Activate your premium subscription today.
സാധാരണക്കാരെല്ലാം ഇപ്പോൾ യുപിഐ ഉപയോഗിച്ചാണ് പണമിടപാടുകൾ മിക്കതും നടത്തുന്നത്. ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുമ്പോഴും, കടകളിൽ പോയി വാങ്ങുമ്പോഴും എല്ലാം യുപിഐ വഴി പണം കൊടുക്കുമ്പോൾ കൂടുതലായി ചെലവഴിക്കാനുള്ള മനോഭാവം ഉണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കറൻസി നോട്ട് എണ്ണി കൊടുക്കുമ്പോൾ
വിശപ്പിന്റെ വിളി വരുമ്പോൾ ഭക്ഷണമുണ്ടാക്കാൻ നിൽക്കാതെ പെട്ടെന്ന് സ്വിഗിയിൽ ഓർഡർ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. കൈയ്യിൽ അധികം പൈസയില്ലാത്ത നേരത്താണെങ്കിൽ സ്വിഗി വഴി ഭക്ഷണം വാങ്ങാൻ എന്തു ചെയ്യാം? അത്തരം അവസരങ്ങളിൽ ക്രെഡിറ്റ് കാർഡ് ആകും മിക്കവരുടെയും ആശ്രയം. ഫീസുകളൊന്നുമില്ലാതെ സ്വിഗിയും എച്ച്ഡിഎഫ്സി
ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഉപകാരപ്രദമാകാറുണ്ട്. അതുപോലെ പണത്തിന് ഒരു അത്യാവശ്യം വന്നാൽ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ കാര്യങ്ങൾ നടത്താൻ ക്രെഡിറ്റ് കാർഡുകൾ സഹായിക്കാറുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള വാങ്ങലുകൾ കൂടുകയാണ് അല്ലെങ്കിൽ ഇത് ഒരു
സ്വർണത്തിൽ നിക്ഷേപമുള്ളവരെപ്പോലെ ആഹ്ലാദിക്കുന്നവർ ഇപ്പോൾ മറ്റാരുമുണ്ടാകില്ല. ഏപ്രിലിൽ മാത്രം പവന് കൂടിയത് 3,840 രൂപ. 2024ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിക്ഷേപം എന്ന പദവിയും ഇപ്പോൾ അലങ്കരിക്കുന്നത് മഞ്ഞലോഹംതന്നെ. കഴിഞ്ഞ മൂന്നുമാസംകൊണ്ട് 20 ശതമാനത്തോളം വർധന സ്വർണം രേഖപ്പെടുത്തിയപ്പോൾ ഓഹരി
മാസത്തവണകളായോ ഒറ്റയടിക്ക് മുഴുവനായോ ഒക്കെയാണ് പൊതുവെ ലോണുകളിലെ തിരിച്ചടവെങ്കിൽ ക്രെഡിറ്റ് കാർഡുകളിലെ തിരിച്ചടവിനു മാത്രം ഒരു പ്രത്യേകതയുണ്ട്. അടയ്ക്കേണ്ട മുഴുവൻ തുകയ്ക്കു പകരം മിനിമം തുക മാത്രം അടച്ചാലും മതി. ഇങ്ങനെ മുഴുവൻ തുകയ്ക്കു പകരം അടയ്ക്കാവുന്ന കുറഞ്ഞ തുകയെ മിനിമം ഡ്യൂ എമൗണ്ട് എന്നാണു
വിമാന യാത്രക്കാർക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സംരക്ഷിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമായ ഡിജി യാത്ര ആപ്പ് വഴിയുള്ള യാത്ര സേവനങ്ങൾ ഈ മാസം അവസാനത്തോടെ 14 വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകാനാണ് ഡിജി യാത്ര ആരംഭിച്ചത്.
വിദേശത്ത് ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ലക്ഷക്കണക്കിനാണ്. ചെലവുകൾ മനസ്സിലാക്കുകയും ബജറ്റ് തയാറാക്കുകയും ചെയ്യുന്നത് വിദേശത്തു പഠിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ വൈദഗ്ദ്ധ്യം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. പണപ്പെരുപ്പവും
അമുലിന്റേത് ഉള്‍പ്പടെയുള്ള ചോക്ലേറ്റുകള്‍ക്ക് ഉടന്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീന്‍സിന്റെ വില ഗണ്യമായി വര്‍ധിച്ചതാണ് കാരണം. ഇന്ത്യയില്‍ ഒരു കിലോ കൊക്കോ ബീന്‍സിന്റെ വില ഏകദേശം 150-250 രൂപയില്‍ നിന്ന് 800 രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. വലിയ
ബെംഗളൂരുവില്‍ ഐപിഎൽ മൽസ രത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻശ്രമിക്കുന്നതിനിടെനഷ്ടപ്പെട്ടത് യുവതിക്ക് 86,000 രൂപ. കഴിഞ്ഞയാഴ്ച നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് 43 കാരിയായ യുവതിക്ക് പണം നഷ്ടപ്പെട്ടത്. 'ഐപിഎൽ
2024-ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യ 2023-ൽ 94 പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചു . ഒരു ബില്യൺ ഡോളർ സമ്പത്തുള്ള ഒരു വ്യക്തിയെയാണ് ശതകോടീശ്വരനായി കണക്കാക്കുന്നത്. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 67 വയസ്സാണ്. ഇന്ത്യയുടെ അഭൂതപൂർവമായ ശതകോടീശ്വരൻ കുതിച്ചുചാട്ടം ബെയ്ജിംഗിനെ
ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ പോക്കറ്റ് ചോരാതെ പറക്കാൻ എയർ ഇന്ത്യ അവസരമൊരുക്കുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനിയായ എയർ ഇന്ത്യ മാർച്ച് 31 വരെ ആഭ്യന്തര വിമാനങ്ങളിൽ കൺവീനിയൻസ് ഫീസ് ഈടാക്കാത്തതിനാലാണ് ചെലവ് കുറയുന്നത്. രാജ്യാന്തര സർവീസുകൾക്കായി 'ഫ്ലൈയിങ് റിട്ടേൺസ് ഓഫറും' വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ
2025 അവസാനിക്കുമ്പോഴേക്കും മിനിമം വേതനം എന്ന സംവിധാനം ഇന്ത്യ അവസാനിപ്പിച്ചേക്കും. അതിന് പകരം ജീവിക്കാനുള്ള വേതനം (ലിവിങ് വെയ്ജ്) നടപ്പാക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. ഇവ കണക്കാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുള്ള ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ലേബര്‍
എമിറേറ്റ്സ് ഡ്രോയിലെ വിജയം രണ്ട് ഇന്ത്യക്കാരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. എമിറേറ്റ്സ് ഡ്രോ രണ്ട് ഇന്ത്യക്കാരുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നതാണ് കഴിഞ്ഞ ആഴ്ച കാണാനായത്. ആഗോള തലത്തില്‍ ആയിരക്കണക്കിന് പേര് പങ്കെടുത്ത എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ്5, മെഗാ 7 റാഫിളുകളില്‍ വിജയിച്ചതോടെ ഇവരുടെ
