Download Manorama Online App
ദലൈ ലാമയും ഡോ.ഹോവർഡ് സി. കട്ലറും ചേർന്നെഴുതിയ വിശ്രുത ഗ്രന്ഥമാണ് ദി ആർട് ഓഫ് ഹാപ്പിനസ്. 1998ൽ പ്രസിദ്ധീകരിച്ച പുസ്തകം കാൽ നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ബുദ്ധമതാചാര്യനെന്ന നിലയിൽനിന്ന് ലോകാചാര്യനായി വളർന്ന ദലൈ ലാമയുമായി മനഃശാസ്ത്ര വിദഗ്ധനായ ഡോ. കട്ലർ നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന്റെ കാതൽ.
കടലിലേക്ക് നദികൾ വന്നു നിറയുന്നതുപോലെയുള്ളൊരു ഇതിഹാസമാണ് മഹാഭാരതം. വായിക്കുന്നവരാരും സർവകാല പ്രസക്തിയുള്ള മഹാഭാരതത്തിന്റെ മഹിമയ്ക്ക് മുന്നിൽ തലകുനിച്ചു നിന്നുപോകും. അത്രയും ബൃഹത്തും അത്രയും മികവേറിയതുമായ ഒരു കൃതിയാണ് മഹാഭാരതം.എത്രയോ കഥാപാത്രങ്ങളുണ്ട് ഇതിൽ. ജ്വലിക്കുന്ന സൂര്യനെപ്പോലെ ഭഗവാൻ
ന്യുയോർക്കിൽനിന്നു ഷിക്കാഗോയിലേക്കുള്ള വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു വിശ്രുത എഴുത്തുകാരൻ പൗലോ കൊയ്ലോ. ബ്രസീലിൽനിന്നുള്ള പൗലോ കൊയ്ലോ മലയാളി വായനക്കാർക്കും ഏറെ സുപരിചിതൻ. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രായമുണ്ട് അദ്ദേഹത്തിന്. 1947 ഓഗസ്റ്റ് 24ന് ജനനം. ഇപ്പോൾ വയസ്സ് 76 കഴിഞ്ഞു. അദ്ദേഹത്തെ ഏറ്റവും
ഇന്ത്യയിൽ നിന്നും ഏറ്റവും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യങ്ങളിലൊന്നാണ് പഞ്ചതന്ത്രം കഥകൾ. 550 എഡിയിൽതന്നെ പേർഷ്യൻ ഭാഷയിലേക്ക് പഞ്ചതന്ത്രം വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ജാതക കഥകളുമായി രീതിയിലും ഘടനയിലും സാമ്യം പുലർത്തുന്ന പഞ്ചതന്ത്രം കഥയുടെ ഉദ്ഭവം സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളിലുണ്ട്. ഒരു
ബാഹുബലി എന്നു കേട്ടാൽ പരിചയമില്ലാത്തതായി ഇന്ത്യയിൽ ആരുമുണ്ടെന്നു തോന്നുന്നില്ല. അത്രയ്ക്ക് വലിയ ഓളമാണ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി സിനിമാ പരമ്പര രാജ്യത്തുടനീളം ഉയർത്തിവിട്ടത്. എന്നാൽ ഇന്ത്യൻ ഐതിഹ്യങ്ങളിൽ ശരിക്കുമൊരു ബാഹുബലി ഉണ്ടെന്നറിയാമോ? ജൈനമതവുമായി ബന്ധപ്പെട്ടാണ് ബാഹുബലിയുടെ ഐതിഹ്യം. ജൈന
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസിന്റെ പതിനൊന്നാം ഓർമദിനത്തിൽ അദ്ദേഹത്തിന്റെ ശിഷ്യനും ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്തയുമായ സഖറിയാ മാർ സേവേറിയോസ് എഴുതിയ ചെറുകുറിപ്പ്. ധ്യാനഗുരുവും ചിന്തകനും ദൈവശാസ്ത്ര
കഥകളെപ്പോലെ മനസ്സിനെ സ്വാധീനിക്കുന്ന മറ്റെന്തുണ്ട്! ഒരാശയം അല്ലെങ്കിൽ ആദർശം മറ്റുള്ളവരിലേക്ക് എത്തിക്കാനും അതവരുടെ മനസ്സിലുറപ്പിക്കാനുമുള്ള ഏറ്റവും മികച്ച മാർഗം കഥകൾ തന്നെയല്ലേ. പ്രാചീന ഇന്ത്യയിൽ ധാരാളം കഥാവഴികളുണ്ടായിട്ടുണ്ട്. ഇന്ന് ലോകപ്രസിദ്ധമായ കഥകൾ. ഇക്കൂട്ടത്തിൽ ബുദ്ധിസവുമായി
