്താക്കിയാൽ അത്
ഉടമയുടെ കണ്ണൊന്ന് തെറ്റിയാൽ മിണ്ടാപ്രാണികൾ ചെന്നുചാടുന്ന അപകടങ്ങളും അത്യാഹിതങ്ങളും ഏറെയുണ്ട്. അങ്ങനെയൊരു അപകടമാണ് കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിൽ ഇരട്ടിക്കടുത്ത് പടിയൂർ പഞ്ചായത്തിലെ ക്ഷീരകർഷകൻ മണ്ണേരി ഓടക്കടവ് തറക്കിനാൽ ജോമോന്റെ പശുവിന് സംഭവിച്ചത്. പറമ്പിൽ മേയാനായി രാവിലെ ജോമോൻ കൊണ്ടുകെട്ടിയ പശുവിന്റെ
നാഷനൽ സെക്യൂരിറ്റി ഗാർഡിന്റെ ശ്വാനപ്പടയിൽ ഇനി ലാബ്രഡോർ നായ്ക്കളുടെ എണ്ണം കുറയും. പകരം പുതുതായി എടുക്കുക ബുദ്ധിയിലും ചുറുചുറുക്കിലും ഏറെ മുൻപിലുള്ള ബെൽജിയൻ മലിന്വ ഇനം നായ്ക്കളെ. സ്നിഫിങ്, ട്രാക്കിങ് ദൗത്യങ്ങൾക്കായി എൻഎസ്ജി ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ ലാബ്രഡോർ നായ്ക്കളെയായിരുന്നു
ഡിഗ്രി കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ച് വിദേശത്തേക്കു പോകാനിരുന്ന യുവാവ് ഒടുവിൽ ക്ഷീരകർഷകനായി മാറിയ കഥയാണ് തൊടുപുഴ നടുക്കണ്ടം കാലാപ്പള്ളിൽ ജോൺസണ് പറയാനുള്ളത്. വീടിനോടു ചേർന്ന് ഡെയറി ഫാം ആരംഭിച്ചായിരുന്നു തുടക്കം. മാസം ഒരു ലക്ഷം രൂപ ലാഭമുള്ള ഡെയറി ഫാമാണിത്. 15 പശുക്കളിൽനിന്നാണ് ജോൺസൺ മാസം ഒരു
ഇത് എന്റെയൊരു അനുഭവക്കുറിപ്പ്, ഇതിനെ രസകരം എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല. സർവീസിൽ കയറിയ ആവേശത്തിന്റെ അലയടികൾ തെല്ല് മന്ദീഭവിച്ച കാലം ജനകീയാസൂത്രണം എന്നതിന്റെ സൂത്രം ഒരു വെറ്ററിനറി ഡോക്ടർക്ക് നൽകിയ ഓർമ. ജോലി ചെയ്ത ആശുപത്രിയിലെ ആട് വിതരണ പദ്ധതിയാണ് കഥയ്ക്ക് ആധാരം. പഞ്ചായത്തിലെ സുന്ദരിയായ
മൃഗപരിപാലന രംഗത്ത് പലപ്പോഴും ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് ശുദ്ധ ജനുസും (Pure breed), സങ്കരയിനവും (Cross breed). ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പലപ്പോഴും കര്‍ഷകര്‍ക്ക് മുഴുവനായി മനസിലാക്കാന്‍ സാധിക്കുന്നില്ല. ശുദ്ധജനുസ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അംഗീകരിക്കപ്പെട്ട ഒരു ജനുസിലെ (ബ്രീഡ്) അംഗമായ
ആടുവളർത്താൻ തുടങ്ങുമ്പോൾ 2 കാര്യങ്ങളാണ് ഷാജൻ മനസ്സിൽ കണ്ടത്. ഒന്ന്, ശാസ്ത്രീയ മാലിന്യസംസ്കരണരീതി, രണ്ട്, കുറഞ്ഞ അധ്വാനം. രണ്ടു കാര്യങ്ങളും പൂർണമായും നിറവേറ്റിയ ആടുഫാമിന്റെ ഉടമയാണിന്ന് ഇടുക്കി തങ്കമണിക്കടുത്ത് കൊച്ചു കാമാക്ഷിയിലുള്ള ഷാജൻ ഫിലിപ്പ്. 80 ആടുകൾക്കു പാർക്കാവുന്ന ആധുനിക ആട്ടിൻകൂടിന്റെ
‘‘ആടുഫാം ആരംഭിക്കുമ്പോൾത്തന്നെ ഓടിനടന്ന് പ്രശസ്തമായ ആടിനങ്ങളെയെല്ലാം വാങ്ങിക്കൂട്ടുന്ന സംരംഭകരുണ്ട്. ഇന്ത്യയിൽ കിട്ടാവുന്ന എല്ലാ ഇനങ്ങളിലുംപെട്ട ആടുകളെ വാങ്ങി പ്രദർശിപ്പിച്ചാലേ നല്ലൊരു ഫാമാകൂ എന്നാണ് അവർ കരുതുന്നത്. ഉപജീവനത്തിനായി ആടു വളർത്താനിറങ്ങുന്നവർ വിപണിയും സാഹചര്യങ്ങളുമൊക്ക പരിഗണിച്ചു വേണം
കോവിഡ് കാലത്തു കുതിച്ചു കയറുകയും കോവിഡ് കടന്നതോടെ കുത്തനെ ഇടിയുകയും ചെയ്ത ആടുവിപണിയിൽ വീണ്ടും ആളനക്കം. കോവിഡ് സമയത്തു കൃഷിയിലിറങ്ങിയവരിൽ നല്ല പങ്ക് ആടുവളർത്തലിലും കൈവച്ചിരുന്നു. അതോടെ ആടുവിപണി വൻവളർച്ച നേടുകയും രാജസ്ഥാനിൽനിന്നുൾപ്പെടെ ആടുലോറികൾ ഇടതടവില്ലാതെ ഇങ്ങോട്ടെത്തുകയും ചെയ്തു. ഫെയ്സ്ബുക്കിലും