ഐആർസിടിസി ഇ-കാറ്ററിങ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗിയുമായി കരാറിലേർപ്പെട്ടതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. പൈലറ്റ് പ്രോഗ്രാമിൻ്റെ ആദ്യ ഘട്ടം നാല് റെയിൽവേ സ്റ്റേഷനുകളിൽ, ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം
അണ്‍ലിമിറ്റഡ് മിസ്ഡ് കോള്‍. ആഴ്ചയിലൊരിക്കലുള്ള ഒത്തുചേരല്‍ ദിവസം പതിവില്ലാതെ സുഹൃത്ത് അക്ഷമയോടെ വിളിച്ചുകൊണ്ടിരിക്കുന്നു. സാധാരണ പലതവണ ഞാന്‍ വിളിച്ചാലാണ് അവൻ ഓഫിസില്‍ നിന്ന് ഇറങ്ങുക. ഇന്ന് ഓഫിസ് ഗേറ്റില്‍ എന്നെ കാത്ത് അക്ഷമയോടെ ഉലാത്തുകയാണ്. കാറില്‍ കയറിയതും നേരേ ഹോട്ടല്‍ പൂങ്കാവനത്തിലേക്കു വിടാന്‍
നാല് ഡസൻ മുട്ടകൾ 49 രൂപയ്ക്ക് വാങ്ങാൻ ശ്രമിച്ചതിനെത്തുടർന്ന് ബംഗളൂരുവിൽ ഒരു യുവതിക്ക് 48,000 രൂപ നഷ്ടപ്പെട്ടു.ഇമെയിലിൽ വളരെ കുറഞ്ഞ വിലയ്ക്ക് മുട്ട വിൽക്കുന്ന ഒരു പരസ്യം കണ്ടെതിനെത്തുടർന്നാണ് 4 ഡസൻ മുട്ടകൾ വാങ്ങാൻ ഇവർ ശ്രമിച്ചത്. പരസ്യത്തിൽ കൊടുത്തിരുന്ന ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ
ന്യൂഡൽഹി∙ കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിലെ ശരാശരി ആളോഹരി വീട്ടുചെലവിൽ ഇരട്ടി വർധന. 2011–12ൽ ഗ്രാമമേഖലകളിലെ ആളോഹരി വീട്ടുചെലവ് 2,669 രൂപയായിരുന്നത് കഴിഞ്ഞ വർഷം 5,924 രൂപയായി. നഗരമേഖലകളിൽ 3,408 രൂപയായിരുന്നത് 7,078 രൂപയുമായി. ഒരു വ്യക്തിയുടെ പ്രതിമാസ ശരാശരി ചെലവാണ് ആളോഹരി വീട്ടുചെലവ്. നാഷനൽ
കൊച്ചുമുതലാളി: ഇത് വരെ നാം ഒരുമിച്ചായിരുന്നു. ഇനി ഞാന്‍ ഒറ്റയ്ക്കാ...know കറുത്തമ്മ: എന്നെയിങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി കൊച്ചുമുതലാളി: കറുത്തമ്മ പോയാലും ഈ കടപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല.... ഞാന്‍ എന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. കറുത്തമ്മ: ഞാനത് കേട്ട്
'വലെന്റ്റയിൻസ് ഡേ' ആഴ്ച അടുക്കാറായതോടെ കഴിഞ്ഞ വാരം മുതൽ ഡെലിവറി പ്ലാറ്റുഫോമുകളിലെല്ലാം ചോക്ലേറ്റുകളുടെയും, പൂക്കളുടെയും, സമ്മാനങ്ങളുടെയും ഓർഡറുകൾ കുമിയുകയാണ്. ഇപ്പോൾത്തന്നെ കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർത്തു എന്നാണ് ബ്ലിങ്ക് ഇറ്റ് , സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. റോസ് ഡേ ആയി ആഘോഷിക്കുന്ന
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവരെ ക്കുറിച്ചുള്ള ഒരുപാട് കഥകൾ എന്നും കേൾക്കുന്നു. ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം ഈ ഗൗരവതരമായ സാമൂഹ്യപ്രശ്നത്തിന് കൈവന്നിട്ടുമുണ്ട്. കാരണം തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനുമായി മക്കൾ വിദേശങ്ങളിലേയ്ക്ക് ചേക്കേറുന്ന പ്രവണത കൂടിയതോടെ മാതാപിതാക്കളുടെ
സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചയ്ക്ക് കേരള ബജറ്റിൽ പരിഹാരം. പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുമോ എന്ന തായിരുന്നു ജീവനക്കാർക്ക് അറിയേണ്ടിയിരുന്നത്. ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ
കോവിഡ് കാലത്ത് നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം പല കമ്പനികളും തുടരാൻ അനുവദിക്കില്ല എന്ന സന്ദേശം ജീവനക്കാർക്ക് നൽകി കഴിഞ്ഞു. ഓഫീസിലേക്ക് തിരിച്ചു വന്നാൽ മാത്രം 'വേരിയബിൾ പേ' യും 'പ്രൊമോഷനും' എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടി സി എസ് ഇപ്പോൾ. പ്രമോഷനുകൾക്ക് ആവശ്യമായ ഗ്രേഡുകൾ, ഓഫീസിൽ നിന്ന് ജോലി
ടെലികോം ഭീമൻ റിലയൻസ് ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും. ഇതിനകം 4,000 നഗരങ്ങളിലും പട്ടണങ്ങളിലും ജിയോ ഫൈബർ സേവനം ലഭ്യമാണ്. മികച്ച പ്രതികരണമാണ് സേവനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ജിയോ ട്രൂ 5G
ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനായാണ് എന്‍ട്രി ലെവല്‍ മോഡലായ 450Sന് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ വിലക്കുറവില്‍ ഏഥര്‍ സ്കൂട്ടര്‍ ഇപ്പോള്‍ ലഭിക്കും. ബംഗളൂരുവില്‍ 1.09 ലക്ഷം രൂപയ്ക്കും ഡല്‍ഹിയില്‍
പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.)അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വിരമിക്കല്‍ കാലം വരെ കാത്തിരിക്കേണ്ട.നമുക്ക് ആവശ്യമുള്ളപ്പോള്‍ ഇതില്‍ നിന്ന് തുക പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ മുഴുവനായും പിന്‍വലിക്കാനാകില്ലെന്നു മാത്രം. എങ്ങനെ പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാം എന്ന്
കോവിഡിനു ശേഷം നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളില്‍ കാതലായ ഒരു വശം ചെലവിടലിനോടുള്ള സമീപനത്തിലുണ്ടായതാണ്. രണ്ട് വര്‍ഷത്തോളം നമ്മുടെ ജീവിതത്തിന്റെ ദൈനദിന രീതികളില്‍ ഇടപെട്ട മഹാമാരി നാളെ അനിശ്ചിതമാണ് എന്ന തോന്നലാണ് ശക്തമാക്കിയത്. അനിശ്ചിതമായ നാളെക്കു വേണ്ടി ഇന്ന്
ഇന്ത്യയിലെ ആഡംബര കാര്‍ വില്‍പ്പനയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതത്തില്‍ വന്‍ ഇടിവ്. 2023-ല്‍ റെക്കോര്‍ഡ് താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ കാര്‍വില്‍പ്പന 35% ആയി ചുരുങ്ങി. 2019-ല്‍, വാഹന വില്‍പ്പനയുടെ 80% ഡീസല്‍ മോഡലുകളായിരുന്നു. അതേസമയം ആഡംബര പെട്രോള്‍ കാര്‍ വില്‍പ്പനയില്‍ 31% വിപണി വിഹിതം