ആഘോഷങ്ങൾ രണ്ടുവിധമുണ്ട്. സ്വയം മറന്നുള്ള ആഘോഷവും സ്വയം സംസ്കരണത്തിനുള്ള ആഘോഷവും. സ്വയം മറക്കാനല്ല, സ്വന്തം ആത്മാവിനെ സംസ്കരിക്കാനുള്ള ആഘോഷമാണ് ഈദുൽ ഫിത്ർ. വ്യക്തികൾക്കു സ്വന്തം ജീവിതത്തിലേക്കും കർമങ്ങളിലേക്കും തിരിഞ്ഞുനോക്കാനും ആത്മപരിശോധന നടത്താനുമുള്ള പ്രേരണ കൂടിയാണിത്. ഒരുമാസത്തെ
എത്രയെത്ര കഥകളാണ് ഇന്ത്യയ്ക്ക് പറയാനുണ്ടായിരുന്നത്. ഗുണപാഠവും ആത്മീയതയും ജീവിതാനുഭവങ്ങളുമൊക്കെ തുളുമ്പുന്ന കഥകൾ. സിന്ധുവും ഗംഗയും യമുനയും ഗോദാവരിയും കാവേരിയുമൊക്കെ ഒഴുകിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഥകളും അതേപോലെ നദികളായി ഒഴുകി; കേൾക്കുന്നവരുടെ മനസ്സിനെ കുളിർപ്പിച്ചുകൊണ്ട്. മൃഗങ്ങൾ കഥാപാത്രങ്ങളായി
ക്രിസ്തീയ വിശ്വാസികൾക്കു യേശുവിന്റെ പുനരുത്ഥാനം വലിയ വിജയോത്സവമാണ്. മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ ക്രിസ്തു പരാജയപ്പെടുത്തി, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ വലിയ സന്ദേശം. പ്രകൃതിയിൽത്തന്നെ നവചൈതന്യത്തിന്റെ തുടിപ്പു പ്രകടമാകുന്ന കാലത്താണ് ഉയിർപ്പ് സംഭവിച്ചത്. പലസ്തീൻ
മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം നിർഭാഗ്യകരമായ സംഭവമാണ്. പുരോഹിതന്മാരെയും ജനപ്രമാണികളെയും സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം അനിവാര്യമായ ഘടകമായിരുന്നു. റോമാക്കാരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം സ്വാഭാവികമായ പരിണാമവും പരിഹാസത്തിന്റെ പ്രതീകവുമാണ്. ശിഷ്യന്മാരെയും യേശുവിനെ അനുഗമിച്ച
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ലിറ്റററി മാസ്റ്റർപീസുകളിൽ മുൻനിരയിലാണു മഹാഭാരതത്തിന്റെ സ്ഥാനം. ഇത്രയും സങ്കീർണമായ മറ്റൊരു ഇതിഹാസം എഴുതപ്പെട്ടിട്ടുണ്ടാകുമോ? അനേകം കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ, വായിക്കുന്നവരെ മറ്റൊരു ഭൂമികയിലേക്കെത്തിക്കുന്ന ശൈലി തുടങ്ങിയവയൊക്കെ മഹാഭാരതത്തിന്റെ പ്രത്യേകതകളാണ്. എല്ലാ
മടങ്ങിവന്ന ധൂർത്തപുത്രന്റെ കഥയാണു ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ ദസ്തയേവ്സ്കി മക്കളെ ഓർമിപ്പിച്ചത്. ഈ നോമ്പുകാലത്ത് നാം ഓർക്കേണ്ട കഥ. മഹാനായ ആ അച്ഛന്റെ വിയോഗത്തെ മകൾ ഇങ്ങനെയാണ് ഓർമിച്ചെടുക്കുന്നത്: ‘‘ഞങ്ങളെ അടുക്കലേക്കു വിളിച്ചുവരുത്തി. ഞങ്ങളുടെ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് അമ്മയോട്
ചുറ്റം മാമ്പഴസുഗന്ധം പരക്കുന്ന ഈ നാളുകളിൽ മാവിൽനിന്നൊരു കഥ അടർത്തിയെടുക്കുന്നതു ന്യായം. മാവിന്റെ കഥയെന്നതുപോലെതന്നെ ഇതൊരു ചെറുപ്പക്കാരന്റെ കഥകൂടിയാണ്. നാടുകാണാനിറങ്ങിയതായിരുന്നു ചെറുപ്പക്കാരൻ. നടന്നുനടന്ന് ഒരു മാന്തോപ്പിലെത്തി. മഞ്ഞുകാലമാണ്; മാവുകളൊക്കെ ഇലകൊഴിഞ്ഞു നിൽക്കുകയാണ്.