ശൈത്യരാജ്യങ്ങളിൽനിന്നുള്ള 9 ഇനം നായ്ക്കളുടെ പ്രജനനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട്. തമിഴ്നാട് മൃഗക്ഷേമ ബോർഡാണ് സുപ്രധാന തീരുമാനമെടുത്തത്. സെന്റ് ബെർണാഡ്, സൈബീരിയൻ ഹസ്കി, ടിബറ്റൻ മാസ്റ്റിഫ്, ബാസറ്റ് ഹൗണ്ട്, ഫ്രഞ്ച് ബുൾഡോഗ്, അലാസ്കൻ മാലമ്യൂട്ട്, കീസ്ഹോണ്ട്, ന്യൂഫൗണ്ട്ലാൻഡ്സ്, നോർവീജിയൻ
കേരളത്തിലെ മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ ദിനംപ്രതി വാർത്തകളിൽ ഇടംപിടിക്കുകയാണ്. ആന, കടുവ, പുലി, കാട്ടുപോത്ത്, മലയണ്ണാൻ, കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങി കാട്ടിലെ എല്ലാ ജീവികളുംതന്നെ കാടിറങ്ങുകയാണ്. എന്നാൽ, മണ്ണിൽ പണിയെടുക്കുന്നവർക്ക് ഇത്തരം ജീവികളുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ഒരു കാലത്ത് കേരളത്തിൽ തരംഗമായി മാറിയ എമു വളർത്തൽ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ രണ്ടാം വരവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമുവിന്റെ കൂട്ടിന് വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ഒട്ടകപ്പക്ഷിയുമുണ്ട്. വാണിജ്യരൂപത്തിലുള്ള വൻകിട ഫാമുകൾ സംസ്ഥാനത്തിനു പുറത്തുണ്ടെങ്കിലും കേരളത്തിൽ അരുമ എന്ന
വളർത്തുമൃഗങ്ങളോടുള്ള രത്തൻ ടാറ്റയുടെ ഇഷ്ടം പ്രസിദ്ധമാണ്, പ്രത്യേകിച്ച് നായ്ക്കളോടുള്ള ഇഷ്ടം. തന്റെ അരുമകളോടൊത്തുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകളിൽ കാണാം. അദ്ദേഹം അവയ്ക്ക് നൽകുന്ന പരിഗണന ഇതിൽ നിന്നു വ്യക്തമാണ്. എന്നാൽ ഇതിനുമപ്പുറം, മൃഗങ്ങളോടുള്ള തന്റെ ഇഷ്ടം രത്തൻ ടാറ്റ
നേരം നന്നേ ഇരുട്ടിയിരിക്കുന്നു. കയ്യിൽ വാച്ചില്ലാത്തതു കൊണ്ട് സമയം അറിയാനും വഴിയില്ല. എത്രനേരമായി നടക്കാൻ തുടങ്ങിയിട്ട്. തീർച്ചയില്ല. എന്നാലും അരമണിക്കൂറിൽ കുറയില്ല. തവളകളുടെ കാതടപ്പിക്കുന്ന കരച്ചിലിനൊപ്പം ചീവിടുകളും മത്സരിച്ച് ഒച്ചയുണ്ടാക്കുന്നുണ്ട്. ഇത്രയേറെ ശബ്ദമുണ്ടാക്കുന്ന ഇവയ്ക്കൊക്കെ പകൽ
വേനല്‍ക്കാലത്ത് കോഴികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളില്‍ മുഖ്യമാണ് കോഴിവസന്തയും കോഴിവസൂരിയും കണ്ണുചീയല്‍ രോഗവും ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗവും. കൂടിന്റെ ഒരു മൂലയില്‍ കൂട്ടംകൂടി തലതാഴ്ത്തി തൂങ്ങി നില്ക്കല്, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കല്‍, വെള്ളകലര്‍ന്ന വയറിളക്കം
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ മാർഗങ്ങളാണ് തങ്ങളുടെ വളർത്തു മൃഗങ്ങളെ തിരിച്ചറിയാനായി കർഷകർ അവലംബിച്ച് പോരുന്നത്. വിവിധയിനം വളർത്തുമൃഗങ്ങളിൽ സാധാരണയായി അനുവർത്തിച്ചു പോന്നിരുന്ന തിരിച്ചറിയൽ മാർഗങ്ങൾ ടാറ്റൂയിങ്, ഹോട്ട് അയൺ ബ്രാൻഡിങ്, നെക്ക് ചെയിൻ ടാഗ്/ ഹെഡ് കോളർ, ഇയർ നോച്ചിങ്, ഇയർ ടാഗ്ഗിങ്,
കാലിത്തീറ്റയും പെല്ലെറ്റും പിണ്ണാക്കും ധാന്യപ്പൊടിയുമൊക്കെ പരിചിതമായ ഡെയറി ഫാമിങ് മേഖലയിൽ പുതു താരങ്ങളാണ് ഡിഡിജിഎസും ഡ്രൈ ഫാറ്റും. ഉൽപാദനച്ചെലവ് ഏറിവരുന്ന ഈ കാലത്ത് കുറഞ്ഞ അളവിൽ കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകങ്ങൾ പശുക്കൾക്കു നൽകാൻ സാധിച്ചാൽ ക്ഷീര സംരംഭം വിജയത്തിലേക്ക് എത്തും. അതുകൊണ്ടുതന്നെ പശുക്കൾക്ക്