ബംഗളൂരുവിലെ ഒരു ഉപഭോക്താവ് തന്റെ മാക്ബുക്കിൽ അബദ്ധത്തിൽ കാപ്പി വീണതിനെ തുടർന്ന് ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിലാണ് 1.74 ലക്ഷം രൂപയ്ക്ക് മാക്ബുക്ക് പ്രോ 13 ഇഞ്ച് ലാപ്ടോപ്പ് വാങ്ങിയത്. കൂടാതെ, AppleCare+ സേവന കവറേജിനായി 22,900 രൂപ കൂടുതലായി വാങ്ങിയ സമയത്ത്
വെട്ടുമിഠായി വാങ്ങണമെങ്കിൽ പോലും യുപിഐ ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട് കാര്യങ്ങൾ. ആളുകൾ കാശ് കൈയിൽ കണ്ടു നടക്കുന്ന ശീലം പോലും ഇല്ലാതായി. അത്ര മേൽ യുപിഐ നമ്മുടെ ഇടപാട് ശീലങ്ങളെ മാറ്റിക്കഴിഞ്ഞു. യുപിഐയിലെ ഓരോമാറ്റവും സാധാരണക്കാരുടെ ഇടപാടിനെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. അതു കൊണ്ടു തന്നെ
ഒരു കാര്‍ സ്വന്തമാക്കുകയെന്നത് അത്യാഡംബരവും ആഡംബരവും എന്നതില്‍ നിന്ന് മാറി സാധാരണവും അനിവാര്യതയുമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മളെത്തുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് രാജ്യത്ത് കാര്‍ വില്‍പ്പന കൂടുന്നത്. കോവിഡ് മഹാമാരിയുടെ ക്ഷീണവും മറ്റ് സാമ്പത്തിക പ്രശ്നങ്ങളുമൊന്നും ഇതിനെ
ഫോറെക്സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും വൻ ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നു. സോഷ്യൽ മീഡിയയിലെ റീലുകളിലൂടെയാണ് ഇരകളെ തട്ടിപ്പുകാർ കണ്ടെത്തുന്നത്. ഫോറെക്സ് വ്യാപാരം നടത്തിയാൽ ഡോളറിൽ ലാഭം നൽകാമെന്ന് പ്രേരിപ്പിച്ച് ഇരകളെ വിശ്വസിപ്പിക്കാൻ ആദ്യം കുറച്ച് ഡോളർ നൽകിയാണ് തട്ടിപ്പ്
ഇന്ത്യയിൽ നിന്നാൽ കാര്യമില്ല, വിദേശത്ത് പോകുന്നതാണ് നല്ലത് എന്ന ചിന്താഗതി ചെറുപ്പക്കാരുടെ ഇടയിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കാൻ പോകുന്നവരുടെയും, ജോലിക്കു പോകുന്നവരുടെയും എണ്ണം ഇരട്ടിക്കുകയാണ്. അതിനിടക്കാണ് ഇന്ത്യയിൽ വൈറ്റ് കോളർ ജോലി നിയമനങ്ങൾ കുറഞ്ഞുവെന്ന വാർത്ത
കാനഡയിൽ പഠിക്കാൻ പോകുമ്പോൾ പല എയർലൈൻസ് കമ്പനികളും വിദ്യാർത്ഥികൾക്ക് കൂടുതൽ ചെക്ക് ഇൻ ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. 23 കിലോ വീതമുള്ള 2 ചെക്ക് ഇൻ ബാഗേജും 7 കിലോ തൂക്കം വരെയുള്ള ഹാൻഡ് ബാഗേജുമാണ് സാധാരണ രീതിയിൽ വിദ്യാർത്ഥി ആണെന്ന രേഖകൾ കാണിച്ചാൽ കൊണ്ടുപോകാവുന്നത്. എന്നാൽ ഈ സൗകര്യം
യുവ ജനങ്ങൾക്ക് ഭക്ഷണം കഴിക്കാൻ റെസ്റ്റാറ്റ്നറ്റുകളിൽ പോകുമ്പോൾ ഉത്കണ്ഠ അമിതമായി വര്‍ധിക്കുന്നുവെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് റെസ്റ്റോറന്റ് ശൃംഖലയായ Prezzo അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് , യുവ ജനങ്ങൾക്കിടയിലുള്ള പ്രത്യേകമായ ഈ പ്രവണത വെളിപ്പെടുത്തിയത്. 86 ശതമാനം യുവജനങ്ങൾക്കും ഒരു
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ത്രീകൾ വിരമിക്കൽ കാലത്തെ കരുതലിനായി സമ്പാദിക്കുന്നതായി സർവേ ഫലം. കഴിഞ്ഞ വർഷം സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 68 ശതമാനം പേർ വിരമിക്കലിന് വേണ്ടി സമ്പാദിക്കുമായിരുന്നു. എന്നാൽ 2023 ആയപ്പോൾ 57 ശതമാനം സ്ത്രീകൾ മാത്രമാണ് വിരമിക്കലിന് വേണ്ടി കരുതുന്നത്. എന്നാൽ പുരുഷന്മാരുടെ
വീടിനടുത്ത് ചെറുറോഡിൽ പതിവില്ലാത്ത ശബ്ദം കേട്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം മരിച്ച ഗംഗാധരേട്ടന്റെ സംസ്കാരം ഇന്നാണ്. അണമുറിയാത്ത പ്രവാഹംതന്നെ. ബ്ലേഡ് ഗംഗു എന്നാണു നാട്ടിൽ അറിയപ്പെട്ടിരുന്നത്. കണ്ണിൽചോരയില്ലാത്തവൻ, അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തവൻ... അങ്ങനെ പല പേരിലും ആക്ഷേപിക്കപ്പെട്ടു.
കനേഡിയൻ സ്റ്റഡി പെർമിറ്റിന് യോഗ്യത നേടുന്നതിന് ജനുവരി 1 മുതൽ വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇരട്ടി പണം കാണിക്കേണ്ടി വരുമെന്ന് സൂചന. 20,635 കനേഡിയൻ ഡോളറായിരിക്കും ജനുവരി മുതൽ വേണ്ടി വരിക. ഈ തുക വിദ്യാർത്ഥികളുടെ ആദ്യ വർഷത്തെ ട്യൂഷനും യാത്രാ ചെലവും കൂടാതെയാണ്. കാനഡയുടെ
ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കരുതെന്ന് പഞ്ചസാര മില്ലുകൾക്ക് നിർദ്ദേശം നൽകി. കരിമ്പിൻ ജ്യൂസിൽ നിന്ന് എത്തനോൾ നിർമ്മാണത്തിനായി ഏകദേശം 2.14 ദശലക്ഷം ടൺ
ഓൺലൈൻ പ്രൊട്ടക്ഷൻ പ്രൊവൈഡറായ McAfee, ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് "വിശ്വസിക്കാൻ പ്രയാസമുള്ള" ഡീലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. ഒരു പഠനത്തിൽ പങ്കെടുത്ത 7,000 മുതിർന്നവരിൽ ഏകദേശം 59% പേരും രാത്രി വൈകി ഷോപ്പിംഗ് നടത്തിയിരുന്നു. ഉത്സവ സീസണിൽ, കിടക്കയിൽ, ഉറങ്ങേണ്ട സമയത്തായിരുന്നു
വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കുന്നതിലും അവയ്ക്ക് കുറഞ്ഞ പലിശ നിരക്കു നേടുന്ന കാര്യത്തിലും ക്രെഡിറ്റ് സ്കോറുകള്‍ ഏറെ നിര്‍ണായകമാണല്ലോ. എന്നാൽ ആദ്യമായി വായ്പ എടുക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ ഉണ്ടാകില്ല. പക്ഷെ വായ്പാ രംഗത്തേക്ക് ആദ്യമായി എത്തുന്ന ഇക്കൂട്ടർക്കും ഇത് കൈകാര്യം ചെയ്യാനാവും.