ദക്ഷിണേന്ത്യയിൽ കർണാടക തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലമാണ് ഉഡുപ്പി. ദ്വൈത ദർശനത്തിന്റെ മഹാഗുരുക്കൻമാരിലൊരാളായ മാധവാചാര്യൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ഉഡുപ്പി ഇന്ത്യ മുഴുവൻ പ്രശസ്തമാണ്. സസ്യാഹാരത്തിൽ അധിഷ്ഠിതവും വളരെ സ്വാദിഷ്ഠവുമായ ഉഡുപ്പി പാചകരീതിയാണ് ഇതിനു കാരണം. ഇന്ത്യയിലെ വൻനഗരങ്ങളിൽ
ഉറക്കത്തെ ഏറ്റവും കൂടുതൽ നേരം അകറ്റി നിർത്തിയതിന്റെ ലോക റെക്കോർഡ് റോബർട്ട് മക്ഡോണൾഡ് എന്നൊരു അമേരിക്കക്കാരന്റെ പേരിലാണ് ഉറങ്ങിക്കിടക്കുന്നത്. 19 ദിവസമാണ് അദ്ദേഹം തുടർച്ചയായി ഉണർന്നിരുന്നത്. കൃത്യമായിപ്പറഞ്ഞാൽ 453 മണിക്കൂറും 40 മിനിറ്റും. ഗിന്നസ് റെക്കോർഡ് പുസ്തകത്തിൽ കയറിയ ആ നീണ്ട ഉണർവ്
പ്രാചീനകാലഘട്ടത്തിൽ ലുംബിനി എന്ന ഹിമാലയൻ രാഷ്ട്രത്തിലെ സിദ്ധാർഥനെന്ന രാജകുമാരനെ മഹത്തായ ഒരു അസ്വസ്ഥത പിടികൂടി. എല്ലാമുണ്ടായിരുന്നു സിദ്ധാർഥന്. കൊട്ടാരവും രാജ്യം മുഴുവൻ പരന്നുകിടന്ന സമ്പത്തും സൈന്യവും അധികാരവും അങ്ങനെ ഒരു മനുഷ്യനെ ഭ്രമിപ്പിക്കുന്ന എല്ലാമെല്ലാം. എന്നാൽ ഇവയെല്ലാം കൊണ്ട് സിദ്ധാർഥൻ
ബുദ്ധമതത്തിന്റെ ഒരു ധാരയായി ചൈനയിൽ രൂപപ്പെട്ടതാണ് സെൻ ബുദ്ധിസം. അതു പക്ഷേ, പടർന്നുപന്തലിച്ചത് ജപ്പാനിലാണ്. ബുദ്ധമതം ക്ഷയിച്ചപ്പോൾ സെൻ തത്വചിന്ത ഒരു ജീവിത ദർശനമായി വേറിട്ടു വളർന്നു. സെൻ എന്ന പദം ജാപ്പനീസ് ഭാഷയിൽനിന്നാണ്. ധ്യാനമാണ് സെൻ ചിന്തയുടെ കാതൽ.ജീവിതാനുഭവങ്ങളെ അവയുടെ തനിമയിൽ സ്വീകരിക്കുക
ശബരിമല സന്നിധാനമെന്നു മനസ്സിലോർക്കുമ്പോൾ ആദ്യം തെളിയുക ക്ഷേത്രത്തിനു മുൻപിൽ എഴുതിയിരിക്കുന്ന ഒരു വചനമാണ്. തത്വമസി എന്ന വാക്യം. മലയാളത്തിൽ ഇതിനർഥം 'അതു നീയാകുന്നു' എന്നാണ്. ഉപനിഷത്തുകളിൽ പറയുന്ന 4 മഹാവാക്യങ്ങളിൽ ഒന്നാണ് തത്വമസി. മഹത്തായ സന്ദേശം എന്നാണ് മഹാവാക്യങ്ങളുടെ അർഥം. ഇന്ത്യൻ ദാർശനികതയിലെ
140 ദശലക്ഷത്തിലധികം ആളുകൾ വീക്ഷിച്ച, തമിഴ്നാട്ടിൽ, ആദിയോഗിയുടെ മുന്നിൽ നടക്കുന്ന ഈശ മഹാശിവരാത്രി രാജ്യം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാർഷിക പരിപാടിയായി മാറിയിരിക്കുന്നു. ഈ വർഷവും, രാത്രിയുടനീളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ സദ്ഗുരു നയിക്കുന്ന ധ്യാന പ്രക്രിയകളും, സംഗീതാഘോഷങ്ങളും, ആകർഷകമായ
Results 1-20 of 56