അലങ്കാരമത്സ്യങ്ങളിൽ ലോകവ്യാപകമായി ആരാധകരേറെയുള്ള മത്സ്യയിനമാണ് കോയി ഫിഷുകൾ. കാർപ് ഇനത്തിൽപ്പെടുന്ന ഇവയുടെ ആകാരവും വലുപ്പവും വർണങ്ങളുമെല്ലാം ആരാധകരുടെ മനസ് കീഴടക്കുന്നു. കുളങ്ങളിൽ പല വർണങ്ങളിലുള്ള മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നതു കാണാൻതന്നെ പ്രത്യേക അഴകാണ്. ഹോർമോൺ കുത്തിവയ്പ് നൽകിയാണ് ഇവയുടെ വംശവർധന
ഫിഷിങ് ഡാർട്ട് അഥവാ അമ്പുകൊണ്ട ഒരു പെരുമ്പാമ്പിന് അൻപാർന്ന കൈകളാൽ പുതുജീവൻ ലഭിച്ച സംഭവം മനോരമ ഓൺലൈൻ കർഷകശ്രീ റിപ്പോർട്ട് ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. മണ്ണുത്തി വെറ്ററിനറി ഹോസ്പിറ്റലിലെ വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി വിഭാഗത്തിന് ദീർഘമായ ഒരു ശസ്ത്രകിയയ്ക്ക് പെരുമ്പാമ്പിനെ
വിളവെടുപ്പുത്സവമായ പൊങ്കലിനൊപ്പം കാളകളെ ഉപയോഗിച്ചുള്ള കാർഷികകായികവിനോദമായ ജല്ലിക്കെട്ടിന്റെയും ആവേശത്തിമിർപ്പിലാണ് തമിഴ്നാടിപ്പോൾ. പൊങ്കൽ ആഘോഷങ്ങൾക്കു വീര്യവും ആവേശവും പകരുന്നത് ജല്ലിക്കെട്ടിന്റെ ആരവമാണ്.ജല്ലി എന്നാല്‍ നാണയമെന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അർഥം. നാണയ കിഴിക്കെട്ട് കൊമ്പില്‍
പ്രസവിച്ച് നൂറു ദിവസംകൊണ്ട് ഉൽപാദിപ്പിച്ചത് 3716 ലീറ്റർ പാൽ. അത് ഇത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാൽ അതേയെന്നു തന്നെ പറയേണ്ടിവരും. കാരണം മികച്ച പാലുൽപാദനമുള്ള പശുക്കൾ ഒട്ടേറെ കർഷകരുടെ കൈവശമുണ്ടെങ്കിലും ഓരോ ദിവസത്തെ കറവയുടെയും കൃത്യമായ റെക്കോർഡ് സൂക്ഷിച്ച് പാലുൽപാദനത്തെക്കുറിച്ച് പറയാൻ കഴിയുന്ന കർഷകർ
രൂപംകൊണ്ടും ഭംഗികൊണ്ടും അലങ്കാരപ്പക്ഷികളോടു കിടപിടിക്കുന്ന വിദേശയിനം താറാവുകളും ഇന്ന് അലങ്കാരപ്പക്ഷിവിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. സ്ഥിരം കണ്ടുശീലിച്ച ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കാഴ്ചയിൽത്തന്നെ കൗതുകം തോന്നുന്ന ചില വിദേശ ജലപ്പക്ഷികളെ പരിചയപ്പെടാം: സെബാസ്റ്റപോൾ ഗൂസ് ശരീരത്തിൽനിന്ന് താഴേക്കു
പ്രമേഹരോഗത്തിന്റെ ചികിത്സാർഥമാണ് ഇരിഞ്ഞാലക്കുട സ്വദേശിയായ എം.വി.മോഹൻദാസ് വയനാട്ടിലെത്തിയത്. പത്തു വർഷം മുൻപുള്ള ആ വരവിലൂടെ വയനാട്ടിൽ സ്ഥലം വാങ്ങി ഒരു ഡെയറി ഫാം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഡെയറി ഫാമിങ്ങിനു അനുയോജ്യമായ കാലാവസ്ഥയായിരുന്നു വയനാട്ടിലുണ്ടായിരുന്നത്. ഇരിഞ്ഞാലക്കുടയിൽ 15 വർഷമായി
കണ്ണുനീരിൽ കുതിർന്ന ഈ ഓർമ്മക്കുറിപ്പ് തങ്ങളുടെ പ്രിയ ചങ്ങാതിയോട് ചെയ്ത ഒരു ക്രൂരതയെ ഓർത്ത് പിന്നീട് പശ്ചാത്തപിച്ച ഒരു ഉടമ പത്രത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു. ഇതുപോലെ പലരും അരുമകൾക്കായി തങ്ങളുടെ ഓർമ്മക്കുറിപ്പുകൾ 1940കളിൽ ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചു. ആ കണ്ണുനീരിനു പിന്നിലെ യഥാർഥ
വെള്ളിയാമറ്റത്തെ പശുക്കളുടെ മരണവാർത്ത പുറംലോകം അറിഞ്ഞതിനു പിന്നാലെ അവശേഷിച്ചവയുടെ അതിജീവനത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലിരിക്കവേയാണ് തൊടുപുഴയ്ക്കു സമീപം ഓലിക്കമറ്റത്തുനിന്ന് രവിച്ചേട്ടന്റെ വിളി എത്തിയത്. അതായത് ഇക്കഴിഞ്ഞ അഞ്ചാം തീയതി. ആടിന്റെ പ്രസവമാണ് വിഷയം. ആട് തലേ ദിവസം (ജനുവരി 4)
‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടിയതിന്റെ ആവേശത്തിലാണ് മിൽമയുടെ മലബാർ യൂണിയൻ. പ്രധാനമന്ത്രിയുടെ മാത്രമല്ല, സാധാരണക്കാരായ ക്ഷീരകർഷകരുടെയും അംഗീകാരം നേടിക്കഴിഞ്ഞു കന്നുകാലിക്കള്ക്കുള്ള മലബാർ മിൽമയുടെ ആയുര്‍വേദ ചികിത്സാപദ്ധതി. പശുക്കൾക്കു രോഗം വന്നാല്‍ ക്ഷീരകര്‍ഷകരുടെ നെഞ്ചിടിപ്പു