ക്രിസ്മസ് – പുതുവത്സരനാളുകൾ ആഘോഷമാക്കുവാൻ കല്യാൺ സിൽക്സ് അവതരിപ്പിക്കുന്നു, സ്റ്റാർസ് കലക്ഷൻ. സാരികൾ, മെൻസ് വെയർ, കിഡ്സ് വെയർ, ലേഡീസ് വെസ്റ്റേൺ വെയർ, ഫാൻസി സ്യൂട്ട്സ് തുടങ്ങി എല്ലാവിധ വസ്ത്ര ശ്രേണികളും 299 രൂപ മുതല്‍ ലഭ്യമാണ്. കല്യാൺ സിൽക്സിന്റെ സ്വന്തം ഡിസൈനുകളില്‍ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റിൽ
ഇന്ത്യയുടെ വൈശാലി രമേഷ് ബാബു ഫിഡെയുടെ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിൽ നേടിയിരിക്കുകയാണ്.പെൺകുട്ടികൾ അധികം കടന്നു വരാത്ത ഈ മേഖലയിൽ ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ചിരിക്കുന്ന പെൺകുട്ടിയായിരിക്കുകയാണ് വൈശാലി. പ്രശസ്ത ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയുടെ സഹോദരി ആണ് അവർ. ആദ്യമായി
അഞ്ചു കിലോ സ്വർണസമ്മാനവുമായി ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ ഫൗണ്ടേഷൻ ഡേ ഡിസംബർ 3 മുതൽ പത്തു വരെ ആഘോഷിക്കുന്നു. സെലിബ്രേഷനോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ ഡയമണ്ട് നെക്ലസ് സെറ്റാണ് ബമ്പർ സമ്മാനമായി ലഭിക്കുന്നത്. ഓരോ 100 ഗ്രാം സ്വർണാഭരണ പർച്ചേസുകൾക്ക് ഒരു ഗ്രാം സ്വർണനാണയവും, ഓരോ ലക്ഷം രൂപയുടെ
സ്വത്ത് അനന്തരാവകാശികൾക്കു കൈമാറാനുള്ള ഏറ്റവും നല്ല മാർഗം വിൽപത്രം ആണെന്നു പറയുന്നത് എന്തുകൊണ്ട്? ഒരു വ്യക്തിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ സ്റ്റാംപ് ഡ്യൂട്ടി ഇല്ലാതെ, അയാൾക്ക് ഇഷ്ടമുള്ളവർക്കു ലഭിക്കത്തക്കവിധം കൈമാറാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് വിൽപത്രം. എഴുതുന്നയാളുടെ (Testator) കാലശേഷം
മെട്രോ നഗരങ്ങളിലുടനീളം കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷകണക്കിന് രൂപ തട്ടിച്ചെടുക്കുന്ന സംഘങ്ങൾ പെരുകുന്നു. 'കൊറിയർ തട്ടിപ്പെന്നാണ് ' ഇത് അറിയപ്പെടുന്നത്. തങ്ങളുടെ പേരിൽ അയച്ചിരിക്കുന്ന കൊറിയറുകളിൽമയക്കുമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ ഉണ്ടെന്ന് പറഞ്ഞാണ് ഇരകളെ സ്വാധീനിക്കുന്നത്. പൊലീസാണ്
എത്ര വേണെമെങ്കിലും പിസ്സ 299 രൂപക്ക് കഴിക്കാമെന്ന ഒഫാറുമായി പിസ്സ ഹട്ട് .എത്ര ഗ്ലാസ് വേണമെങ്കിലും തണുത്ത കോക്കും ഇതിൻറ്റെ കൂടെ ലഭിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. അതും പിസ്സ ഹട്ടിന്റ്റെ ചില കടകളിൽ മാത്രം. വീട്ടിൽ നിന്ന് ഓർഡർ ചെയ്യാനോ, 'ടേക്ക് എവേ' യിലോ ഈ ഓഫ്ഫർ ഇല്ല.
ശമ്പളം ഒരിക്കലും തികയുന്നില്ലെന്ന പരാതിയുള്ള ആളാണോ നിങ്ങൾ? ഓരോ മാസത്തേയും ആഗ്രഹങ്ങൾ നടത്തി കഴിയുമ്പോൾ ഒന്നും ബാക്കി വെക്കാൻ കാണാറില്ലേ? 67 ശതമാനം ഇന്ത്യക്കാരും വ്യക്തിഗത വായ്പകൾ ശമ്പളത്തിന് പുറമെ എടുത്ത് 'കാര്യങ്ങൾ' നടത്തുന്നവരാണ് എന്ന് ഒരു ഫിൻ ടെക് കമ്പനിയുടെ സർവേയിൽ പറയുന്നു. പലിശ നിരക്കുകൾ
സ്വത്തുക്കൾ റജിസ്റ്റർ ചെയ്യുന്ന സമയത്ത് ആധാർ ഡാറ്റ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന ആ നിരവധി തട്ടിപ്പ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസങ്ങളിൽ 20 ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) സംസ്ഥാന, കേന്ദ്ര ഏജൻസികളും
ഏഴായിരം രൂപ വില വരുന്ന ഉശിരനൊരു എയർ ഫ്രയർ ദീപാവലി ഓഫറിന്റെ ഭാഗമായി വെറും എഴുന്നൂറ്റമ്പതു രൂപയ്ക്കു ലഭിക്കും എന്നു കണ്ടപ്പോൾ ആദ്യമൊന്നു മടിച്ചതാണ് ഷൈനി. വലിയ ഓഫറുകൾ പറഞ്ഞ് ആകർഷിച്ച് വല്ല പഴന്തുണിയോ പാറക്കല്ലോ ഒക്കെ പാഴ്സലയച്ചു തരുന്ന തട്ടിപ്പുകളെക്കുറിച്ച് ഷൈനി കേട്ടിട്ടുണ്ട്. ഇതും
ഒരു മിഠായി വാങ്ങിയാല്‍ അല്ലെങ്കില്‍ ഒരു ചായ കുടിച്ചാല്‍ പോലും ഗൂഗില്‍ പേയോ ഫോണ്‍പേയോ ഉപയോഗിച്ചാണ് പണം നല്‍കുന്നത്. അതായത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഉപയോഗിച്ചുള്ള ഇടപാടുകള്‍ ആണ് നമ്മള് നടത്തുന്നത്. അതുകൊണ്ട് തന്നെ നിരവധി യുപിഐ ഇടപാടുകള്‍ ഇന്നുണ്ട്. ദിവസം കോടികളുടെ ഇടപാടുകളാണ് യുപിഐ
വിവാഹിതരുടെ ഇടയിൽ ലോകമെമ്പാടുമുള്ള വിവിധ സർവേകൾ കാണിക്കുന്ന കാര്യം പണത്തിന്റെ പേരിലാണ് പകുതിയിലധികം തല്ലുകളും ഉണ്ടാകുന്നതെന്നാണ്. പല ഭൂഖണ്ഡങ്ങളിലെയും സർവേ ഫലങ്ങൾ ഇത് ശരി വെക്കുന്നുണ്ട്. കൈവിട്ടു പോകുന്ന ചെലവുകളും ദാമ്പത്യ ബന്ധം ശിഥിലമാക്കുന്നുണ്ട് എന്നാണ് സർവേകൾ പറയുന്നത്. ബന്ധങ്ങളിൽ പണം
മലയാളികളുടെ തൊഴിലിനും മികച്ച ജീവിത ശൈലി ആര്‍ജിക്കുന്നതിനും വേണ്ടിയുള്ള കുടിയേറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1960-70കളില്‍ ആരംഭിച്ച ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തിന്റെ ഗാര്‍ഹിക സമ്പാദ്യ നിരക്ക് വര്‍ധിക്കാന്‍ ഏറെ