ഇടുക്കി തൊടുപുഴയ്ക്കു സമീപം വെള്ളിയാമറ്റത്തെ കുട്ടിക്കർഷകന്റെ ഡെയറി ഫാമിലുണ്ടായ ദുരന്തത്തെക്കുറിച്ച് രക്ഷാദൗത്യസംഘാംഗവും ഇടുക്കി ജില്ലാ മൃഗസംരക്ഷണവകുപ്പ് പിആർഒയുമായ ഡോ. നിശാന്ത് എം. പ്രഭ എഴുതുന്നു. കപ്പത്തൊലി കഴിച്ച പശുക്കൾ വെപ്രാളം കാണിക്കുന്നുവെന്ന് പറഞ്ഞ് നൈറ്റ് വെറ്റ് ആയ ഡോ. ആനന്ദിനാണ് അദ്യം
ഇടുക്കി വെള്ളിയാമറ്റത്തെ മാത്യു ബെന്നിയെന്ന കുട്ടിക്കർഷകന്റെ ഫാമിലെ പശുക്കൾ കപ്പത്തൊലിയിലെ വിഷബാധയേറ്റു ചത്ത വാർത്തകൾ രണ്ടു ദിവസമായി കേരളത്തിലെ പ്രധാന ചർച്ചാവിഷയമാണ്. ദുരന്തബാധിതർക്കു നേരേ സഹായഹസ്തം നീട്ടുന്ന മലയാളിയുടെ അനുകമ്പ ഇവിടെയും കാണാൻ കഴിഞ്ഞു. പണമായും പശുക്കളായും മാത്യുവിന്റെ ഭവനത്തിലേക്ക്
ഇക്കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ അറുപതോളം പശുക്കള്‍ മേയുന്നതിനിടെ കൂട്ടമായി ചത്തുവീണ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കറവപ്പശുക്കളുടെ കൂട്ടമരണത്തിന്റെ കാരണങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പലതും പ്രചരിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം
ഏതാനും വർഷങ്ങളായി ഓണാഘോഷങ്ങള്‍ കഴിഞ്ഞതിനുശേഷം വെറ്ററിനറി ആശുപത്രികളില്‍ കര്‍ഷകര്‍ എത്തിച്ച കേസുകളില്‍ നല്ലൊരുപങ്ക് അയവെട്ടാനുള്ള ശേഷി പോലും നഷ്ടപ്പെട്ട്, വയറില്‍ അമ്ലം നിറഞ്ഞ് വീര്‍ത്തു തളര്‍ന്നുവീണ ആടുകളും പശുക്കളുമായിരുന്നു. രുചിയേറിയതും നാരിന്റെ അളവ് കുറഞ്ഞതും എളുപ്പം ദഹിക്കുന്നതും
ചെറുതും വലുതും കഠിനവും ലഘുവുമായ ഒട്ടേറെ പുതുവത്സര തീരുമാനങ്ങൾ ( New Year Resolutions) നമ്മളൊക്കെ എടുക്കാറുണ്ടല്ലോ? നിങ്ങൾ അരുമകളെ (അതു നായയോ പൂച്ചയോ പക്ഷിയോ ആകട്ടെ ) ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ഒരു പെറ്റ് ലവർ ആണെങ്കിൽ പൊന്നോമനകൾക്ക് കൂടുതൽ സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന 5 തീരുമാനങ്ങൾ കൂടി
പുതുവത്സരദിനത്തിൽ വളരെയേറെ വേദനയുളവാക്കുന്ന വാർത്തയാണ് കേരളത്തിലെ ക്ഷീരകർഷകരെ കാത്തിരുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം വെള്ളിയാമറ്റത്തെ കുട്ടിക്കർഷകന്റെ തൊഴുത്തിലെ 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തയായിരുന്നു ഇന്ന് രാവിലെ പുറത്തുവന്നത്. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ്
ഇരുനൂറോളം ഉരുക്കളുള്ള ഫാമിലെ ചാണകം ബ്രാൻഡ് ചെയ്തു വിൽക്കുന്നു ഇടുക്കി പുറപ്പുഴയിലെ അന്ന ഡെയറി ഫാം. ഫാമിലെ ചെലവു ചുരുക്കുന്നതടക്കം പരമാവധി വരുമാനം ഉറപ്പാക്കാന്‍ വേറിട്ട വഴികള്‍ കണ്ടെത്തുന്നു എറണാകുളം പുത്തൻകുരിശ് കാവനാൽ നിഷ ബെന്നി. എല്ലാ പരീക്ഷണങ്ങള്‍ക്കും നിഷയ്ക്കു താങ്ങും തണലുമായി തോളോടു തോൾ
തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിയും അധ്യാപകനുമായ മനോജിന്റെ ആടുഫാമിലേക്ക് ആളുകൾ എത്തുന്നത് നല്ലയിനം ആട്ടിൻകുഞ്ഞുങ്ങളെ തേടിയാണ്. ആടുകളെ തേടിയെത്തുന്നവർക്കെല്ലാം വേണ്ടത് നീളത്തില്‍ താഴോട്ട് തൂങ്ങുന്ന പിരിവുകളുള്ള ചെവികളും കരിവര്‍ണ്ണത്തിന്റെ മാറ്റുമുള്ള ബീറ്റൽ ആട്ടിൻകുഞ്ഞുങ്ങളെയാണ്. അജലോകത്ത് ഗജപ്രൗഢിയുള്ള