പെട്ടെന്ന് പണം ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ സ്വർണ പണയത്തെ ആശ്രയിക്കുന്നവരാണ് മിക്കവരും. ആശുപത്രി ചെലവ്, ബിസിനസ്സ് ആവശ്യങ്ങൾ, വാഹനം വാങ്ങാൻ തുടങ്ങിയ കാര്യങ്ങൾക്കുള്ള എളുപ്പവഴിയാണ് സ്വർണം. സ്വർണം പണയം വയ്ച്ചവർ / വയ്ക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പലിശ മാത്രം അടച്ചു പുതുക്കരുത് പണയം
പേ
ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ലോട്ടറി പോലെയാണ് പലർക്കും. വേണ്ടതും വേണ്ടാത്തതിനും കാർഡ് ഉപയോഗിക്കും. ഓൺലൈൻ ഷോപ്പിങ് വഴി സാധനങ്ങൾ വാങ്ങിക്കൂട്ടും. ചിലപ്പോൾ ക്രെഡിറ്റ് ലിമിറ്റ് മുഴുവൻ ഉപയോഗിച്ചെന്നും വരാം. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ പണി എപ്പോൾ കിട്ടിയെന്നു ചോദിച്ചാൽ മതി. കൃത്യസമയത്തു
കഴിഞ്ഞ ദിവസം നടത്തിയ ഒരു ട്രെയിൻ യാത്രക്കിടയിൽ അടുത്തിരുന്ന ആൾ ചെയ്ത ഫോൺവിളി ശ്രദ്ധിക്കാൻ ഇടയായി എസ്.ഐ.പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലുടെ നടത്തേണ്ട നിക്ഷേപത്തിന്റെ വിവരണം ആയിരുന്നു സംസാരവിഷയം. അത് കേട്ടുകൊണ്ടിരുന്നപ്പോൾ എന്നിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപിക ഉണർന്നു. ആരോടാണ്
ഇന്ത്യയിലെ യുവാക്കൾ ഒരു ദിവസം എത്ര മണിക്കൂർ ജോലി ചെയ്യണം? ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തി ദിവസങ്ങൾക്കു മുമ്പ് നൽകിയ ഒരഭിമുഖത്തിൽ ഇങ്ങനെ പറയുന്നു: 1) ഇന്ത്യയുടെ ഉൽപാദനക്ഷമത (productivity) ആഗോളതലത്തിൽ വളരെ താഴെയാണ്; 2) ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചില്ലെങ്കിൽ നമുക്കെങ്ങനെ വൻ പുരോഗതി നേടിയ
ഇന്ത്യയിൽ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ വലിയ ഭക്ഷണ കമ്പനികളും ഈ പാദത്തിൽ നഷ്ട്ട കണക്കുകൾ കൂടുന്നു. ഫാസ്റ്റ് ഫുഡ് ശൃഖലകൾ കൂടുന്നതോടെ ഈ വിഭാഗത്തിൽ മത്സരവും കൂടുന്നതിനാൽ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കാൻ കൊക്ക കോള പോലുള്ള വൻകിട ഭീമന്മാർ വരെ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പിസ്സ കമ്പനികൾക്കും ഈ
അങ്ങനെ ഇത്തവണത്തെ ഓണവും പൂജാവധിയും ഒരുവിധം കഴിഞ്ഞു. സംസാരത്തിനിടയിൽ സുഹൃത്ത് ദീർഘനിശ്വാസം വിട്ടു. കുറെക്കാലത്തെ വീട്ടുകാരുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കി. ഞാൻ കാറിനു വേഗം കുറച്ചു സുഹൃത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. അപ്പോ പണമൊക്കെ എവിടെനിന്നു കിട്ടി. ഓണത്തിന് ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിച്ച്
വിജയദശമി ദിനമായ ഇന്ന് നിരവധി കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്നു കഴിഞ്ഞു. ഇതവർക്ക് പല കാര്യങ്ങൾക്കുമുള്ള തുടക്കമാണ്. പക്ഷേ നമ്മുടെ രാജ്യത്ത് സ്കൂൾ പഠനമുൾപ്പടെ പലകാര്യങ്ങൾക്കും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണ്. ഇതിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ നല്‍കുന്നത് ആധാര്‍ കാര്‍ഡ് തന്നെയാണ്. രാജ്യത്തെ
ജനപ്രിയ മലയാള സിനിമയിലെ നായിക തന്റെ അച്ഛനോട് പറയുന്ന ഡയലോഗ് ആണിത്. അവളുടെ പ്രണയത്തെ അച്ഛൻ എതിർത്തതിന്റെ കാരണമായി പറഞ്ഞത് അവനു സ്ഥിരവരുമാനമുള്ള നല്ല ഒരു ജോലി ഇല്ല എന്നതായിരുന്നു. അതു കൊണ്ടു അവൻ എങ്ങനെ നിന്നെ നോക്കും ഇതായിരുന്നു അച്ഛനെ വിഷമിപ്പിച്ചത്. അതിനു മകൾ കൊടുത്ത മറുപടി ആണ് “അവൻ എന്തിനാ എന്നെ
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 40-45 ശതമാനം റിട്ടയർമെന്റ് പേഔട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വർഷാവസാനത്തോടെ ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പെൻഷൻ പ്രശ്നം ഒരു തർക്കവിഷയമായി
ഓൺലൈനിൽ സാധങ്ങൾ വാങ്ങുന്ന രീതി നമ്മുടെ സമൂഹത്തിൽ കുത്തനെ ഉയർന്നിരിക്കുകയാണ്. വിലക്കുറവും, ഷോപ്പിങിന് പോകാതെ സമയം ലാഭിച്ചു സാധനങ്ങൾ വീട്ടിലെത്തുമെന്നതാണ് ഇതിന്റെ ഗുണം. എന്നാൽ ഓൺലൈൻ വാങ്ങലുകൾ ശീലമായാൽ നമ്മളറിയാതെ ചില ചതിക്കുഴികളിൽ ചാടാറുണ്ടോ? ബാസ്ക്കറ്റ് സ്നീക്കിങ് എയർലൈൻ ടിക്കറ്റ് ബുക്കിങ്
ഏറ്റവുമധികം യാത്രക്കാരുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറിയിച്ചു. ഇന്ധന വില ഉയരുന്നതിനാൽ ഇന്ന് മുതൽ ഈ അധിക ചാർജ് യാത്രക്കാർ കൊടുക്കേണ്ടി വരും.ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലെ ഗണ്യമായ വില വർദ്ധനവിനെ തുടർന്നാണ് ഈ തീരുമാനം.