2017ൽ രണ്ടു പെണ്ണാടുകളെ വളർത്താൻ തുടങ്ങി, 2023 ആയപ്പോഴേക്കും 30 ആടുകളും വർഷം തോറും ഒന്നര ലക്ഷം രൂപയോളം വരുമാനവും ലഭിക്കുന്ന ആടുവളർത്തലിന്റെ സ്വന്തം അനുഭവമാണ് ആലപ്പുഴ കറ്റാനം പത്മനിവാസിൽ വെറ്ററിനറി ഡോക്ടർ ദമ്പതിമാരായ ഡോ. സന്തോഷിനും ഡോ. മഞ്ജുവിനും പങ്കുവയ്ക്കാനുള്ളത്. നല്ല ആരോഗ്യമുള്ള
അരുമപ്പക്ഷികള്‍ക്ക് അസുഖം വന്നാല്‍ കേരളത്തിലെ മിക്ക അലങ്കാരപ്പക്ഷിപ്രേമികളും ഓടിയെത്തുന്ന വെറ്ററിനറി ആശുപത്രിയുണ്ട് ആലപ്പുഴയില്‍, സാറാസ് ബേര്‍ഡ്സ് ആന്‍ഡ് എക്സോട്ടിക് അനിമല്‍ ഹോസ്പിറ്റല്‍. കുഞ്ഞു ബഡ്ജെറിഗാര്‍ മുതല്‍ വമ്പന്‍ മക്കാവ് വരെയുള്ള ഓമനപ്പക്ഷികളെ മാത്രമല്ല, നായ്ക്കളും പൂച്ചകളും തുടങ്ങി
വലുപ്പംകൊണ്ട് ലോകശ്രദ്ധ നേടിയ പശുക്കളാണ് പുങ്കനൂർ. പേര് സൂചിപ്പിക്കുന്നതുപോലെ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽപ്പെട്ട പുങ്കനൂരിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. വലുപ്പംകൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെറിയ കന്നുകാലിയിനം എന്ന വിശേഷണവും ഇവർക്കു സ്വന്തം. ഉയരക്കുറവിനൊപ്പം തൂവെള്ള നിറവും കറുത്ത കൊമ്പുകളും ഇവയ്ക്ക്
ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഡിസംബർ 1 മുതൽ 27 വരെ വരെ 21 പ്രവർത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവയ്പ് പരിപാടി. കർഷകരുടെ വീടുകളിൽ
ക്രിസ്മസ് വേഷങ്ങളും അലങ്കാരങ്ങളും അണിഞ്ഞ് അവരെത്തി. കുരച്ചും വാലാട്ടിയും തമ്മിൽ അഭിവാദ്യം ചെയ്തു. ചിലർ കാണികളുടെ മുന്നിൽ തങ്ങളുടെ അഭ്യാസപ്രകടനങ്ങൾ കാഴ്ചവച്ചു കയ്യടി നേടി. മറ്റു ചിലരാകട്ടെ യജമാനന്മാരുടെ കയ്യിൽ നിന്നു താഴെയിറങ്ങാൻ മടിച്ചു മസിലുപിടിച്ചിരുന്നു. എങ്കിലും സന്ധ്യ മയങ്ങിയപ്പോൾ
ആവാസവ്യവസ്ഥയ്ക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ എണ്ണം പരിധി വിട്ടാൽ ലോകവ്യാപകമായി സ്വീകരിക്കുന്ന നിയന്ത്രണ മാർഗമാണ് കള്ളിങ് അധവാ നിയന്ത്രിത കൊന്നൊടുക്കൽ. ഓസ്ട്രേലിയയിൽ കങ്കാരുക്കളെയും ഒട്ടകങ്ങളെയുമൊക്കെ ഇത്തരത്തിൽ കൊന്നൊടുക്കിയ വാർത്തകൾ മുൻപ് പുറത്തുവന്നിട്ടുണ്ട്. ഏറ്റവും പുതുതായി കാട്ടുകുതിരകളുടെ
അപകടകാരികളായ നായ ഇനങ്ങളെ അരുമയായി പരിപാലിക്കുന്നതിനുള്ള ലൈസൻസ് നിരോധിക്കുന്ന കാര്യത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്ര സർക്കാർ അറിയിച്ചു. പരാതിക്കാരുടെ ഹർജി വേഗത്തിൽ തീർപ്പാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും സർക്കാർ കോടതിയെ
ലോകത്തെ ഏറ്റവും വലുപ്പമേറിയ ആമയിനങ്ങളിലൊന്നാണ് സൾക്കാട്ട ടോർട്ടോയിസ് (Geochelone sulcata) അഥവാ ആഫ്രിക്കൻ സ്പർഡ് ടോർട്ടോയിസ്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ആഫ്രിക്കയിലെ സബ്–സഹാറൻ മേഖലയാണ് സ്വദേശം. ബ്രൗണും മഞ്ഞയും കലർന്ന നിറമാണ് പുറംതോടിനും ചർമത്തിനും. കാലുകളിൽ മുള്ളുപോലെ കൂർത്ത ചെതുമ്പലുകളും
1999ൽ എറണാകുളം ജില്ലയിലെ പിണ്ടിമന മൃഗാശുപത്രി വലിയ വരാന്തയൊക്കെ ഉള്ള ഒരു പഴയ ചായക്കട ആയിരുന്നു. ബസ് സ്റ്റോപ്പും അതുതന്നെ. തൊട്ടടുത്ത് കോ–ഓപ്പറേറ്റീവ് ബാങ്ക്. അവിടെയാണ് ഫോൺ ഉള്ളത്. എമർജൻസി കേസുകൾ, ഡോക്ടർ ഉണ്ടോ ഇല്ലയോ എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുക ഒക്കെ സെക്രട്ടറിയുടെ അഡീഷനൽ പണി ആയിരിക്കും.
മറ്റു വളർത്തുമൃഗങ്ങളെപ്പോലെ തന്നെ കഴുതകളെയും ഇണക്കിവളർത്താം. ഇവയ്ക്ക് രോഗസാധ്യത വളരെ കുറവായതിനാൽ പരിപാലിക്കാൻ ബുദ്ധിമുട്ടില്ല. ഒപ്പം പരിപാലനച്ചെലവും വളരെ കുറവ്. ഇന്ത്യയിൽ 142 കഴുതഫാമുകളുണ്ടെന്നാണ് കണക്ക്. എന്നാൽ, കേരളത്തിൽ അധികമാരും കടന്നു വരാത്തൊരു മേഖലയാണിത്. കഴുതകളെക്കുറിച്ചുള്ള കുറച്ചു
1. പഠന, പരിശീലനങ്ങളോ മുന്നൊരുക്കമോ ഇല്ലാതെ തോന്നിയ പോലെ തുടങ്ങുക പരിഹാരം: കുടുംബാംഗങ്ങളോട് ചർച്ച ചെയ്ത്, വിദഗ്ധരുമായി കൂടിയാലോചിച്ച്, വിജയിച്ചതും പരാജയപ്പെട്ടതുമായ ഒരു ഡസൻ ഫാമുകൾ എങ്കിലും കണ്ടറിഞ്ഞിട്ടു വേണം സംരംഭം വേണമോയെന്നു തീരുമാനിക്കാന്‍. മൃഗസംര ക്ഷണവകുപ്പിന്റെ കീഴിലുള്ള ലൈവ്സ്റ്റോക്ക് ഫാം
മനുഷ്യരിലും മൃഗങ്ങളിലും പലവിധ രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളാണ് ബാക്ടീരിയയും, ഫംഗസുമൊക്കെ എന്നായിരിക്കാം നമ്മുടെ പൊതുവെയുള്ള ധാരണ. നമ്മുടെ കണ്ണില്‍ ഇവ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്. അവയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ കന്നുകാലികളുടെ ഉൽപാദനക്ഷമത
ഇക്കഴിഞ്ഞ ദിവസം ഒരു ക്ഷീരകർഷകസുഹൃത്ത് വിളിച്ചത് തന്റെ കറവപ്പശു വൈകിട്ട് വിറച്ച് വിറച്ച് വേച്ചു വീണെന്ന പരിഭവവുമായാണ്. തറയിൽ തളർന്ന് വീണ പശു കൈകാലിട്ടടിച്ച് പിടയുകയാണന്ന പരിഭവവും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. അടിയന്തിരമായി എന്തു ചെയ്യണം എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹത്തോട്
ലോകത്തിലെതന്നെ ഏറ്റവുമധികം പാലുല്‍പാദനമുള്ള ആടിനമാണ് സാനെന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സാനെന്‍ താഴ്വരയില് ഉരുത്തിരിഞ്ഞു വന്നതിനാലാണ് ഈ പേര് ലഭിച്ചത്. സ്ഥിരതയുള്ള മികച്ച പാലുല്‍പാദനമാണ് ഈ ഇനത്തിന്റെ പ്രധാന സവിശേഷത. മറ്റിനങ്ങളെ അപേക്ഷിച്ച് വലുപ്പവുമേറും. അതിനാല്‍, പാലിനായും ഇറച്ചിക്കായും ഒരുപോലെ
മാനേജ്മെന്റിലെ പിഴവുമൂലമാണ് കൂടുതൽ കർഷകരും നഷ്ടത്തിലേക്കു പോകുന്നത്. പശു പരിപാലനത്തിലെ ഏറ്റവും വലിയ ചെലവ് തീറ്റവിലയാണ് എന്നതിനാൽ അതിനെക്കുറിച്ച് ആദ്യമായി പറയാം. ധാരാളം പുല്ലു കൊടുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഒരേയൊരു കാലിത്തീറ്റ മാത്രം കൊടുക്കുന്നതാണ് നല്ലത്. സമീകൃത കാലിത്തീറ്റയുടെ കൂടെ അധികമായി
കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ സംസ്ഥാനത്ത് 29 ബ്ലോക്കുകളിൽ പ്രവർത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ കർഷകരുടെ മൃഗങ്ങൾക്ക് വീട്ടുമുറ്റത്തെത്തി ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തിടെ പശുവിനുണ്ടായ അസുഖത്തിന്
ചികിത്സ എന്നത് പ്രതിസന്ധികൾ നിറഞ്ഞതാണ്. മിണ്ടാപ്രാണികളെ ചികിത്സിക്കുന്നത് അതിലും വിഷമം പിടിച്ചത്. എന്താണ് അസുഖം എന്നു പറയാൻ പറ്റാത്തതിനാൽ ചികഞ്ഞ് കണ്ടുപിടിക്കുക തന്നെ വേണം. ഉടമസ്ഥൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെങ്കിലോ? രോഗിയെയും ഉടമസ്ഥനെയും ചികിത്സകൻ ഒരുപോലെ ഗൗനിക്കണം. നകുലനും കുടുംബവും
ആടുകളെ വളർത്താൻ താൽപര്യമുള്ളവർ ആദ്യം ചോദിക്കുന്ന ചോദ്യം നമ്മുടെ നാട്ടിൽ വളർത്താൻ പറ്റിയ ഇനം ഏതാണ് എന്നായിരിക്കും. കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്. കൂടാതെ ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ അന്യസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകർ
ആക്രമണകാരികളെന്ന ചീത്തപ്പേര് റോട്ട്വെയ്ലർ ഇനം നായ്ക്കൾക്കു പൊതുവേയുണ്ട്. എന്നാൽ, അത് വളർത്തുദോഷമെന്നു പറയും തൃശൂർ സ്വദേശിയായ മനോജ് ഗുരുവായൂർ. റോട്ട്വെയ്ലർ ഇനത്തോടു തോന്നിയ കമ്പത്തിൽ ഇന്ന് മനോജിന്റെ കൈവശമുള്ളത് ഒന്നും രണ്ടുമല്ല, 90 നായ്ക്കളാണ്. അതിൽ 42 എണ്ണം ഇറക്കുമതിയും. കേരളത്തില്‍