എല്ലാ മാസവും ശമ്പളം വീണാൽ ഓരാഴ്ചയ്ക്കകം തീർന്നുപോകും. പിന്നെ അടുത്തമാസം ആകുന്നതുവരെ ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കണം. എന്നാൽ അടുത്തമാസം ശമ്പളം കിട്ടിയാലോ ക്രെഡിറ്റ് കാർഡ് തുക അടയ്ക്കാനേ കാണൂ. ഒന്നും മിച്ചമുണ്ടാകില്ല. ഈ സ്വഭാവക്കാരാണോ നിങ്ങൾ? പണം ചെലവഴിക്കുന്ന രീതിയിൽ ചെറിയൊരു മാറ്റം
പഴയ ലാമിനേറ്റ് ചെയ്ത ആധാർ കാർഡ് കൊണ്ടുനടക്കുന്നവരാണോ നിങ്ങൾ? ഇപ്പോൾ ഇറങ്ങുന്ന പുതിയ പിവിസി ആധാർ കാർഡിലേക്കു മാറണോ? സ്മാർട്ട് ഫോണിൽ വീട്ടിലിരുന്നുകൊണ്ടുതന്നെ ഒരു മിനിറ്റിൽ ഇതു ചെയ്യാം. Step 1 ആദ്യം ഗൂഗിളിൽ www.myaadhar.uidai.gov.in എന്ന വെബ്സൈറ്റ് ക്ലിക്ക് ചെയ്യുക. Step 2 വെബ്സൈറ്റിൽ ഓഡർ
ഡൽഹി-എൻസിആർ, മുംബൈ, പൂനെ എന്നിവിടങ്ങളിലെ എല്ലാ ബ്ലിങ്കിറ്റ് ഉപയോക്താക്കൾക്കും ഗ്രോസറി സ്റ്റോർ ആപ്പ് വഴി ഏറ്റവും പുതിയ ഐഫോൺ ഓർഡർ ചെയ്യാം.ഐഫോൺ 15 ഇപ്പോൾ സോമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റിലൂടെ 10 മിനിറ്റിനുള്ളിൽ ലഭിക്കും .ഇന്ത്യയിലുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിൽ ഉപഭോക്താക്കൾ വൻ ക്യൂ വന്നപ്പോൾ 10
വിദേശത്തേക്ക് പഠിക്കാൻ പോകുക അവിടെ കുടിയേറുക അല്ലെങ്കിൽ വിനോദ സഞ്ചാരത്തിനായെങ്കിലും പോകുക എന്നത് മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ്. ഇങ്ങിനെ പോകുമ്പോൾ നിങ്ങളുടെ പാസ്പോർട്ട് കൂടാതെ, അന്താരാഷ്ട്ര യാത്രക്കാർക്ക് മറ്റൊരു പ്രധാന രേഖ വിസയാണ്. വിസ നേടുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്
പലപ്പോഴും, നിക്ഷേപകർക്ക് അവർ നിക്ഷേപിച്ച മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മ്യൂച്ചല്ഞ ഫണ്ട് കമ്പനികളയയ്ക്കുന്ന ഇമെയിലിലൂടെ ലഭിക്കും. അത്തരം ഇ മെയിലുകൾ വായിക്കാതെ വിടുമ്പോൾ ഉപഭോക്താക്കൾ പ്രധാന ചില മാറ്റങ്ങളായിരിക്കും അറിയാതെ പോകുക.ഒരു സ്കീമിന്റെ റിസ്ക്-ഓ-മീറ്റർ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിലക്കയറ്റം, ഉയര്‍ന്ന പലിശനിരക്ക്, അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിലെ വര്‍ദ്ധന തുടങ്ങി നിരവധി ഘടകങ്ങള്‍ ഇടിവിന് കാരണമായി ആര്.ബി.ഐ
ഓണം ബംബര്‍ നറുക്കെടുപ്പാണ് കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും ടിക്കറ്റെടുത്തവര്‍ ഒരുപാട് പേരുണ്ട്. ഇതിനോടകം 50 ലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഭാഗ്യശാലികളെ അറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഉള്ളൂ. നറുക്കെടുപ്പ് തീയതി സെപ്റ്റംബര്‍
നമുക്ക് പല നിക്ഷേപ പദ്ധതികളുണ്ടാകും. ഇവ പലരും ആധാറുമായി ബന്ധിപ്പിക്കാന്‍ തന്നെ മറന്നു കാണും. എന്നാല്‍,പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നീ പദ്ധതകളില് നിക്ഷേപം നടത്തുന്നവര്‍ ആധാര്‍ നമ്പര്‍ നിക്ഷേപ പദ്ധതികളുമായി ലിങ്ക് ചെയ്തോ. ഇല്ലെങ്കില്‍
ഓഫ്ലൈൻ പേയ്മെന്റുകൾക്കായി ആർബിഐ ഗവർണർ യുപിഐ ലൈറ്റ് എക്സ് അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തെ തുടർന്നാണ് യു പി ഐ ലൈറ്റ് എക്സ് തുടങ്ങിയിരിക്കുന്നത്. ഈ ഫീച്ചർ വഴി, ഉപയോക്താക്കൾക്ക് ഇപ്പോൾ പൂർണ്ണമായും ഓഫ്ലൈനായിരിക്കുമ്പോൾ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. അതിനാൽ, മോശം
ഒരു വർഷത്തിനുള്ളിൽ വായ്പ്പ പലിശയിൽ ഉണ്ടായ 2.5% വർധന മൂലമുള്ള ഭാരം തന്നെ താങ്ങാനാകുന്നില്ല. എന്നാൽ, കുതിക്കുന്ന വിലക്കയറ്റം മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ വീണ്ടും വായ്പ എടുക്കാൻ നിർബന്ധിതരാകുകയാണ് ഭൂരിപക്ഷം സാധാരണക്കാരും. മറുവശത്ത് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി വായ്പ വാഗ്ദാനങ്ങളുമായി
കൊച്ചി. ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ ഷഓമിയുടെ ഓണവിസ്മയം ഓഫർ പ്രശസ്ത സിനിമാതാരങ്ങളായ ഹണി റോസ്, ലിയോണ ലിഷോയ് എന്നിവർ കൊച്ചി ലുലു മാളിലെ വ്യത്യസ്ത വേദികളിൽ ലോഞ്ച് ചെയ്തു. ഈ ഓണക്കാലത്ത് എല്ലാ ഉൽപ്പന്നങ്ങളിലും നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഷഓമി അവതരിപ്പിച്ചിരിക്കുന്നത്.കൂടാതെ ഷോപ്പ്
സൈബർ തട്ടിപ്പുകൾ ഓരോ ദിവസവും പുതിയതായി അരങ്ങേറുകയാണ്. പൂനയിലെ രണ്ടു സോഫ്ട്വെയർ എൻജിനീയർ മാരാണ് ഈ പ്രാവിശ്യം തട്ടിപ്പിൽ കുടുങ്ങിയത്. 34 ലക്ഷം രൂപയാണ് ഇവർക്ക് തട്ടിപ്പിലൂടെ നഷ്ട്ടപ്പെട്ടത് . ഓൺലൈൻ ജോലിയിലൂടെ ധാരാളം പണം നേടാം എന്ന് പ്രേരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുകൾ റേറ്റ്
യാത്രക്കൊരുങ്ങുമ്പോൾ നിരക്കുകൾ കൂടുതലാണെന്ന പരാതി പലർക്കുമുള്ളതാണ്. എന്നാൽ മുൻകൂട്ടി നിരക്കുകൾ കുറവുള്ള സമയത്തെ കുറിച്ച് അറിയാൻ കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് ചോർച്ച തടയാൻ കഴിയും. ഗൂഗിളിന്റെ എയർലൈൻ ഫീച്ചർ "ഗൂഗിൾ ഫ്ലൈറ്റ്സ്" യാത്രക്കാർക്ക് താങ്ങാനാവുന്ന ഫ്ലൈറ്റ് ടിക്കറ്റു നിരക്കുകളെ