ചെറുകിട–ഇടത്തരം ക്ഷീരകർഷകരാണ് കേരളത്തിലുള്ളത്. അന്നന്നത്തെ അന്നത്തിന് മറ്റൊരാളെ ആശ്രയിക്കാതെ ഉപജീവനം കണ്ടെത്തുന്ന മാർഗമാണ് ഭൂരിപക്ഷം പേർക്കും പശുവളർത്തൽ. പുലർച്ചെ നാലു മണി മുതല്‍ രാത്രി എട്ടു മണി വരെ നീളുന്ന 16 മണിക്കൂർ കഠിനാധ്വാനമാണ് ഓരോ ക്ഷീരകർഷകനും ചെയ്യുന്നത്. പാൽ വിലയും ഉൽപാദനച്ചെലവും തമ്മിൽ
പരിമിതമായ സ്ഥലത്തു കുറഞ്ഞ ചെലവില്‍ വളര്‍ത്താം, വീട്ടാവശ്യത്തിനു ഗുണമേന്മയുള്ള നറും പാല് കിട്ടും, ശാന്തപ്രകൃതിയും ഭംഗിയും ഒത്തുചേരുന്നതിനാല്‍ ഓമനയായി ലാളിക്കാം തുടങ്ങി പല കാരണങ്ങളാൽ നാടൻപശുക്കൾക്കു പ്രചാരമേറുകയാണ്. ജൈവകൃഷിയോടു താല്പര്യം വര്‍ധിക്കുന്നതും കുള്ളൻ ഇനങ്ങൾക്കും ഇന്ത്യയുടെ തനതു
ഒരു മനുഷ്യന് സംഭവിക്കാവുന്നതിൽവച്ച് ഏറ്റവും വേദനാജനകവും ഭീതികരവുമായ മരണമാണ് പേവിഷബാധയേറ്റാൽ ഉണ്ടാവുക. പേവിഷ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാൽ അത്യധികം ദാരുണമായ മരണം ഉറപ്പ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 120ലധികം ആളുകളാണ് സംസ്ഥാനത്ത്
ഏതൊരു പശുവിന്റെയും പാലുല്പാദനത്തില് പ്രധാന പങ്കുവഹിക്കുന്നത് അവയുടെ പാരമ്പര്യമാണെങ്കിലും ജനനം മുതല്‍ അവയ്ക്കു നല്കുന്ന പരിചരണത്തിനും അവയുടെ ഭാവിയിലെ മികച്ച പാലുല്പാദനത്തിനു പിന്നില്‍ കാര്യമായ സ്ഥാനമുണ്ട്. ചുരുക്കത്തില്‍ മികച്ച പാരമ്പര്യം, നല്ല പരിചരണം, നല്ല ഭക്ഷണം, കാലാവസ്ഥ എന്നിവയ്ക്കെല്ലാം
അവശനിലയിൽ ആശുപത്രിയിലെത്തിച്ച ഇഗ്വാനയ്ക്ക് ശസ്ത്രക്രിയയിലൂടെ പുനർജീവൻ. രണ്ടു മാസമായി വിശപ്പില്ലായ്മ, ആരോഗ്യക്കുറവ് എന്നിവയെത്തുടർന്നാണ് 5 വയസുള്ള ഗ്രീൻ ഇഗ്വാനയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആലപ്പുഴ തുമ്പോളി സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റൽ ഉടമ ഡോ. റാണി മരിയ തോമസ്. ഇരു കാലുകളിലും ഫെമറൽ
കോട്ടയം നീണ്ടൂർ മൂഴിക്കുളങ്ങര കറുത്തേടത്ത് മനയിൽ ‘ജിം’ ആണ് താരം. ഇന്നലെ വരെ തെരുവിലെ നായയായിരുന്ന ഇവൻ ഇപ്പോൾ ഈ വീട്ടിലെ അരുമയാണ്. മൃഗസംരക്ഷണവകുപ്പ് ജില്ലാ വെറ്ററിനറി ഓഫിസർ ഡോ. എൻ.ജയദേവന്റെ വീട്ടിലെ ഈ അതിഥിയെ കാണാൻ കഴിഞ്ഞദിവസം കലക്ടർ വി.വിഘ്നശ്വരിയുമെത്തി. തെരുവുനായ്ക്കളെ എടുത്തുവളർത്തുന്ന ‘മിഷൻ
കേരളത്തെ പേവിഷ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനമെങ്ങും മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് കാംപെയിൻ നടന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളിൽ വിവിധ മേഖലകൾ
ക്ഷീരകർഷകരെ സംബന്ധിച്ച് തങ്ങളുടെ ജീവനും ജീവനോപാധിയുമായ പൈക്കളുടെ പ്രസവവേള ആകാംക്ഷയും ആധിയുമെല്ലാം നിറഞ്ഞ നിമിഷമാണ്. പശുവിന്റെ പ്രസവം അടുത്തതിന്റെ സൂചനയായി കന്നിപാൽ തുളുമ്പി അകിടിറങ്ങുകയും ഇടുപ്പെല്ല് അയയുകയുമൊക്കെ ചെയ്യുന്നതോടെ സുഖപ്രസവം നടക്കണമെന്നായിരിക്കും കർഷകരുടെ പ്രാർഥന. ഒടുവിൽ പ്രയാസങ്ങളും
കേൾക്കാനാവാത്ത കരച്ചിൽ കേൾക്കാനും പറയാനാവാത്ത വേദന തിരിച്ചറിയാനും അവയ്ക്കെല്ലാം ആശ്വാസമരുളാനുമുള്ള നിയോഗമാണ് ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതത്തിനുള്ളത്. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് കഴുകന്റെ കണ്ണും സിംഹത്തിന്റെ ഹൃദയവും സ്ത്രീയുടെ കരങ്ങളുമാണ് വേണ്ടതെന്നും പറയാറുണ്ട്. ഭാവി വെറ്ററിനറി ഡോക്ടർമാരെ
തെരുവിലെ നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും പേ വിഷബാധ പ്രതിരോധിക്കാനും നമുക്ക് പ്രായോഗികമായും നിലവിലെ നിയമങ്ങൾക്ക് വിധേയമായും ചെയ്യാവുന്ന ഏറ്റവും പ്രധാനമായ പദ്ധതിയാണ് ആനിമൽ ബർത്ത് കൺട്രോൾ അഥവാ എബിസിയും തുടർന്നുള്ള ആന്റി റാബീസ് (എആർ) കുത്തിവയ്പും. തെരുവിലെ അനാഥ നായകളെ അവയുടെ
? എന്റെ ഫാമിലെ ഒരു പശുവിനു ദിവസംതോറും പാല് കുറഞ്ഞു വന്നു. പാൽ കാച്ചി തണുത്തപ്പോൾ പാടയ്ക്കു കട്ടിയേറിയതായും കണ്ടു. സൂക്ഷിച്ചു വച്ച പാൽ പിരിഞ്ഞുപോയി. പശുവിന് അകിടുവീക്കമുണ്ടോ. പശുവിന്റെ അകിടിനു നീരില്ല. മറ്റെന്തെങ്കിലും രോഗമാണോ. പി. ഹരികുമാർ, താമരക്കുളം. സബ് ക്ലിനിക്കൽ അകിടുവീക്കം എന്ന അസുഖമാണിത്.
ഇന്ന് (സെപ്റ്റംബർ 2) പേവിഷനിർമാർജന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നടക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വളർത്തു നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും പേ വിഷപ്രതിരോധ വാക്സീൻ ഒരു മാസം കൊണ്ട് നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 2.9 ലക്ഷം തെരുവ് നായ്ക്കൾക്ക് വാക്സീൻ നൽകാൻ പദ്ധതിയിട്ട് 35,000 നായ്ക്കൾക്ക്
വളർത്തുപോത്തിന്റെ കുത്തേറ്റ് കർഷകന് ദാരുണാന്ത്യം. തൃശൂർ ചാലക്കുടി കുറ്റിച്ചിറ സ്വദേശിയായ ഷാജുവിനെയാണ് ഇന്നലെ പുലർച്ചെ വളർത്തുപോത്തിന്റെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിൻകൂട് തകർന്ന നിലയിലായിരുന്നു മൃതദേഹം. പോത്തിന്റെ കുത്തേറ്റും ഇടിയേറ്റുമാണ് ശരീരത്തിൽ ഗുരുതര പരിക്കുണ്ടായതെന്നാണു
ഇറച്ചിക്കായി വളർത്താൻ യോജിച്ച താറാവിനങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഗോവ. മുട്ടയ്ക്കു വേണ്ടിയും ഇവയെ വളർത്താം. വെള്ള നിറവും പെട്ടെന്നുള്ള വളര്‍ച്ചയും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയുമുണ്ട്. സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടു മാസം കൊണ്ട് പൂവൻ 2.85
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ക്യാംപസിലെ ബഫല്ലോ ഫാമിൽ 500–ാം കുട്ടി പിറന്നതിന്റെ സന്തോഷത്തിലാണ് അധികൃതരും ജീവനക്കാരും. അഞ്ഞൂറാമത് കുട്ടി പെൺകുഞ്ഞുമാണ്. മുറ ഇനത്തിൽപ്പെട്ട 110 എരുമകളെ സംരക്ഷിക്കുന്ന ഫാമിലെ 359–ാം നമ്പർ എരുമയാണ് അഞ്ഞൂറാമത്തെ കുട്ടിയുടെ അമ്മ. അഞ്ഞൂറാം
പ്രകൃതിയിലെ വർണങ്ങൾ മുഴുവൻ ചിറകുകളിൽ ഉൾക്കൊള്ളിച്ചവരാണ് തത്തകൾ. മനുഷ്യർ അരുമയായി ഏറ്റവുമധികം വളർത്തുന്ന പക്ഷിഗണം. ലോകത്താകെ നാലു കുടുംബങ്ങളിൽ നൂറോളം ജനുസുകളിലായി 400ലധികം സ്പീഷിസിൽപ്പെട്ട തത്തകളുണ്ട്. അവയിൽ ചിലത് സംസാരിക്കാനുള്ള കഴിവുകൊണ്ടും സ്വഭാവംകൊണ്ടും ലോകവ്യാപകമായി അരുമയായി വളർത്തപ്പെടുന്നു.
ഒരു ഷെഡ് നിറയെ നൂറുകണക്കിന് മുയലുകളെ വളർത്തിയിരുന്ന കാലമുണ്ടായിരുന്നു പത്തനംതിട്ട റാന്നി ഈട്ടിക്കൂട്ടത്തിൽ അജയ് സൈമണിന്. എന്നാൽ, ഒരു സുപ്രഭാതത്തിൽ മുയൽ വളർത്തൽ സംരംഭം പൂർണമായി ഉപേക്ഷിക്കേണ്ടിവന്നതോടെ വരുമാനവും ഇല്ലാതായി. ഒരു പതിറ്റാണ്ടു മുൻപ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം മുയലുകളെ വന്യജീവികളുടെ
ആനക്കമ്പം, ആനപ്രേമം, ആനച്ചന്തം അങ്ങനെ ആനയോടുള്ള ആളുകളുടെ അഭിനിവേശത്തിന് വിളിപ്പേരുകൾ പലതുണ്ട്. ആന എവിടെയുണ്ടോ അവിടെ ആളുകൂടും, ചിലർക്ക് ആനയെ കണ്ടാൽ മാത്രം മതി, മറ്റു ചിലർക്ക് ഒന്നു തൊട്ടുനോക്കണം, ഒപ്പം നിന്നൊരു പടമെടുക്കണം അങ്ങനെ ആനയാഗ്രഹങ്ങൾ പലത്. നമ്മുടെ ആഘോഷങ്ങളിലും ആചാരത്തിലുമെല്ലാം ആനകൾക്ക്
ഇന്ത്യയിൽ വിദേശ ഇനം പക്ഷിമൃഗാദികളെ ഇറക്കുമതി ചെയ്ത് അരുമകളായി വളർത്തുന്നതിന് നിയമതടസമില്ല. എന്നാൽ ഇന്ത്യയിലെ വന്യജീവികളെ വളർത്താൻ നിയമം അനുവദിക്കുന്നില്ല. വിദേശത്തുനിന്നുള്ള അപൂർവയിനം അരുമകളുടെ ബ്രീഡിങ്ങും വിപണനവും പുതുതായി രൂപപ്പെട്ടു വരുന്ന ഒരു തൊഴിൽ മേഖലയാണ്. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ്
സമയം ഉച്ചതിരിഞ്ഞ് 3.15 ആകുന്നു. തൊടുപുഴ ആലക്കോട് ഭാഗത്തെ രാജു ചേട്ടന്റെ മുട്ടനാടിന്റെ തുടർ ചികിത്സയ്ക്കായി പോകുന്ന വഴിക്കാണ് മടക്കത്താനം ദേവിക്ഷേത്രത്തിന് അടുത്തുനിന്ന് ക്ഷീരകർഷക വിദ്യ ചേച്ചി വിളിക്കുന്നത്. എന്നാൽ, കേസിന്റെ വിവരങ്ങൾ ചേച്ചിക്കും അറിയില്ല. ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രിക എന്നൊരു
Results 1-100 of 1216