ഒരു അസുഖം വന്നാൽ നാം സ്വയം ചികിത്സിക്കില്ല, പകരം വിദഗ്ധനായ ഡോക്ടറെ സമീപിക്കും. വ്യക്തിയുമായോ സംവിധാനങ്ങളുമായോ തർക്കം ഉണ്ടായാൽ നിയമപരമായ പരിഹാരത്തിന് വക്കീലിനെ കാണും. വീടും മറ്റു കെട്ടിടങ്ങളും ആരും സ്വയം പ്ലാൻ വരച്ച് നിർമിക്കില്ല. മറിച്ച്, വൈദഗ്ധ്യം നേടിയ എൻജിനീയറെ സമീപിക്കുകയാണ് ചെയ്യുക. മേൽപറഞ്ഞ
ഇന്ത്യയിൽ ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടുന്നു. പഴയ സാധനങ്ങൾ വിൽക്കുമ്പോഴും, വാങ്ങുമ്പോഴും തട്ടിപ്പുകാർ ഇരകളോട് ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടും. സ്കാൻ ചെയ്യുന്ന ഉടൻ തന്നെ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം ഓട്ടോമാറ്റിക്കായി മാറുന്ന പല സംഭവങ്ങളും ഇപ്പോൾ റിപ്പോർട്ട്
ദൈനംദിന പച്ചക്കറികളുടെ വില ഉയരുന്നത് കേന്ദ്ര സർക്കാരിന് തലവേദനയാകുന്നു. തക്കാളി വില ഈ വർഷം 700 ശതമാനം ഉയർന്ന ശേഷം ഇപ്പോൾ താഴേക്ക് വരികയാണ്. എന്നാൽ ഇപ്പോൾ ഉള്ളി വിലയാണ് കുതിച്ചുയരുന്നത്. തക്കാളിക്ക് പകരം കറികളിൽ പകരക്കാരെ ഉപയോഗിക്കാമായിരുന്നെങ്കിലും, ഉള്ളിക്ക് പകരം വെക്കാനൊന്നുമില്ലാത്തതിനാൽ
ആമസോണിൽ നിന്നും വിലകൂടിയ ആപ്പിൾ ഫോണുകൾ പോലുള്ള ഉപകരണങ്ങൾ വാങ്ങി അത് തിരിച്ചു കൊടുത്തുവെന്ന് വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങൾ റീഫണ്ട് നേടുന്ന തരത്തിലുള്ള ഒരു പുതിയ തട്ടിപ്പ് ബംഗളുരുവിൽ അരങ്ങേറി.ആമസോണിൻറ്റെ ബാക്കെൻഡ് സിസ്റ്റങ്ങളിൽ വ്യാജ രേഖകൾ കാണിച്ച് കോടികൾ വിലമതിക്കുന്ന വിലകൂടിയ ഗാഡ്ജെറ്റുകളുടെ
ടാറ്റയുടെ ഉടമസ്ഥതയിലുള്ളഎയർ ഇന്ത്യ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ 96 മണിക്കൂർ പ്രത്യേക വിൽപ്പന ആരംഭിച്ചു, ഉപഭോക്താക്കൾക്ക് അവരുടെ യാത്രകൾ ആകർഷകമായ നിരക്കിൽ ആസൂത്രണം ചെയ്യാൻ ഇത് അവസരം നൽകുന്നു. ആഭ്യന്തര റൂട്ടുകളിൽ, വൺ-വേ നിരക്കുകൾ ഇക്കോണമിക്ക് 1,470 രൂപയിലും, ബിസിനസ് ക്ലാസിന് 10,130 രൂപയിലും
ഓണക്കാലമാണ്. കേരളത്തിൽ ഓണസമ്മാനം നൽകുന്ന പതിവ് തന്നെയുണ്ട്. ഇത്തരത്തിൽ സമ്മാനം കൊടുക്കുന്നതിനെക്കാള്‍ സ്വീകരിക്കാനാണ് നമുക്ക് ഇഷ്ടം.സുഹൃത്തുക്കളോ ബന്ധുക്കളോ തുടങ്ങിയവരില്‍ നിന്ന് പലപ്പോഴും ഇത്തരം സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. അത് ചിലപ്പോള്‍ സ്വത്ത്, ആഭരണങ്ങള്‍, പണം,മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ആകാം.
ഫ്രാൻസിൽ ഒരു സെമസ്റ്റർ എങ്കിലും ചെലവഴിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ 5 വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വിസയ്ക്ക് അർഹതയുണ്ടെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു.ബിരുദാനന്തര ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള, ഒരു സെമെസ്റ്ററെങ്കിലും ഫ്രാൻസിൽ പഠിച്ചിട്ടുള്ളവർക്കാണ് 5 വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വിസയ്ക്ക്
റിലയൻസ് ജിയോയുടെ സ്വാതന്ത്ര്യ ദിനാഘോഷ പാക്കേജുകൾ വരിക്കാർക്ക് ആവേശമാകുന്നു. റിലയൻസ് ജിയോയുടെ2,999 രൂപയുടെ വാർഷിക പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോൾ ഡാറ്റയും ഒരു വർഷത്തേക്ക് പ്രതിദിനം 100 എസ്എംഎസ് ക്വാട്ടയുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ # 249 രൂപയോഅതിൽ കൂടുതലോ ഉള്ള
സാമ്പത്തികനില എങ്ങനെയാണ്? രാവിലെ സുഹൃത്തിന്റെ വാട്സാപ് മെസേജ്. വളരെ നാളുകൾക്കുശേഷമാണ് സുഹൃത്തിന്റെ മെസേജ്. കുഴപ്പമില്ല. അങ്ങനെ പോകുന്നു. ഞാൻ റിപ്ലൈ അയച്ചു. സുഹൃത്ത് എന്തോ മെസേജ് കുറെ നേരമായി ടൈപ്പ് ചെയ്യുന്നു. പക്ഷേ, ഒന്നും വരുന്നില്ല. പണം കടം ചോദിക്കാനായിരിക്കും. അടുത്ത മെസേജിൽ കാശ്
സമ്പന്നരായ ഇന്ത്യക്കാർ പണം ചെലവാക്കുന്ന കാര്യത്തിൽ മറ്റ് രാജ്യക്കാരേക്കാൾ മുന്നിലാണ്. ലോക്ക്ഡൗണുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ഇന്ത്യക്കാർ വലിയ ഫ്ലാറ്റുകൾ , ആഡംബര അവധിദിനങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, പുറത്തുനിന്നു ഭക്ഷണം കഴിപ്പ് എന്നിവക്കായി നന്നായി പണം ചെലവിടുന്നുണ്ട്. 2024-ഓടെ ഇന്ത്യയുടെ
നാളുകൾ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ 'കരട് ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്' കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി.ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023ലോക്സഭയിൽ ശബ്ദവോട്ടോടെ പാസാക്കി.നിർദ്ദിഷ്ട നിയമം കേന്ദ്രത്തിന് വെർച്വൽ സെൻസർഷിപ്പ് അധികാരങ്ങളും നൽകിയിട്ടുണ്ട്.ഇതിനെതിരെ പലരും
ആദായ നികുതി വകുപ്പ് 40 കോടിയുടെ നികുതി റീഫണ്ട് തട്ടിപ്പ് കണ്ടെത്തി.എട്ട് ടാക്സ് കൺസൾട്ടന്റുമാരും റെയിൽവേയിലെയും പോലീസ് വകുപ്പിലെയും നിരവധി ജീവനക്കാരും ഹൈദരാബാദിലെയുംവിജയവാഡയിലെയും നിരവധി സാങ്കേതിക കമ്പനികളുംഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. നിങ്ങൾക്ക് ആദായ നികുതി റീഫണ്ടിനുള്ള അര്‍ഹതയുണ്ടെന്നും,
2023 ഓഗസ്റ്റ് 1 മുതൽ, ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങൾ,എൽപിജി, പിഎൻജി, വാണിജ്യ വാതക വിലകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.ഈ മാറ്റങ്ങൾ ഒരു സാധാരണക്കാരന്റെ ബജറ്റിനെ നേരിട്ട് ബാധിക്കുന്നവയാണ്. ജി എസ് ടി : 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ബിസിനസുകൾ ഓഗസ്റ്റ് 1 മുതൽ ഇലക്ട്രോണിക് ഇൻവോയ്സുകൾ
ഓരോ വ്യക്തിക്കും എത്ര സ്വര്‍ണ്ണം കൈവശം വെയ്ക്കാമെന്നത് സംബന്ധിച്ച് രാജ്യത്ത് വ്യക്തമായ നിയമങ്ങളുണ്ട്. വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സ്ത്രീകള്‍, പുരുഷന്മാര് എന്നിങ്ങനെ ഓരോരുത്തര്‍ക്കും സൂക്ഷിക്കാന്‍ കഴിയുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. പാരമ്പര്യമായി കൈമാറ്റം ചെയ്യുന്ന
തട്ടിപ്പുകാർ പൊതു ചാർജിങ് പോയിന്റുകൾ ഉപയോഗിച്ച് നടത്തുന്ന പുതിയ തരം തട്ടിപ്പാണ് ജ്യൂസ് ജാക്കിംഗ്.ഫോൺ ചാർജ് തീർന്നാൽ പൊതുവെചാർജിങ് പോർട്ട് ഉള്ള കോഫി ഷോപ്പുകൾ, സ്റ്റോറുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയിലെ സൗകര്യം പലരും ഉപയോഗിക്കാറുണ്ട്.എന്നാൽ ഇപ്പോൾ ഇത്തരം ചാർജിങ്ങിലൂടെ പോലും നമ്മുടെ ഫോൺ വിവരങ്ങൾ
ആപ്പിൽ 'ഇൻകം ടാക്സ് പേയ്മെന്റ്' ഫീച്ചർ ലോഞ്ച് ചെയ്യുന്നതായി PhonePe അറിയിച്ചു.PhonePe ആപ്പിൽ നിന്ന് നേരിട്ട് നികുതിദായകർക്കും വ്യക്തികൾക്കും ബിസിനസുകൾക്കും നികുതി കണക്കാക്കാനും മുൻകൂർ നികുതി അടയ്ക്കാനും ഈ ഫീച്ചർ അനുവദിക്കുന്നു.ഇതിലൂടെ നികുതി അടക്കാൻ ആദായ നികുതി പോർട്ടലിലേക്ക്ലോഗിൻ ചെയ്യേണ്ട
ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ ഇ പാസ്പോർട്ടുകൾ പുറത്തിറക്കും. അച്ചടിച്ച ബുക്ക്ലെറ്റുകളിൽ നിന്ന് മാറി, എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് .2022-23 സാമ്പത്തിക വർഷത്തിൽ സർക്കാർ
തക്കാളി വില, വരാൻ പോകുന്ന തെരഞ്ഞിടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ തക്കാളിക്ക് വിലകുറക്കാൻ വിപണിയിൽ ഇടപ്പെട്ടു. തക്കാളിയുടെവിലകിലോയ്ക്ക് 250 രൂപയായി ഉയർന്നതിനാൽ സാധാരണക്കാർ തക്കാളിയെ അടുക്കളയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്.നിത്യോപയോഗ സാധനമായ തക്കാളി വില കുതിച്ചുയരുന്നത്
കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച 'ഭാരത് ദാൽ ' എന്ന ബ്രാൻഡിൽ 'സബ്സിഡിയുള്ള' പരിപ്പ് ഒരു കിലോക്ക് 60 രൂപ നിരക്കിലും 30 കിലോ പായ്ക്കിന് 55 രൂപ നിരക്കിലും വിപണിയിൽ ലഭ്യമാക്കി.ചില്ലറ വിൽപന വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് 'സബ്സിഡി' നിരക്കിൽ പരിപ്പ് ഇറക്കാനുള്ള കേന്ദ്രത്തിന്റെ
ഫ്രാൻസിൽ യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. ഈഫൽ ടവർ കാണാനും ഇപ്പോൾ യു പി ഐ വഴി രൂപയിൽ പണമടക്കാം. സിംഗപ്പൂരിലും യു പി ഐ മുൻപേ ഉപയോഗത്തിൽ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങൾ മറ്റ് രാജ്യങ്ങളും ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം
തക്കാളിയുടെ വില കുത്തന കൂടിയതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റും അവതാളത്തിലായി.വിലവര്‍ധനവിനെ തുടര്‍ന്ന് തക്കാളി വാങ്ങുന്നതു തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഏഴ് ശതമാനം ഇന്ത്യക്കാരാണ്. ഗവേഷണ സ്ഥാപനമായ ലോക്കല്‍സര്‍ക്കിള്‍സാണ് ഇതു സംബന്ധിച്ച സര്‍വേഫലം പുറത്തുവിട്ടത്.രാജ്യത്തെ 311 ജില്ലകളില്‍
സര്‍ക്കാര്‍ ജോലിയുടെ ബലത്തില്‍ വീണ്ടും വായ്പ എടുത്ത് അല്ലെങ്കില്‍ ചിട്ടി പിടിച്ച് അത്യാവശ്യം കാണാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങള്‍. എങ്കില്‍ അറിയുക, ഇഷ്ടം പോലെ വായ്പ എടുക്കാനും ചിട്ടി പിടിച്ച് കാര്യം കാണാനും ഇതുവരെയുണ്ടായിരുന്ന സൗകര്യം ഇനി സംസ്ഥാന ജീവനക്കാര്‍ക്ക്് ഉണ്ടാകില്ല. സാലറി
ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസിയായ ട്രിപ്പ് ഡോട്ട് കോം, കുട്ടികളുണ്ടാകാൻ തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ 'ശിശു സംരക്ഷണ സബ്സിഡി' പ്രഖ്യാപിച്ചു. ഓരോ വർഷവും നവജാത ശിശുവിന് 10,000 യുവാൻ (ഏകദേശം 1.1 ലക്ഷം രൂപ) വാർഷിക ബോണസായി ജീവനക്കാർക്ക് ലഭിക്കും, കുട്ടിക്ക് അഞ്ച്
Results 1-100 of 922